<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-33218816</id><updated>2011-12-31T08:59:50.760-08:00</updated><title type='text'>എന്‍റെ ഗുരുനാഥന്‍...</title><subtitle type='html'>ഭാവുകങ്ങളില് അപ്രസക്തങ്ങളായ വാക്ധോരണികള് കൊണ്ടു അനുഗ്രഹ വര്ഷം ചൊരിഞ്ഞ ആ ദിവ്യന് ആരാണാവൊ??
ഭയംകരം തന്നെ!!!</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://entegurunathan.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default?max-results=100'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>38</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-33218816.post-4226777921066586426</id><published>2007-05-24T03:22:00.001-07:00</published><updated>2007-05-25T04:45:54.934-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:7.സനാതന ധര്‍മ്മം</title><content type='html'>&lt;span style="font-size:130%;"&gt;ആത്മാവിന്‍റെ ഘടനാപരമായ അവസ്ഥയെന്നത് സനാതനം അഥവാ ശാശ്വതം ആകുന്നു. ആത്മസാ ക്ഷാത്കാരം കൊണ്ട് അര്‍ത്ഥമാക്കുന്നത് തന്‍റെ തന്നെ യഥാര്‍ത്ഥ അവസ്ഥയെന്താണെന്ന്(ശാശ്വതമാ യ വ്യക്തിത്വം) സ്വയം മനസ്സിലാക്കലാണ്. നാം സാധാരണ നമ്മുടെ വ്യക്തിഗത നിര്‍ണ്ണയങ്ങള്‍ അള ക്കുന്നത് മറ്റുള്ള മാതാപിതാ ക്കളുമായുള്ള ബന്ധങ്ങളില്‍ നിന്ന്, സഹോദരങ്ങളില്‍ നിന്ന്, മാതുല ന്മാരില്‍ നിന്ന്, തന്‍റെ തന്നെ ജോലിയില് നിന്ന് സമുദായത്തില്‍ നിന്ന്, സമൂഹത്തില്‍ നിന്ന് അല്ലെ ങ്കില്‍ രാഷ്ട്രത്തില്‍ നിന്ന് എന്നിങ്ങനെയാണ്. നമ്മുടെ യഥാര്‍ത്ഥമായ ഏറ്റവും ഉപരിയായുള്ള ശാശ്വ തമായ നിലനില്പാണ് അന്വേഷിയ്ക്കുന്നതെങ്കില്‍ നാം പരമസത്യമായ ഈശ്വരനു മായുള്ള നമ്മുടെ ഘടനാപരമായ അവസ്ഥ പരിശോധിയ്ക്കേണ്ടിയിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;അതാണ് നമ്മുടെ ധര്‍മ്മം അല്ലെങ്കില്‍ സനാതന ധര്‍മ്മം. വാമൊഴിയിലൂടെ പറയുകയാണെങ്കില്‍ ധ ര്‍മ്മം എന്നത് നമ്മുടെ പ്രവര്‍ത്തിയാണ്, മതമാണ്, അല്ലെങ്കില്‍ നാം സഞ്ചരിയ്ക്കുന്ന പാതയാണ്. ധര്‍മ്മത്തിന്‍റെ രൂഢമൂല മായ അര്‍ത്ഥം കാതല്‍ എന്നാണ് അല്ലെങ്കില്‍ ഒന്നിന്റ്റെ നിലനില്പിന് കാ രണമായ അടിസ്ഥാന വസ്തു എന്ന താണ്; ഉദാഹരണമായി ഉപ്പുരസം ഉപ്പിന്‍റെ കാതലാണ് എന്ന് പറയാവുന്നതു പോലെ – നിങ്ങള്‍ക്കൊരിയ്ക്ക ലും ഉപ്പ് രസത്തെ ഉപ്പില്‍ നിന്നും വേര്‍പെടു ത്താനാവില്ല. ചൂടും പ്രകാശവും അഗ്നിയുടെ രണ്ടുതര ത്തിലുള്ള ആധാര വസ്തുവാണ് അല്ലെ ങ്കില്‍ കാതലാണ് എന്നതു പോലെയാണത്; അതാണതിന്‍റെ ധര്‍മ്മം. അതുപോലെ ത ന്നെ ഒരു ജീവ സത്തയുടെ പൊതു പ്രകൃതി എന്നത് മറ്റുള്ളവരുമായുള്ള ബന്ധം സ്ഥാപിയ്ക്കലാണ്, അല്ലെങ്കില്‍ സേവനങ്ങളാണ്&lt;br /&gt;&lt;br /&gt;മതം യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നത് പുന:സ്ഥാപിയ്ക്കപ്പെടുന്ന ബന്ധത്തെയാണ് . ഈശ്വരനു മായും ബന്ധ പുന:സ്ഥാപനം അതാണ് ഈ ലോകത്തിലുള്ള എല്ലാ മതങ്ങളുടെയും മൌലികമായ ധര്‍മ്മം. യോഗയ്ക്കും മറ്റൊരര്‍ത്ഥമില്ല: ഈശ്വരനുമായുള്ള പുനരേകീകരണം. അത്തരത്തിലുള്ളൊരു ബന്ധം പുനസ്ഥാപിയ്ക്കുന്നതിന് സേവനങ്ങളിലൂടെയാണ് സാദ്ധ്യമാകുന്നത്.&lt;br /&gt;&lt;br /&gt;ചുരുക്കത്തില്‍ നമ്മുടെ ഘടനാപരമായ വ്യക്തിത്വം എന്നത് വിവക്ഷിച്ചിരിയ്ക്കുന്നത് ഈശ്വരനു മായുള്ള ബന്ധത്തിലൂടെയാണ് . നമുക്കാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് സേവനം. അതുകൊ ണ്ട് തന്നെ നാം എല്ലാവരും വലിപ്പച്ചെറുപ്പമില്ലാതെ ഈശ്വരന്‍റെ സേവകരാണ്, അതാണ് നമ്മുടെ സനാതന ധര്‍മ്മം, നമ്മുടെ ശാശ്വതമായ പ്രവൃത്തിയും, മതവും അതു തന്നെയാണ് .&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a href="http://entegurunathan1.blogspot.com"&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4226777921066586426?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4226777921066586426/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4226777921066586426' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4226777921066586426'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4226777921066586426'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/05/7.html' title='ചര്‍വ്വിത ചര്‍വ്വണം:7.സനാതന ധര്‍മ്മം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-1442665145497085876</id><published>2007-04-30T04:58:00.000-07:00</published><updated>2007-05-23T23:34:08.136-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 10. തിരുവനന്തപുരം</title><content type='html'>&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;img id="BLOGGER_PHOTO_ID_5060299674571550434" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RjnLvk_cruI/AAAAAAAAAGU/jk8m7QnPd9o/s400/padmanabhaswamy-temple.jpg" border="0" /&gt; &lt;span style="font-size:130%;"&gt;കേരളത്തിലെ പുണ്യപുരാതനവുംഅത്യന്തം പുകള്‍പെറ്റതുമായൊരുദിവ്യദേശമാണ് തലസ്ഥാന നഗരിയിലുള്ള ശ്രീ പദ്മനാഭ ക്ഷേത്രം. തിരുവനന്തപുരം സെണ്ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ¾മൈല്‍ അകലെയായാണ് ഈ ദിവ്യ ധാമം സ്ഥിതിചെയ്യുന്നത്. യാത്രാ സൌകര്യങ്ങളും താമസ സൌകര്യങ്ങളും യഥേഷ്ടമുള്ള ഈ പട്ടണ പ്രദേശം എന്തുകൊണ്ടും ദൈവത്തിന്‍റെ സ്വന്തം നാട് തന്നെയാണ് . &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;മൂലപ്രതിഷ്ഠയായ പദ്മനാഭ സ്വാമി കിടന്ന തിരുകോലത്തിലാണിവിടെ കാണുന്നത് . മൂലപ്രതിഷ്ഠയുടെ തിരുമുഖത്തിന് സമീപം ഒരു ശിവലിംഗവും കണ്ടുവരുന്നു. ഭുജംഗ ശയനം ചെയ്യുന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്കോട്ടാണ്. ഇന്ദ്രനും ഏകാദശി രുദ്രന്മാര്‍ക്കും ചന്ദ്രനും അവിടുന്ന് ദര്‍ശനമരുളിയിട്ടുണ്ടിവിടെ. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഇവിടെ ലക്ഷ്മീദേവി ശ്രീ ഹരിലക്ഷ്മി തായാര്‍ എന്നാണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ മാത്രമാണിവിടെ മംഗളശാസനമരുളിയത്. അതില്‍ പതിനൊന്ന് പാശുരാമങ്ങളുള്‍പ്പെടുന്നു. മത്സ്യ തീര്‍ത്ഥം, പദ്മ തീര്‍ത്ഥം, വരാഹ തീര്‍ത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. വിമാനം ഹേമകൂടവും.&lt;a href="http://2.bp.blogspot.com/_GcvnURv53Rc/RjnMGk_crvI/AAAAAAAAAGc/F34WI1BsGJc/s1600-h/sri-padmanabhaswamy-temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5060300069708541682" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RjnMGk_crvI/AAAAAAAAAGc/F34WI1BsGJc/s400/sri-padmanabhaswamy-temple.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;പത്തുദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന രണ്ടുത്സവങ്ങളാണിവിടെ പ്രധാനമായും ഉള്ളത്. മാര്‍ച്ച് 15 നും ഏപ്രില്‍ 14നും മദ്ധ്യേ വരുന്ന പങ്കുനി ഉത്സവവും ഒക്ടൊബര്‍-നവംബര്‍ മാസങ്ങളില്‍ വരുന്ന ഐപശിയുമാണവ. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഈ സ്ഥലത്ത് ഭഗവാന്‍, താമര മണാളനെന്നറിയപ്പെടുന്ന ശ്രീ പദ്മനാഭ സ്വാമി കിടന്ന തിരുക്കോലത്തില് ആദിശേഷന്‍റെ മുകളില്‍ ഭുജംഗശയനം ചെയ്യുകയാണ്.അനന്തനായ ആദിശേഷനുമുകളില്‍ പള്ളികൊള്ളുന്ന ഭഗവാനെ അനന്തപദ്മനാഭ സ്വാമിയെന്നും വിളിയ്ക്കുന്നുണ്ട്. ആയതിനാല്‍ ആ സ്ഥലത്തിന് തിരു അനന്തപുരമെന്ന് പേര്‍ വന്നു. &lt;/div&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RjnQPE_crwI/AAAAAAAAAGk/jNZNtt_QJlc/s1600-h/trivandrum-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5060304613783940866" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RjnQPE_crwI/AAAAAAAAAGk/jNZNtt_QJlc/s400/trivandrum-1s.gif" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ശയനരൂപിയായ ഭഗവാന്‍റെ തിരുവുടല് വളരെ വലുതായതിനാല്‍ ദര്‍ശനം ഒരു വാതിലിലൂടെ മാത്രം സാദ്ധ്യമല്ല ആയതിനാല്‍ മൂന്ന് വാതിലുകളിലൂടെയാണ് നമുക്ക് ദര്‍ശനം ലഭ്യമാകുക.&lt;br /&gt;&lt;br /&gt;ഒന്നാമത്തെ വാതിലിലൂടെ തിരുമുഖവും, രണ്ടാമത്തെ വാതിലിലൂടെ തിരു ഉദരവും, മൂന്നാമത്തെ വാതിലിലൂടെ ഭഗവാന്‍റെ പാദ പദ്മങ്ങളും നമുക്ക് ദര്ശിയ്ക്കാവുന്നതാണ്. ഈരേഴു പതിന്നാലു ലോകങ്ങളുടെയും ഏക നാഥനായ ഭഗവാന്‍ സ്വര്‍ഗ്ഗാധിപനായി ഇന്ദ്രനെ വാഴിയ്ക്കുകയും മഴയുടെ ദേവനായ വരുണനെ ഒരു പ്രധാനപ്പെട്ട വ്യക്തിയാക്കി ഇന്ദ്രലോകത്ത് അധിവസിപ്പിയ്ക്കുകയും ചെയ്തു. ഭൂമിയെ ഫലപൂയിഷ്ഠമാക്കുന്നതിനും ധനാര്‍ജ്ജനത്തിനും മഴ അത്യാവശ്യമായതിനാല്‍ വരുണന്‍റെ സ്ഥാനവും തുലോം ചെറുതല്ല താനും . അതുപോലെ തന്നെ ഗ്രഹാധിപതിയായ ഇന്ദ്രനും ഗ്രഹങ്ങളുടെ സ്ഥാനം നിര്‍ണയിയ്ക്കുന്നതിനും രാത്രിയും പകലും അളക്കുന്നതിനും അതിലൂടെ നമ്മുടെ ജീവിതം സുഗമ മാക്കുന്നതിനും മറ്റുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകളും അപ്രമേയമാണ്. അതുപോലെ തന്നെയാണ് ശിവ ഹംസമായ രുദ്രന്മാരുടെയും സ്ഥാനം. ഇവര്‍ക്ക് മൂന്നുപേര്‍ക്കും ഒരിയ്ക്കല്‍ എന്തോ പ്രവൃത്തി ദോഷത്തിന് ശാപം ലഭിയ്ക്കുകയ്ണ്ടായി. അങ്ങനെ അനന്ത പദ്മനാഭ സ്വാമിയാണ് ഇന്ദ്രനും, വരുണനും ഏകാദശി രുദ്രന്മാര്‍ക്കും ശാപമോക്ഷമരുളിയത്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഒരിയ്ക്കല്‍ ഈ ക്ഷേത്രത്തിനടുത്തായി ദിവാകരയോഗി എന്നൊരു താപസന്‍ പാര്‍ത്തിരുന്നു. ആദ്ധ്യാത്മിക കാര്യങ്ങളില്‍ വളരെ താത്പര്യമുണ്ടായിരുന്ന ദിവാകരയോഗിയ്ക്ക് മുക്തിപ്രാപിയ്ക്കുന്നതില്‍ വളരെയധികം താത്പര്യമുണ്ടായിരുന്നു. അതിനായി അദ്ദേഹം ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് സലഗ്രാമപൂജ ആരംഭിച്ചു. ആ സമയത്ത് ഭഗവാന്‍ കഷ്ടിച്ച് രണ്ടുവയസ്സ് മാത്രം പ്രായമുള്ളൊരു ബാലന്‍റെ രൂപത്തില്‍ അവിടെ പ്രത്യക്ഷമാകുകയും ആ സാലഗ്രാമവുമെടുത്തുകൊണ്ട് ഓടി മറയുകയും ചെയ്തു. ഇതു കണ്ട ദിവാകര യോഗി ദേഷ്യത്തില്‍ ബാലന് പിന്നാലെ പായുകയും അവസാനം ആ ബാലന് ഒരു വടവൃക്ഷത്തിന്‍റെ പൊത്തിലേയ്ക്ക് കയറി മറയുന്നത് അദ്ദേഹം കാണുമാറായി. അപ്പോള്‍തന്നെ ആ മരം കടപുഴുകി നിലം പതിയ്ക്കുകയും ചെയ്തു. അവിടെ ഭഗവാന്‍ വിഷ്ണുരൂപത്തില്‍ ദിവാകരയോഗിയ്ക്ക് പൂര്‍ണ്ണരൂപ ദര്‍ശനമരുളുകയും അദ്ദേഹത്തെ അനുഗ്രഹിയ്ക്കുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്‍റെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം ഭഗവാന്‍ ശയനരൂപിയായി പിന്നീട് പ്രത്യക്ഷമാകുകയും ചെയ്തു. അതിനുശേഷം എല്ലാദിവസവും ദിവാകരയോഗി ഭഗവാന് പൂജകളറ്പ്പിയ്ക്കാന്‍ തുടങ്ങി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭഗവാനിവിടെ പ്രത്യക്ഷമായ യഥാര്‍ത്ഥരൂപം തടിയിലായിരുന്നുവെങ്കിലും ഇപ്പോഴുള്ള രൂപം ഉണ്ടാക്കിയിരിയ്ക്കുന്നത് 12000 സാലഗ്രാമശിലകള്‍കൊണ്ടാണ്, അതിനുമുകളില്‍ കടുശര്‍ക്കര(ചുണ്ണാമ്പിന്‍റെയും, വെണ്ണക്കല്ലിന്‍റെയും, ശര്‍ക്കരപാവിന്‍റെയും, കടുകിന്‍റെയും ഒരു മിശ്രിതം) തേച്ച് രൂപപ്പെടുത്തിയിരിയ്ക്കുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കേരളത്തിലെ ക്ഷേത്ര നിര്‍മ്മാണ വൈദഗ്ദ്ധ്യങ്ങളുടെയും ദ്രാവിഡശില്പ ചാതുര്യത്തിന്‍റെയും ഒരു മിശ്രിതരുപമാണിവിടെ സമ്മേളിച്ചിരിയ്ക്കുന്നത്. പുറംചുവരുകളിലെല്ലാം ചുമര്‍ചിത്രങ്ങളാല്‍ അലംകൃതമാണ് . &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;നരസിംഹദേവനും ശ്രീകൃഷ്ണനും ശ്രീ ഹനുമാനും ഇവിടെ പ്രത്യേക സന്നിധിയാണുള്ളത്. ഈ സന്നിധികളിലെല്ലാം തന്നെ ഇപ്പോഴും ഓരോ ലീലകള്‍ നടക്കുന്നുണ്ടെന്നുള്ളതും ഈശ്വര സാക്ഷാത്കാരത്തിന്‍റെ മകുടോദാഹരണങ്ങളാണ്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;1750ലെ ചരിത്ര പ്രസിദ്ധമായൊരു ചടങ്ങിലൂടെ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് തന്‍റെ രാജ്യത്തെ ഈ ക്ഷേത്രത്തിലെ വിഗ്രഹത്തിന് മുന്നില്‍ ദക്ഷിണയായി അര്‍പ്പിയ്ക്കുകയും ഒരുദാനമായത് തിരിച്ചുവാങ്ങി പദ്മനാഭസേവകനായി അവിടം ഭരിയ്ക്കുകയും ചെയ്തു. അവിടുന്ന് തുടങ്ങി അദ്ദേഹത്തിന്‍റെ പിന്ഗാമികളെല്ലാം തന്നെ അത് പിന്തുടരുകയാണുണ്ടായത്. ഇന്നീ ക്ഷേത്രത്തില്ക്കാണുന്ന പല പുതുക്ക പണികളുടെയും സൂത്രധാരന്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവാണ്. 1798ല് പണിതീര്‍ന്ന പടിഞ്ഞാറന്‍ ഗോപുരവും അദ്ദേഹത്തിന്‍റെ മറ്റൊരു സംഭാവനയാണ്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സ്വര്‍ണ്ണത്താല്‍ പൊതിഞ്ഞ കൊടിമരമാണിവിടുത്തെ മറ്റൊരു പ്രത്യേകത. കൊടിമരത്തിനടുത്തായൂള്ള കുലശേഖര മണ്ഡപം 17-അം നൂറ്റാണ്ടിലെ ശില്പചാതുര്യത്തിന്‍റെ ഉത്തമോദാഹരണമാണ്. 540അടി നീളത്തിലുള്ള പ്രകാരവും ദീപലക്ഷ്മികളാലംകൃതമായ കല്‍ത്തൂണുകളും ഇവിടുത്തെ മറ്റനേകം പ്രത്യേകതകളിലൊന്നാണ്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;യോഗനരസിംഹ പ്രതിഷ്ഠയ്ക്ക് മുന്നിലായി സ്ഥിതിചെയ്യുന്ന ഹനുമാന്‍ സന്നിധിയില്‍ വെണ്ണകാപ്പുകോലത്തിലെ നറുവെണ്ണ ഒരിയ്ക്കലും(ഏതു കാലാവസ്ഥയിലും) ഉരുകാറില്ലെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. ഇത്തരം വൈചിത്യങ്ങളായ പ്രത്യേകതകളുള്ള ഈ ക്ഷേത്രം എന്തുകൊണ്ടും ഭക്തകോടികള്‍ക്കുള്ള ഒരു വരദാനം തന്നെയെന്നുള്ളതിന് സംശയം ലവലേശമില്ല തന്നെ.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-1442665145497085876?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/1442665145497085876/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=1442665145497085876' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1442665145497085876'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1442665145497085876'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/9_30.html' title='ദിവ്യദേശങ്ങള്‍ - 10. തിരുവനന്തപുരം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/RjnLvk_cruI/AAAAAAAAAGU/jk8m7QnPd9o/s72-c/padmanabhaswamy-temple.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-3412796176758749285</id><published>2007-04-29T22:36:00.000-07:00</published><updated>2007-05-11T23:18:43.716-07:00</updated><title type='text'>ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:6</title><content type='html'>&lt;div align="justify"&gt;&lt;a href="http://2.bp.blogspot.com/_GcvnURv53Rc/RjWygk_crtI/AAAAAAAAAGM/nBYbr_dbipE/s1600-h/0029_sb_1_1_22.jpg"&gt;&lt;img id="BLOGGER_PHOTO_ID_5059146029175975634" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RjWygk_crtI/AAAAAAAAAGM/nBYbr_dbipE/s400/0029_sb_1_1_22.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.&lt;/span&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:100%;"&gt;&lt;em&gt;ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു: &lt;/em&gt;&lt;/span&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:100%;"&gt;&lt;em&gt;&lt;br /&gt;&lt;div align="center"&gt;&lt;br /&gt;&lt;/em&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:180%;"&gt;സ്കന്ധം ഒന്ന്&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;സൃഷ്ടി &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:180%;"&gt;&lt;br /&gt;&lt;div align="center"&gt;&lt;/span&gt;&lt;strong&gt;അദ്ധ്യായം:5 &lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="center"&gt;നാരദ-വ്യാസ സംഭാഷണങ്ങള്‍ തുടരുന്നു…&lt;/strong&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 1 &lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;സുത ഉവാച&lt;br /&gt;ഏവം നിഷമ്യ ഭഗവാന്‍&lt;br /&gt;ദേവര്‍ഷേര്‍ ജന്മ കര്‍മ്മച&lt;br /&gt;ഭൂയഃ പാപ്രച്ച തം ബ്രഹ്മന്‍&lt;br /&gt;വ്യാസഃ സത്യവതീ-സുതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;സൂതന്‍ പറഞ്ഞു: അല്ലയോ ബ്രാഹ്മണരേ, ശ്രീ നാരദരുടെ ജനന രഹസ്യത്തെയും പ്രവര്ത്തനങ്ങളെയുംകുറിച്ച് കേട്ട സത്യവതീ സുതനായ ഭഗവാന്‍റെ അവതാരങ്ങളിലൊന്നായ വ്യാസദേവന്‍ ഇത്തരത്തില്‍ തന്‍റെ അന്വോഷണങ്ങള്‍ തുടര്‍ന്നു:&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 2&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="center"&gt;&lt;/strong&gt;വ്യാസ ഉവാച&lt;br /&gt;ഭിക്ഷുഭിര്‍ വിപ്രവസിതേ&lt;br /&gt;വിജ്ഞാന ദേഷതൃഭിസ് തവ&lt;br /&gt;വര്‍ത്തമാനോ വയസ്യ അദ്യേ&lt;br /&gt;തതഃ കിം അകരോദ് ഭവാന്‍&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;ശ്രീ വ്യാസദേവന്‍ ചോദിച്ചു: നാരദരേ, താങ്കളുടെ ഈ ജീവിതം ആരംഭിയ്ക്കുന്നതിന് മുന്‍പ് ആത്മീയ ജ്ഞാനത്തിന്‍റെ സാങ്കത്തികങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ച ആ മുനിവര്യന്മാര്‍ അങ്ങയുടെ ഭവനം വിട്ട് പോകുമ്പോള്‍ എന്താണങ്ങ് അവര്‍ക്കായി നല്‍കിയത്?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 3&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="center"&gt;&lt;/strong&gt;സ്വയംഭൂവ കയ വൃത്ത്യ&lt;br /&gt;വര്‍ത്തിതം തേ പരം വയഃ&lt;br /&gt;കഥം ചേദം ഉദാശ്രക്ഷിഃ&lt;br /&gt;കലേ പ്രപ്തേ കലേവരം&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;അല്ലയോ ബ്രഹ്മ പുത്രാ, ആ ദീക്ഷ സ്വീകരിച്ചതിനു ശേഷം അങ്ങയുടെ ജീവിതം എങ്ങനെയാണ് കടന്നു പോയത്? നാളതുവരെ ഉണ്ടായിരുന്ന താങ്കളുടെ പഴയ ശരീരം ഉപേക്ഷിച്ച് എങ്ങനെയാണ് ഇപ്പോഴുള്ള ഈ ശരീരം സ്വീകരിച്ചത്?&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 4&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="center"&gt;&lt;/strong&gt;പ്രക്-കല്പ-വിഷയം ഏതം&lt;br /&gt;സ്മൃതിം തേ മുനി-സത്തമ&lt;br /&gt;ന ഹി ഏഷ വ്യവധാത് കാല&lt;br /&gt;ഏഷ സര്‍വ്വ-നിരാകൃതിഃ&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;അല്ലയോ മുനിസത്തമാ, കാലം എല്ലാത്തിനെയും അതിന്‍റെ പോക്കില്‍ നശിപ്പിയ്ക്കുന്നു, എന്നിട്ടും എങ്ങനെയാണ് ബ്രഹ്മാവിന്‍റെ മറ്റൊരു ദിവസത്തില്‍ നടന്ന ഇക്കാര്യങ്ങള്‍ ഇത്രയും തെളിമയോടെ അങ്ങയുടെ ഓര്‍മ്മയില്‍ നിലനില്‍ക്കുന്നത്? അതും കാലത്തിന്‍റെ വൈരുദ്ധ്യങ്ങളൊന്നുമേല്ക്കാതെ!&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 5&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="center"&gt;&lt;/strong&gt;നാരദ ഉവാച&lt;br /&gt;ഭിക്ഷുഭിര്‍ വിപ്രാവസിതേ&lt;br /&gt;വിജ്ഞാനദേഷതൃഭിര്‍ മമ&lt;br /&gt;വര്‍ത്തമാനോ വയസ്യ അദ്യേ&lt;br /&gt;തത ഏതദ് അകരസം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;ശ്രീ നാരദര്‍ പറഞ്ഞു: ആത്മീയതയുടെ സാങ്കേതിക ജ്ഞാനം എന്നിലേയ്ക്ക് പകര്‍ന്നു നല്‍കിയ ആ മഹാമുനിമാര്‍, എന്നെ വിട്ട് ദൂരദേശങ്ങളിലേയ്ക്കവരുടെ സഞ്ചാരം തുടര്‍ന്നു, എനിയ്ക്കെന്‍റെ ജീവിതം ഇങ്ങനെ കഴിച്ചു കൂട്ടേണ്ടിയും വന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 6&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏകാത്മജ മേ ജനാനി&lt;br /&gt;യോസിന്‍ മൂഢ ച കിങ്കരി&lt;br /&gt;മയ്യ് ആത്മജേ അനന്യ-ഗതൌ&lt;br /&gt;ചക്രേ സ്നേഹാനുബന്ധനം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;ഒരു സാധാരണ വീട്ടുജോലിക്കാരിയായ എന്‍റെ മാതാവിന്‍റെ ഒരേയൊരു സന്തതിയായിരുന്നു ഞാന്‍. ആയതിനാല്‍ എന്നില്‍ മാത്രമായിരുന്നു അവര്‍ക്കുള്ള ആകെയൊരു ആശ്രയം അതുകൊണ്ട് തന്നെ അവരെന്നെ സ്നേഹപാശത്താല്‍ ബ ന്ധിതനാക്കി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 7&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ശാശ്വതന്ത്ര ന കല്പസിദ്&lt;br /&gt;യോഗ-ക്ഷേമം മമേച്ഛതി&lt;br /&gt;ഈശസ്യ ഹി വസേ ലോകോ&lt;br /&gt;യൊശ ദാരുമയി യഥാ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;മാതാവെന്നെ നന്നായി സം രക്ഷിക്കണമെന്നാശിച്ചു എന്നാല്‍ അവര്‍ സ്വതന്ത്രയല്ലാത്ത കാരണം, എനിയ്ക്കായി ഒന്നു ചെയ്യാനവര്‍ക്കായില്ല. ഈ ലോകത്തിന്‍റെ മുഴുവന്‍ നിയന്ത്രണവും നിയന്താവും പരമാത്മാവുമായ ഭഗവാനിലാണ് കുടികൊള്ളുന്നത് എന്നിരിയ്ക്കെ; ഇവിടെയുള്ള ഓരോ ജീവസത്തയും പാവകളിക്കാരന്‍റെ കൈയ്യിലുള്ള തടിപ്പാവ കണക്കെയാണ് .&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 8&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അഹം ച തദ്-ബ്രഹ്മ-കുലേ&lt;br /&gt;ഉസിവംസ് തദ്-ഉപേക്ഷയ&lt;br /&gt;ദിഗ്-ദേശ-കാലവ്യുത്പന്നോ&lt;br /&gt;ബാലകഃ പഞ്ച-ഹയനഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;എനിക്ക് അഞ്ചുവയസ്സായ സമയത്ത് ഞാനൊരു ബ്രാഹ്മണ വിദ്യാലയത്തിലാണ് താമസിച്ചിരുന്നത്. അപ്പോളെനിയ്ക്ക് അമ്മയുടെ സ്നേഹം മാത്രമേ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നുള്ളൂ, പുറം ലോകവുമായെനിയ്ക്ക് യാതൊരു പരിചയവുമുണ്ടായിരുന്നില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 9&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏകദ നിര്‍ഗതം ഗേഹദ്&lt;br /&gt;ദുഹന്തിം നിഷി ഗം പതി&lt;br /&gt;സര്‍പോ അദസത് പദ സ്പൃഷ്ടഃ&lt;br /&gt;കര്‍പണം കാല-ചോദിതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഒരിയ്ക്കല്‍ എന്‍റെ നിര്‍ധനയായ മാതാവ് പശുവില്‍ നിന്ന് പാല്‍ നുകരുന്നതിന് പുറത്തേയ്ക്കിറങ്ങിയ ആ രാത്രിയില്‍ അവരുടെ കാലില്‍ സര്‍പ ദംശനമേറ്റു, പരമമായ കാലത്തിന്‍റെ മറ്റൊരു ലീലയായി ഞാനതിനെ കരുതി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 10&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തദാ തദ് അഹം ഈശസ്യ&lt;br /&gt;ഭക്താനാം സം അഭിപ്സതഃ&lt;br /&gt;അനുഗ്രഹം മന്യമാനഃ&lt;br /&gt;പ്രതിഷ്ഠം ദിസം ഉത്തരം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഭക്തര്‍ക്ക് എന്നും അനുഗ്രഹവര്‍ഷം ചൊരിയാന്‍ കാത്തിരിയ്ക്കുന്ന ഭഗവാന്‍റെ ഒരു പ്രത്യേക കാരുണ്യമായി ഞാനതിനെ കരുതുകയും, അങ്ങനെ ചിന്തിച്ച് ഞാന്‍ വടക്കന് ദിക്കിനെ ലക്ഷ്യമാക്കി യാത്രയാവുകയും ചെയ്തു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 11&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ്ഫിതാന്‍ ജനാപദംസ് തത്ര&lt;br /&gt;പുര-ഗ്രാമ-വ്രജാകരന്‍&lt;br /&gt;ഖേത-ഘര്‍വത-വതിസ് ച&lt;br /&gt;വനാനി ഉപവനാനി ച&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അവിടം വിട്ട് പോന്നതിനു ശേഷം ഞാന്‍, അനേകം വികസിതങ്ങളായ ആസ്ഥാന നഗരങ്ങളിലൂടെയും, പട്ടണങ്ങളിലൂടെയും, ഗ്രാമങ്ങളിലൂടെയും, വളര്‍ത്തുമൃഗശാല കളിലൂടെയും, ഖനികളിലൂടെയും, വിളനിലങ്ങളിലൂടെയും, താഴ്വാരങ്ങളിലൂടെയും, പൂന്തോട്ടങ്ങളിലൂടെയും, ഞാറ്റടികളിലൂടെയും വനങ്ങളിലൂടെയും ഉപവനങ്ങളിലൂടെയും കാഴ്ചകള്‍ കണ്ടു നടന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 12&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ചിത്ര-ധാതു-വിചിത്രദൃന്‍&lt;br /&gt;ഇഭ-ഭഗ്ന-ഭുജ-ദ്രുമന്‍&lt;br /&gt;ജലശയന്‍ ചിവ-ജലാന്‍&lt;br /&gt;നളിനിഃ സുര-സേവിതഃ&lt;br /&gt;ചിത്ര-സ്വനൈഃ പത്ര-രതൈര്‍&lt;br /&gt;വിഭ്രമദ് ഭ്രാമര-ശ്രീയഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;വിവിധ ധാതുക്കളായ സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, എന്നിവയുടെ ശേഖരങ്ങള്‍ നിറഞ്ഞ കുന്നുകളിലൂടെയും പര്‍വ്വതപ്രദേശങ്ങളിലൂടെയും സ്വര്‍ഗ്ഗലോകത്തിലെ അപ്സരസ്സുകള്‍ മാത്രം ചൂടാറുള്ള മനോഹരമായ താമരകള്‍ വിരിയുന്ന, മദോന്മത്തരായ തേനീച്ചകള്‍ വിരാജിയ്ക്കുന്ന, പക്ഷികളുടെ കളകൂചനങ്ങള്‍ നിറഞ്ഞ ജല ശ്രോതസ്സുകള്ളുള്ള പാടശേഖരങ്ങളിലൂടെയും ഞാന് കടന്നു പോയി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 13&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;നള്‍-വേണു-സരസ്-തന്ബാകുശ-&lt;br /&gt;കീചക-ഗാഹ്വരം&lt;br /&gt;ഏക ഏവതീയതോ അഹം&lt;br /&gt;അദ്രക്ഷം വിപീനം മഹത്&lt;br /&gt;ഘോരം പ്രതിഭയാകരം&lt;br /&gt;വ്യാലോലുക-ശിവജീരം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അതിനുശേഷം ഞാനേകനായി കുറ്റിക്കാടുകളിലൂടെയും, മുളങ്കാടുകളിലൂടെയും ഈറ്റശേഖരങ്ങളിലൂടെയും, പുല്‍മേടുകളിലൂടെയും, കളകള്‍ നിറഞ്ഞ പ്രദേശങ്ങളിലൂടെയും ഗുഹമുഖങ്ങളിലൂടെയും ഒരാള്‍ക്ക് ഒറ്റയ്ക്ക് സഞ്ചരിയ്ക്കാന്‍ പ്രയാസമേറിയ പ്രദേശങ്ങളിലൂടെയുമൊക്കെ ഞാന്‍ ചുറ്റിസഞ്ചരിച്ചു. സൂത്രശാലികളായ നരിക്കൂട്ടങ്ങളുടെയും മൂങ്ങകളുടെയും അത്യുഗ്ര വിഷം പേറുന്ന സര്‍പ്പങ്ങളുടെയും വിഹാര കേന്ദ്രങ്ങളായ ഭയാനകങ്ങളായ ഉള്‍വനങ്ങളിലൂടെയും ഞാന്‍ യാത്രചെയ്തു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 14&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;പരിസ്രന്തേന്ദ്രിയാത്മഹം&lt;br /&gt;തൃത്-പരിതോ ബുഭുക്ഷിതഃ&lt;br /&gt;സ്നാത്വ പിത്വാ ഹ്രദേ നാദ്യ&lt;br /&gt;ഉപാസ്പൃഷ്ടോ ഗത-ശ്രമഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ സഞ്ചരിയ്ക്കുന്നതിനിടയില്‍ ശാരീരികവും മാനസികവുമായി ഞാന്‍ വളരെയധികം ക്ഷീണിതനായി എന്നു മാത്രവുമല്ല വല്ലാതെ വിശന്നും ദാഹിച്ചും വലഞ്ഞു. അങ്ങനെ ഒരു നദിയുടെ തടാകം പോലുള്ളതീരത്ത് നിന്ന് സ്നാനം ചെയ്യുകയും ജലപാനം ചെയ്ത് എന്‍റെ ദാഹത്തെ ശമിപ്പിയ്ക്കുകയും ചെയ്തു. ജലസ്പര്‍ശം ഏറ്റ മാത്രയില്‍ തന്നെ എന്‍റെ ക്ഷീണം പാടെ ഇല്ലാതായി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 15&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്മിന്‍ നിര്‍മനുജേ ആരണ്യേ&lt;br /&gt;പിപ്പലോപസ്ത ആശ്രിതഃ&lt;br /&gt;ആത്മനാത്മാനാം ആത്മസ്ഥം&lt;br /&gt;യഥ-ശ്രുതം അചിന്തയം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;സ്നാനമൊക്കെ കഴിഞ്ഞ് ഒരു പേരാലിന്‍റെ തണലില്‍ ആ വിജനമായ വനത്തില്‍ ഞാന് എന്‍റെ ഉള്ളില്‍ കുടികൊള്ളുന്ന പരമാത്മാവിനെ, ആ ബുദ്ധിമാന്മാരായ മുക്താത്മാക്കള് പറഞ്ഞു തന്ന രീതിയില്‍ എന്‍റെ ബുദ്ധിയ്ക്കനുസൃതമായി ധ്യാനിയ്ക്കാനാരംഭിച്ചു. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 16&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ധ്യായയതസ് ചരണാംഭോജം&lt;br /&gt;ഭവ-നിര്‍ജീത-ചേതസ&lt;br /&gt;ഔത്കന്ത്യാശ്രു-കലാക്ഷസ്യ&lt;br /&gt;ഹൃദ്യാസിന്‍ മേ സനൈര്‍ ഹരിഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;എപ്പോഴാണോ ഞാന്‍ എന്‍റെ മനസ്സിനെ ആത്മീയസ്നേഹമായി മാറ്റി പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ ധ്യാനിയ്ക്കാനാരംഭിച്ചത് എന്‍റെ കണ്ണുകളില്‍ നിന്ന് കണ്ണു നീര്‍ ധാരധാരയായി താഴോട്ടൊഴുകാനാരംഭിച്ചു, എന്നുമാത്രവുമല്ല ഒട്ടും താമസം വിനാ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എന്‍റെ ഹൃത്തിലെ താമരത്താരില്‍ പ്രത്യക്ഷമാവുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 17&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;പ്രേമാതിഭാര-നിര്‍ഭിന്നാപുലകങോ&lt;br /&gt;അതിനിര്‍വൃതഃ&lt;br /&gt;ആനന്ദ-സമ്പ്ലവേ ലിനൊ&lt;br /&gt;നപസ്യം ഉഭയം മുനേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ വ്യാസദേവ, ആ സമയത്ത് സന്തോഷാതിരേകത്തിന്‍റെ അതിര്‍ വരമ്പുകളെ ഭേദിച്ച് എന്‍റെ ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉത്തേജിതമായി. ആ ഹര്‍ഷോന്മാദ സാഗരത്തിലാറാടിയ എനിയ്ക്ക് ഭഗവാനേയോ എന്നെത്തന്നെയുമോ കാണാനായില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 18&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;രുപം ഭഗവതോ യത് തന്‍&lt;br /&gt;മാനഃ-കാന്തം സുചാപഹം&lt;br /&gt;അപസ്യാന്‍ സഹസോത്തസ്തേ&lt;br /&gt;വൈക്ലവ്യാദ് ദുര്‍മാന ഇവ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;യഥാരുപത്തിലുള്ള ഭഗവാന്‍റെ ആ ആത്മീയരുപം മനസ്സിന്‍റെ ആഗ്രഹങ്ങളെയൊന്നാകെ ശമിപ്പിയ്ക്കുകയും വളരെ പെട്ടെന്നു തന്നെ മാനസികമായ എല്ലാ അനനുരൂപമായ വസ്തുതകളെയും തുടച്ചു നീക്കുകയും ചെയ്തു. ആ രൂപം കണ്ണുകളില്‍ നിന്ന് അപ്രത്യക്ഷമാകുന്നതിനനുസൃണമായി, ഞാനാ നിര്‍വൃതിയില്‍ നിന്നുണരുകയും പ്രിയപ്പെട്ടതെന്തോ നഷ്ടമായ രീതിയില്‍ ഞാന്‍ അസ്വസ്ഥനാവുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 19&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ദിദൃക്‌ഷുസ് തദ് അഹം ഭൂയഃ&lt;br /&gt;പ്രാണിധായ മനോ ഹൃദി&lt;br /&gt;വിക്ഷാമനോ അപി നപസ്യം&lt;br /&gt;അവിതൃപ്ത ഇവാതുരഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഭഗവാന്‍റെ ആ ആത്മീയരുപത്തെ ഒന്നുകൂടി കാണുവാന്‍ ഞാന്‍ ആഗ്രഹിച്ചു, പക്ഷെ അവിടുത്തെ ഒന്നുകൂടി കാണുന്നതിനുള്ള അടങ്ങാത്ത അഭിവാഞ്ജയാല് ഞാന്‍ വീണ്ടും വീണ്ടും എന്‍റെ മനസ്സിനെ ഏകാഗ്രമാക്കാന്‍ ശ്രമിച്ചു പക്ഷെ അതൊരിയ്ക്കലും സാദ്ധ്യമായിരുന്നില്ല, അങ്ങനെ എന്നില്‍ അസംതൃപ്തി പുനരാഗമിച്ചു, അങ്ങനെ എന്‍റെ മനസ്സ് വളരെയധികം വേദനിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 20&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏവം യതന്തം വിജാനേ&lt;br /&gt;മാം ആഹഗോചരോ ഗിരം&lt;br /&gt;ഗംഭീര-സ്ലക്ഷണയ വച&lt;br /&gt;സുചഃ പ്രസമയണ്‍ ഇവ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ആ വിജനമായ സ്ഥലത്ത് വച്ച് ഞാന് നടത്തിയ ശ്രമങ്ങളെ കണ്ട, എല്ലാ ലൌകികമായ വിവരണങ്ങള്‍ക്കും ആത്മീയ പരിവേഷം നല്‍കുന്ന പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ വളരെ ഗാഭിര്യത്തോടെയും സൌമ്യമായ വാക്കുകളിലൂടെയും എന്നോട് സംസാരിച്ച് എന്‍റെ കൊടിയ വിഷാദത്തെ ഇല്ലാതാക്കി.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 21&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ഹന്താസ്മിന്‍ ജന്മനി ഭവാന്‍&lt;br /&gt;മ മാം ദ്രഷ്ടും ഇഹര്‍ഹതി&lt;br /&gt;അവിപക്വ-കാശായനം&lt;br /&gt;ദുര്‍ദര്‍ശോ അഹം കുയോഗിനം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഓ നാരദാ (ഭഗവാന്‍ അരുള്‍ചെയ്തു), “നിനക്കൊരുപക്ഷേ ഈ ജന്മത്തിലിനി എന്നെ കാണാന്‍ കഴിയില്ല എന്നുള്ളതില്‍ എനിയ്ക്ക് അതിയായ ദുഃഖ മുണ്ട്. എനിയ്ക്കുവേണ്ടിയുള്ള സേവനങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കും ഭൌതികമായ കലുഷിതങ്ങളില്‍ നിന്ന് പൂര്‍ണമായും മുക്തി ലഭിയ്ക്കാത്തവര്‍ക്കും എന്നെ കാണാനേ സാധിയ്ക്കുകയില്ല”.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 22&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സകൃദ് യദ് ദര്‍ശിതം രൂപം&lt;br /&gt;ഏതത് കാമയാ തേ അനഘ&lt;br /&gt;മത്-കാമഃ സനകൈഃ സാധു&lt;br /&gt;സര്‍വ്വാന്‍ മുഞ്ച്തി ഹൃച്-ചയന്‍&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഓ നന്മയുള്ളൊരുവനേ, എന്‍റെ വ്യക്തിഗത സ്വരൂപം നീ ഒരിയ്ക്കല്‍ മാത്രമേ കണ്ടിട്ടുള്ളൂ, അതെന്നിലേയ്ക്കുള്ള നിന്‍റെ ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന് വേണ്ടി മാത്രമായിരുന്നു, കാരണം എന്നിലേയ്ക്കെത്തുവാന്‍ നീ എത്രമാത്രം ആഗ്രഹിയ്ക്കുന്നുവോ അത്രയും കൂടുതല്‍ എല്ലാ ഭൌതിക ആഗ്രഹങ്ങളില്‍ നിന്നും നിനക്ക് മുക്തി ലഭിയ്ക്കും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 23&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സത്-സേവയാദിര്‍ഘയാപി&lt;br /&gt;ജത മയി ദൃധ മതിഃ&lt;br /&gt;ഹിത്വവദ്യം ഇമം ലോകം&lt;br /&gt;ഗന്ധ മജ്-ജാനതം അസി&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;കുറച്ചു ദിവസങ്ങളാണെങ്കില്‍ക്കൂടി പരമ സത്യത്തിനായി ഒരു ഭക്തനര്‍പ്പിയ്ക്കുന്ന സേവകള്‍ ഒരുവന്‍റെ ബുദ്ധിയെ എന്നില്‍ ഉറപ്പിയ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. തത്ഫലമായി അയാള്‍ പരിതാപകരമായ ഭൌതികലോകത്തിലെ ഇന്നത്തെ അവസ്ഥകളെ ഉല്ലഘിച്ച് അത്മീയലോകത്തില്‍ എന്‍റെ സഹചാരിയായിത്തീരുകയും ചെയ്യുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 24&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;മതിര്‍ മയി നിബദ്ധേയം&lt;br /&gt;ന വിപദ്യേത കര്‍ഹിചിത്&lt;br /&gt;പ്രജ-സര്‍ഗ്ഗ-നിരോധേ അപി&lt;br /&gt;സ്മൃതിസ് ച മദ്-അനുഗ്രഹാത്&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;എന്നില്‍ ബുദ്ധിപരമായി ഭക്തിയുത ഭഗവദ് സേവനം നടത്തുന്ന ഒരാള്‍ ഒരിയ്ക്കലും ധ്വംസിയ്ക്കപ്പെടുന്നില്ല. സൃഷ്ടി-സംഹാരങ്ങളുടെ സമയങ്ങളില്പ്പോലും അവരുടെ ഇത്തരം ആത്മീയ ഓര്‍മ്മകള്‍ എന്‍റെ ദയയാല്‍ തുടര്‍ന്നു നിലനില്‍ക്കുകയും ചെയ്യുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 25&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏതവദ് ഉക്ത്വോപരരാമ തന്‍ മഹദ്&lt;br /&gt;ഭൂതം നാഭോ-ലിംഗം അലിംഗം ഈശ്വരം&lt;br /&gt;അഹം ച തസ്മൈ മഹതം മഹീയസേ&lt;br /&gt;ശീര്‍ഷ്നാവനാമം വിദാധേ അനുകമ്പിതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അതിനുശേഷം കണ്ണുകള്‍ക്ക് ഗോപ്യമല്ലാത്ത ആ പരമമായ പ്രമാണ പുരുഷന്‍, ആ അതിശയകരമായി വര്‍ത്തിച്ച ശബ്ദസാക്ഷാത്കാരം തന്‍റെ അരുളപ്പാടുകള്‍ നിര്‍ത്തി, അപ്പോള്‍ ഞാന്‍ പ്രത്യുപകാരം മെന്നോണം ശിരസ്സുകള്‍ കുനിച്ച് എന്‍റെ ആദരവുകളര്പ്പിച്ചു. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;strong&gt;ശ്ലോകം 26&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;നാമാനി അനന്തസ്യ ഹത-ത്രപഃ പതന്‍&lt;br /&gt;ഗുഹ്യാനി ഭദ്രാണി കൃതാനി ച സ്മരന്‍&lt;br /&gt;ഗം പര്യതംസ് തുഷ്ട-മന ഗത-സ്പൃഹഃ&lt;br /&gt;കാലം പ്രതിക്ഷാന്‍ വിമദോ വിമത്സരഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ ഞാന്‍ തുടര്‍ച്ചയായുള്ള നിര്‍ശ്ചരികളിലൂടെ ഭഗവാന്‍റെ പുണ്യനാമത്തെയും മഹിമാനങ്ങളെയും ഭൌതിക ലോകത്തിലെ കീഴ്വഴക്കങ്ങളെയൊക്കെ കാറ്റില്പറത്തി കൊണ്ട് ഉരുവിടാനാരംഭിച്ചു.  അത്തരത്തിലുള്ള ഉരുവിടലുകളും ആത്മീയ ലീലകളുടെ ഓര്‍മ്മിയ്ക്കലും ഒരു അനുഗ്രഹം തന്നെയാണ് . അങ്ങനെ ഞാന്‍ ഈ ലോകം മുഴുവന്‍ ചുറ്റികറങ്ങി,  എനിയ്ക്ക് പൂര്‍ണ്ണ തൃപ്തി കൈവന്നു, കൂടാതെ ഞാന്‍ അനുകമ്പയുള്ളവനും അസൂയയില്ലാത്തവനുമായി മാറി. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 27&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏവം കൃഷ്ണ-മതേര്‍ ബ്രഹ്മന്‍&lt;br /&gt;നാശക്താശ്യാമളാത്മനഃ&lt;br /&gt;കാലഃ പ്രാദുരാഭൂത് കലേ&lt;br /&gt;തദിത് സൌദാമനി യഥാ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അതുകൊണ്ട്, ഓ ബ്രാഹ്മണനായ വ്യാസദേവ, കാലത്തിന്‍റെ കുത്തൊഴുക്കില്‍ കൃഷ്ണചിന്തയില്‍മാത്രം വിരാജിച്ച്കൊണ്ട്, അതുകൊണ്ട് തന്നെ മറ്റ് ആശാപാശങ്ങളേതുമില്ലാതെ, ഭൌതികമാലിന്യങ്ങളില്‍ നിന്ന് തികച്ചും ഞാന്‍ മുക്തനായി, ഒരു മിന്നല്പിണറിന്‍റെ ആകസ്മികമായ തിളക്കത്താലെന്നപോലെ ഞാനെന്‍റെ ഭൌതിക സാഹചര്യങ്ങളില്‍ നിന്ന് ആത്മീയമായ അടിത്തറയിലേയ്ക്ക് കുടിയേറി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 28&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;പ്രയുജ്യമാനേ മയി തം&lt;br /&gt;ശുദ്ധം ഭഗവതീം തനും&lt;br /&gt;അരാബ്ദ-കര്‍മ്മ-നിര്‍വാണോ&lt;br /&gt;ന്യാപതാത് പഞ്ച-ഭൌതികഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;പരമ ദിവ്യോത്തമപുരുഷനായ ഭഗവാന്‍റെ സഹചാരിയാവാന്‍ തക്കവണ്ണം ഒരു ആത്മീയ ശരീരം എനിയ്ക്കവിടുത്തെ കൃപയാല് ലഭിച്ചപ്പോള്‍, അഞ്ച് ഭൌതിക മൂലകങ്ങള്‍ കൊണ്ടുണ്ടാക്കിയ ശരീരത്തെ ഞാനുപേക്ഷിച്ചു, അങ്ങനെ ഞാനാര്‍ജ്ജിച്ച എല്ലാ ഫലേച്ഛയോടെയുള്ള കര്‍മ്മ ഫലങ്ങളുടെയും പ്രവര്‍ത്തനങ്ങള് തത്ക്ഷണം നിലച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 29&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;കല്പാന്ത ഇദം അദയാ&lt;br /&gt;ശയനേ അംഭസ്യ ഉദന്വതഃ&lt;br /&gt;ശിസയീശോര്‍ അനുപ്രാണം&lt;br /&gt;വിവിസേ അന്തര്‍ അഹം വിഭോഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;കല്പാന്തകാലത്തില്‍, എപ്പോഴാണോ പരമദിവ്യോത്തമപുരുഷനായ ഭഗവാന്‍ നാരായണന്‍ കാരണ സമുദ്രത്തില്‍ കിടന്നത്, സൃഷ്ടിചെയ്യുന്നതിനാവശ്യമായ എല്ലാ മൂലകങ്ങളുമായി ബ്രഹ്മാവും, അവിടുത്തെ ഉച്ഛോസത്തിലൂടെ ഞാനും അവിടുത്തെ ഉള്ളിലേയ്ക്ക് പ്രവേശിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 30&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സഹസ്ര-യുഗ-പര്യന്തേ&lt;br /&gt;ഉദ്ധായേദം ശിസൃക്ഷതഃ&lt;br /&gt;മരീചി-മിശ്ര ഋഷയഃ&lt;br /&gt;പ്രാണേഭ്യോ അഹം ച ജജ്നിരേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;4,300,000,000 സൂര്യ വര്‍ഷത്തിന് ശേഷം, എപ്പോഴാണോ ബ്രഹ്മാവ് ഭഗവാന്‍റെ ആജ്ഞയാല്‍ സൃഷ്ടികര്‍മ്മങ്ങള്‍ക്കായി വീണ്ടും ഉണര്‍ന്നെണീറ്റത്, ഭഗവാന്‍റെ ആത്മീയ ശരീരത്തില്‍ നിന്നും ഋഷിവര്യന്മാരായ മരിചി, അംഗീരസ്സ്, അത്രി മുതലായവരെ സൃഷ്ടിച്ചു കൂടാതെ ഞാനും അവരോടൊപ്പം പ്രത്യക്ഷമായി.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="right"&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;(തുടരും)&lt;/div&gt;&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-3412796176758749285?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/3412796176758749285/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=3412796176758749285' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/3412796176758749285'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/3412796176758749285'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/1-6.html' title='ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:6'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/RjWygk_crtI/AAAAAAAAAGM/nBYbr_dbipE/s72-c/0029_sb_1_1_22.jpg' height='72' width='72'/><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-6265872258761881045</id><published>2007-04-17T04:10:00.000-07:00</published><updated>2007-04-18T20:10:51.202-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 9. തിരുവല്ല</title><content type='html'>&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;a href="http://2.bp.blogspot.com/_GcvnURv53Rc/RiSzNdgu0TI/AAAAAAAAAF8/h4er0jAtnvE/s1600-h/garuda.jpg"&gt;&lt;img id="BLOGGER_PHOTO_ID_5054361725658124594" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RiSzNdgu0TI/AAAAAAAAAF8/h4er0jAtnvE/s400/garuda.jpg" border="0" /&gt;&lt;/a&gt; &lt;span style="font-family:times new roman;font-size:130%;"&gt;തിരുവല്ല എന്ന ഈ ദിവ്യദേശം തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ നിന്നും മൂന്ന് മൈല്‍ അകലെയായി കാണപ്പെടുന്നു. കൊല്ലം –എറണാകുളം റെയില്‍വേ പാതയ്ക്കിടയിലാണിത് സ്ഥിതിചെയ്യുന്നത്. കോട്ടയം വഴി പോകുന്ന ബസ്സുകളിലും നമുക്കിവിടെ എത്തിച്ചേരാവുന്നതാണ്. താമസത്തിനായി ഇവിടെയും ക്ഷേത്രം വക സത്രം ലഭ്യമാണ് .&lt;/span&gt;&lt;span style="font-family:times new roman;font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;സ്ത്രീ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത തിരുപ്പന്‍ ആള്‍വാര്‍ സന്നിധി ഇവിടെയുണ്ടെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ശിവ ഭൂതങ്ങളില്‍ പ്രധാനിയായ കണ്ഡകര്‍ണ്ണന്‍റെ പ്രവൃത്തികള്‍ വളരെ വിചിത്രവും ഭീകരവുമായിരുന്നു. കൂടാതെ അയാളുടെ രൂപവും കാണുന്ന മാത്രയില്‍ തന്നെ ആരെയും പേടിപ്പിയ്ക്കുന്ന തരത്തില്‍ വികൃതവുമായിരുന്നു. ശിവപ്പെരുമാളിന് വേണ്ടി ബലി നല്കലായിരുന്നു അതും നരബലി അര്‍പ്പിയ്ക്കലായിരുന്നു അയാളുടെ ഇഷ്ട വിനോദം. ഇതറിഞ്ഞ രുദ്രന്‍ ഒരിയ്ക്കല്‍ കണ്ഡകര്‍ണ്ണനെ ഉപദേശിയ്ക്കുകയും ശാന്ത സ്വരൂപിയായ ശ്രീമന്‍ നാരായണനെ ആരാധിയ്ക്കാന്‍ അവനോട് നിര്ദ്ദേശിയ്ക്കുകയും ചെയ്തു. അതിലൂടെ മുക്തി ലഭിയ്ക്കുമെന്നും പരമ പദം പ്രാപിയ്ക്കാമെന്നും രുദ്രന്‍, കണ്ഡകര്ണ്ണനെ ഉപദേശിച്ചു. ഇതു കേട്ടമാത്രയില്‍ തന്നെ തന്‍റെ ചെവികളില്‍ രണ്ട് മണികള്‍ കെട്ടിയിടുകയും അങ്ങനെ കണ്ഡകര്‍ണ്ണന് എകാഗ്രമായി ഭഗവാനെ ധ്യാനിയ്ക്കാന്‍ തുടങ്ങി. അങ്ങനെ അഷ്ടാക്ഷര മന്ത്രമായ ഓം നമോ നാരായണ ജപിയ്ക്കുകയും തന്‍റെ ഏകാഗ്രമായ തപസ്യകളിലൂടെ കണ്ഡകര്‍ണ്ണന്‍ മുക്തിയെ പ്രാപിയ്ക്കുകയും ചെയ്തു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;പണ്ട് പണ്ട് ഈ സ്ഥലത്ത് വളരെ നല്ലോരു സ്ത്രീ താമസിച്ചിരുന്നു, ശംങ്കരമംഗല തെന്മൈ എന്നായിരുന്നു അവരുടെ നാമം. ശ്രീമന്‍ നാരായണനോട് വളരെയധികം ഭക്തി തോന്നിയ അവര്‍ ഏകാദശി ദിനങ്ങളിലെല്ലാം ഉപവാസമനു‍ഷ്ഠിച്ചു പോന്നു, കൂടാതെ ഉപവാസം അവസാനിച്ചു കഴിഞ്ഞാലുടന് തന്നെ ഏതെങ്കിലും ഒരു ബ്രഹ്മചാരിക്ക് ഭക്ഷണം നല്‍കുക പതിവായിരുന്നു. അങ്ങനെ ഒരു ഏകാദശി ദിവസം ആ സ്ത്രീ രത്നം ഭക്ഷണം കൊടുക്കുന്നതിനായി ഒരു ബ്രഹ്മചാരിയ്ക്കായി തന്‍റെ വീടിനു പുറത്ത് കാത്തു നിന്നു. എന്നാല്‍ ആ സമയത്ത് തോലകാസുരനെന്ന രാക്ഷസന്‍ അവിടേയ്ക്ക് വരുകയും ആ സാധു സ്ത്രീയുടെ വ്രതം മുടക്കാനായി നിലകൊള്ളൂകയും ചെയ്തു. ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിയ്ക്കരുതെന്ന് അവന്‍ എല്ലാവരെയും വിലക്കി. ഇതില്‍ ദുഃഖാകുലയായ അവര്‍ ഭഗവാനോട് പ്രാര്‍ത്ഥിച്ചു. പെട്ടെന്ന് തന്നെ തന്‍റെ പ്രാര്‍ത്ഥനയുടെ ഫലമെന്നോണം ഒരു ബ്രഹ്മചാരിയുടെ രൂപത്തില്‍ ഭഗവാന്‍ അവിടേയ്ക്ക് വരുകയും ശംങ്കരമംഗലയില്‍ നിന്ന് ഭക്ഷണം സ്വീകരിയ്ക്കുകയും ചെയ്തു. ഇതുകണ്ട തോലകാസുരന്‍ അത് തടയാന്‍ ശ്രമിയ്ക്കുകയും അതിനായി ഭഗവാനുമായി ഏറ്റുമുട്ടി. യുദ്ധത്തില്‍ തോലകാസുരന്‍ കൊല്ലപ്പെടുകയും ചെയ്തു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;തോലകാസുരനെ വധിച്ചതിനുശേഷം ആ ബ്രഹ്മചാരി രൂപം ശംങ്കരമംഗലയുടെ ഗൃഹത്തിലേയ്ക്ക് കയറുകയും തനിയ്ക്കായി ഒരുക്കി വച്ചിരുന്ന ഭക്ഷണം മുഴുവനും കഴിച്ചു തീര്‍ക്കുകയും ചെയ്തു. ആ സമയം ശംങ്കരമംഗല, തന്‍റെ ധ്യാന ദൃഷ്ടിയില്‍ ബ്രഹ്മചാരി രുപത്തിലുള്ള ഭഗവാനെ ദര്‍ശിച്ചു. തത്ക്ഷണം തന്നെ സംശയ നിവൃത്തിയ്ക്കായി വക്ഷസ് മറഞ്ഞ് നിന്നിരുന്ന വസ്ത്രം മാറ്റാനായി അവര്‍ ഭഗവാനോടാവശ്യപ്പെട്ടു. വസ്ത്രം മാറ്റിയപ്പോളാ തിരുമാറില് ലക്ഷ്മീദേവിയെ അവര്‍ക്കു കാണായി. അങ്ങനെ അവിടുന്ന് തിരുവാഴ് മാര്‍ഭനെന്നും കൂടാതെ ഒരു ബ്രഹ്മചാരിയായി വന്ന് ലക്ഷ്മീ ദേവിയുടെ ദര്‍ശനം നല്കിയതിനാല്‍ അവിടുത്തെ ശ്രീ വല്ലഭന്‍ എന്നും അറീയപ്പെട്ടു തുടങ്ങി.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഇവിടെ&lt;a href="http://3.bp.blogspot.com/_GcvnURv53Rc/RiSzftgu0UI/AAAAAAAAAGE/tmEL-dZiaac/s1600-h/valvaazh-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5054362039190737218" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_GcvnURv53Rc/RiSzftgu0UI/AAAAAAAAAGE/tmEL-dZiaac/s400/valvaazh-1s.gif" border="0" /&gt;&lt;/a&gt; ലക്ഷ്മീദേവിയെ സെല്‍വ തിരുകൊഴുന്തു നാച്ചിയാരെന്നും, വാത്സല്യ ദേവിയെന്നും അറിയപ്പെടുന്നു. ഭഗവാന്‍റെ സുദര്‍ശന ചക്രത്തിന് പ്രത്യേക സന്നിധിയുണ്ടെന്നുള്ളതും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ് .ഇവിടുത്തെ മൂല വിഗ്രഹം കോലപ്പിരനാണ്, തിരുവാഴ്മാര്‍ബനെന്നും അവിടുത്തെ വിളിയ്ക്കുന്നു. ഭഗവാനിവിടെയും നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. കിഴക്കേദിശയിലാന് ഭഗവാനിവിടെ ദര്‍ശനം നല്‍കുന്നത്. നമ്മാള്‍വാരിവിടെ പത്ത് പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. കണ്ഡകാര തീര്‍ത്ഥവും പമ്പാ നദിയുമാണിവിടുത്തെ പ്രധാന തീര്‍ത്ഥങ്ങള്‍. ചതുരംഗകോല വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-6265872258761881045?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/6265872258761881045/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=6265872258761881045' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6265872258761881045'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6265872258761881045'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/9.html' title='ദിവ്യദേശങ്ങള്‍ - 9. തിരുവല്ല'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/RiSzNdgu0TI/AAAAAAAAAF8/h4er0jAtnvE/s72-c/garuda.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-708029616646602281</id><published>2007-04-15T23:21:00.000-07:00</published><updated>2007-04-16T21:54:23.565-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 8. തിരു ആറന്മുള</title><content type='html'>&lt;div align="justify"&gt;&lt;a href="http://3.bp.blogspot.com/_GcvnURv53Rc/RiRSjtgu0SI/AAAAAAAAAF0/L0R_rLFZfJk/s1600-h/aranmula%20temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5054255455282319650" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_GcvnURv53Rc/RiRSjtgu0SI/AAAAAAAAAF0/L0R_rLFZfJk/s400/aranmula%2520temple.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;കേരളത്തില്‍ ചെങ്ങന്നൂരിനടുത്തായുള്ള മറ്റൊരു ദിവ്യദേശമാണ് ആറന്മുള. ചെങ്ങന്നൂര്‍ നിന്നും ആറ് മൈല്‍ കിഴക്കായി കാണപ്പെടുന്ന ഒരു സുന്ദര ഗ്രാമമാണ് ആറന്മുള. എറണാകുളം-കൊല്ലം റോഡിലാണിത് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്ന് ഇവിടേയ്ക്ക് ബസ്സുകള്‍ ലഭ്യമാണ്. താമസ സൌകര്യത്തിനായി ഇവിടെ ദേവസ്വം വകയില്‍ ഒരു സത്രവും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;ഈ ദിവ്യദേശം നിര്‍മ്മിച്ചതും ആരാധിച്ചതും അര്‍ജ്ജുനനാണ്. ജലോത്സവങ്ങളുടെയും ചുരുളന്‍ വള്ളങ്ങളുടെയും നാടായ ആറന്മുള്യ്ക്ക് മഹാഭാരതവുമായി ഒത്തിരി ബന്ധമുണ്ട്.&lt;br /&gt;പ്രധാനപ്പെട്ട ശ്രീകൃഷ്ണ ധാമങ്ങളായ ഗുരുവായൂര്‍, തൃച്ചംബരം, തിരുവാര്‍പ്, അംബലപ്പുഴ എന്നിവയിലൊന്നാണ് ആറന്മുള. ക്ഷേത്ര കവാടമുള്‍പ്പടെ നാല് തൂണുകളിലായിട്ടാണ് ചുറ്റുമതിലുണ്ടാക്കിയിരിയ്ക്കുന്നത്. കിഴക്കേ നടയ്ക്ക് 18 പടവുകളാണുള്ളത്. എന്നാല്‍ വടക്കേ നടയുടെ 57 പടവുകള്‍ താണ്ടി പമ്പയാറ്റില്‍ എത്താവുന്നതാണ് . &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;മഹാഭാരത യുദ്ധസമയത്ത്, എപ്പോഴാണോ ആര്‍ജ്ജുനനും കര്‍ണ്ണനും തമ്മില്‍ ഏറ്റുമുട്ടിയത്, കര്‍ണ്ണന്‍റെ രഥചക്രം ഒരുവേള ഭൂമിയില്‍ താണുപോയി. രഥത്തില്‍ നിന്ന് താഴെയിറങ്ങിയ കര്‍ണ്ണന്‍ തന്‍റെ രഥ ചക്രം പുറത്തെടുക്കുവാന്‍ പലവുരു ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ല., അവിടെ നിന്നും ചക്രത്തെ ഒന്നനക്കാന്‍ കൂടി അദ്ദേഹത്തിന് കഴിഞ്ഞില്ല. ആ സമയത്ത് കര്‍ണ്ണന്‍ അര്‍ജ്ജുനനോടായി കുറച്ച് സമയത്തേയ്ക്ക് യുദ്ധം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പക്ഷെ കര്‍ണ്ണന്‍റെ വാക്കുകളെ തിരസ്കരിച്ചുകൊണ്ട് തേരാളിയായ കൃഷ്ണന്‍റെ നിര്‍ദ്ദേശപ്രകാരം ധനുസ്സ് കുലച്ചു കര്‍ണ്ണനെ അര്‍ജ്ജുനന്‍ വധിയ്ക്കുകയാണുണ്ടായത്.ധര്‍മ്മയുദ്ധത്തിന് വിരുദ്ധമായിട്ടാണ് അര്‍ജ്ജുനനിവിടെ പ്രവര്‍ത്തിച്ചത്, എന്നാല്‍ തന്‍റെ പ്രവൃത്തിയില്‍ അതീവ ദുഃഖാകുലനായ അര്‍ജ്ജുനന് ആ പാപത്തില്‍ നിന്ന് പുറത്തു വരാനായിട്ടാണ് ഈ ക്ഷേത്രം പണികഴിപ്പിയ്ക്കുകയും തിരുക്കുരലപ്പനാകുന്ന ആറന്മുള പാര്‍ത്ഥസാരഥിയെ ഇവിടെ സ്ഥാപിയ്ക്കുകയും ചെയ്തത്. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഭാരത യുദ്ധത്തിനു ശേഷം അതീവ ദുഃഖാകുലരായ പാണ്ഡവ സഹോദരന്മാര്‍ രാജ്യഭാരം പരീക്ഷിത്തിനെ ഏല്പിച്ചതിനുശേഷം ഭാരതത്തിന്‍റെ നാനാ ഭാഗങ്ങളില്‍ തീര്‍ത്ഥാടനത്തിനായി പുറപ്പെട്ടു. അങ്ങനെ കേരള ദേശത്തെത്തിയ അവര്‍ പമ്പാ നദിയ്ക്കും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലും ഓരോ വിഷ്ണു ധാമങ്ങള്‍ സ്ഥാപിയ്ക്കുകയും ആരാധന നടത്തുകയും ചെയ്തിരുന്നു. (ചെങ്ങന്നൂരില്‍ യുധിഷ്ഠിരനും, തൃപ്പുലിയൂരില്‍ ഭീമനും, ആറന്മുളയില്‍ അര്‍ജ്ജുനനും, തിരുവന് വണ്ടൂരില്‍ നകുലനും, തൃക്കൊടിത്താനത്ത് സഹദേവനും അമ്പലങ്ങള് സ്ഥാപിച്ചു.) എന്നാല്‍ അര്‍ജ്ജുനന്‍ നിര്‍മ്മിച്ച ക്ഷേത്രം യഥാര്‍ത്ഥില്‍ നിലയ്ക്കലിലാണ് (ശബരിമലയ്ക്ക് പോകുന്ന വഴിയില്‍) പണികഴിപ്പിച്ചതെങ്കിലും ആറ് കഷ്ണം മുളച്ചീളുകള്‍ ചേര്‍ത്തുകെട്ടീയ ഒരു ചങ്ങാടത്തില്‍ അതിന്‍റെ നിഴല്‍ ഇവിടേയ്ക്ക് കൊണ്ടുവരുകയായിരുന്നു. അതുകൊണ്ടാണീ സ്ഥലത്തിന് ആറന്മുള എന്ന് പേര് വന്നത്. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;വാമനമൂര്‍ത്തിയുടെ ഹംസമായാണ് ഇവിടെ ഭഗവാന്‍ അറിയപ്പെടുന്നത്. മഹഭാരത സമയത്ത് ശ്രീമന്‍ നാരായണനിവിടെ അര്‍ജ്ജുനന് വേണ്ടി സാരഥിയാവുകയാണുണ്ടായത്. വാമനമൂര്‍ത്തിയെയും നമുക്കിവിടെ കാണാം. ഭാരത യുദ്ധത്തിന്‍റെ ഒന്‍പതാം ദിവസം കൌരവ പട ഭീഷ്മരുടെ നേതൃത്വത്തില്‍ യുദ്ധത്തിനായി അണി നിരന്നു. ഭീഷ്മ പിതാമഹനെ കണ്ട അര്‍ജ്ജുനന്‍ തന്‍റെ ധനുസ്സ് നിലത്തു വച്ച് തേരിനുള്ളില്‍ യുദ്ധം ചെയ്യാനാകതെയിരുന്നു വിലപിച്ചു. ശത്രുക്കളെ വകവരുത്താനായി കൃഷ്ണനെത്ര ഉപദേശങ്ങള്‍ നല്‍കിയിട്ടൂം അര്‍ജ്ജു&lt;a href="http://3.bp.blogspot.com/_GcvnURv53Rc/RiRRltgu0QI/AAAAAAAAAFk/allq2rNmYTo/s1600-h/TA28.jpg"&gt;&lt;img id="BLOGGER_PHOTO_ID_5054254390130430210" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 163px; CURSOR: hand; HEIGHT: 109px" height="189" alt="" src="http://3.bp.blogspot.com/_GcvnURv53Rc/RiRRltgu0QI/AAAAAAAAAFk/allq2rNmYTo/s400/TA28.jpg" width="297" border="0" /&gt;&lt;/a&gt;നനിളകിയില്ല, ഇതില്‍ കോപാക്രാന്തനായ കൃഷണന്‍ തന്‍റെ രഥത്തില്‍ നിന്ന് പുറത്തേയ്ക്ക് ചാടുകയും രഥചക്രത്തെ കൈയ്യിലുയര്‍ത്തുകയും ചെയ്തു. ഇതുകണ്ട ഭീഷ്മര്‍ ഒരു ഭീരുവിനെ പോലെ അദ്ദേഹത്തിനു മുന്നില്‍ കീഴടങ്ങി കുമ്പിട്ട് നിന്നു. അര്‍ജ്ജുനനാട്ടെ ഭഗവാന്‍റെ പാദങ്ങളെ നെഞ്ചോട് ചേര്‍ത്ത് കൊണ്ട് വേണ്ടയെന്നഭ്യര്‍ത്ഥിച്ചു. യുദ്ധത്തില്‍ ആയുധമെടുക്കില്ല എന്ന കൃഷ്ണപ്രതിജ്ഞ്യ്ക്ക് ലംഘനമാകുമെന്നര്‍ജ്ജുനന്‍ ഭയന്നു. പക്ഷെ യഥാര്‍ത്ഥത്തില്‍ ഭഗവാന്‍റെ നിഴലായിരുന്നു രഥചക്രവുമായി നിലകൊണ്ടത്. അതു തന്നെയാണ് ഈ മഹാ ക്ഷേത്രത്തിന്‍റെ സൃഷ്ടി രഹസ്യവും.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഒരിയ്ക്കല്‍ ബ്രഹ്മദേവന്‍ തന്‍റെ ജ്ഞാന ഗ്രന്ഥങ്ങളായ വേദങ്ങളെ മധുകൈതപന്മാര്‍ മോഷ്ടിച്ചുകൊണ്ട് പോകുകയും അത് തിരികെ ലഭിയ്ക്കുന്നതിനായി ഇവിടെ വന്ന് വലിയ തപസ്യകളൊക്കെ അനുഷ്ടിച്ചിരുന്നു. ഭഗവാന്‍ ബ്രഹ്മദേവനിവിടെ ദര്‍ശനമരുളുകയും സൃഷ്ടി രഹസ്യങ്ങള്‍ വീണ്ടും അദ്ദേഹത്തിന് ഉപദേശിച്ച് കൊടുക്കുകയും ചെയ്തു. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ഓണാഘോഷവും ഡിസംബര്‍-ജനുവരി മാസത്തിലുള്ള ഖാണ്ഡവ ദഹനവുമാണിവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. ജലകേളികളുടെ നാടായ ആറന്മുളയിലേയ്ക്ക് ഒരു വഞ്ചിയില്‍ തൊട്ടടുത്തഗ്രാമത്തില്‍ നിന്ന് അരിയും മറ്റ് സദ്യവട്ടങ്ങളും ഇവിടേയ്ക്ക് കൊണ്ടുവന്ന് വള്ള സദ്യ നടത്തുന്നു. വിശന്നു വലഞ്ഞ തീര്‍ത്ഥാടകനെ ഊട്ടാന്‍ ഭഗവാന്‍ ഒരു ഭക്തനെ ഏര്‍പ്പാടു ചെയ്യുകയും അപ്രത്യക്ഷമാകുകയും ചെയ്തതായി പഴമക്കാര്‍ പറയുന്നു. ആ ഓര്‍മ്മയ്ക്കായിട്ടാണിന്നും ഇവിടെ വള്ള സദ്യ നടത്തുന്നത്. &lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ചുരുളന്‍ വള്ളംകളി മത്സരത്തില്‍ 39 കരകള്‍ പങ്കെടുക്കുന്നുണ്ടിവിടെ: പടിഞ്ഞാറുള്ള ചെന്നിത്തലമുതല്‍ കിഴക്കുള്ള റാന്നി വരെയുള്ള വിവിധ കരകള്‍ അവരവരുടെ സാന്നിധ്യമറിയിയ്ക്കുന്നു. ഒരു വിനോദത്തിന്‍റെ വീറും വാശിയും അതറിയണമെങ്കില്‍ ഈ മത്സരങ്ങള്‍ നാം നേരില്‍ കാണേണ്ടതാണ് .&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;ഇവിടുത്തെ മൂലവിഗ്രഹം തിരുക്കുരലപ്പനെന്നാണറിയപ്പെടുന്നത്. പാര്‍ത്ഥസാരഥിയെന്നാണപര നാമം. മൂലവിഗ്രഹം നിന്ന തിരുക്കോലത്തിലാണിവിടെ കാണപ്പെടൂന്നത്, തിരുമുഖ ദര്‍ശനം കിഴക്കോട്ടുമാണ്. ബ്രഹ്മദേവനും വേദവ്യാസനും ഇവിടെ ഭഗവാന് ദര്‍ശനം നല്‍കിയിട്ടുണ്ട്.&lt;br /&gt;ഇവിടെ&lt;a href="http://3.bp.blogspot.com/_GcvnURv53Rc/RiRRxtgu0RI/AAAAAAAAAFs/kuelIBUHlSE/s1600-h/varanvilai-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5054254596288860434" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://3.bp.blogspot.com/_GcvnURv53Rc/RiRRxtgu0RI/AAAAAAAAAFs/kuelIBUHlSE/s400/varanvilai-1s.gif" border="0" /&gt;&lt;/a&gt; ലക്ഷ്മീദേവി പദ്മാസിനി നാച്ചിയാരെന്നാണറിയപ്പെടുന്നത്.മംഗളാശസനമായി നാമ്മാള്‍വാരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു. ഭഗവാനിവിടെ മഹര്‍ഷി വേദവ്യാസന്‍ ദര്‍ശനം നല്‍കിയകാരണം ഇവിടൂത്തെ പുഷ്കരണിയെ വേദവ്യാസ സരസ് എന്നണറിയപ്പെടൂന്നത് അതു കൂടാതെ ഒരു പദ്മ തീര്‍ത്ഥവും കാണപ്പെടുന്നുണ്ട്. വാമന വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-708029616646602281?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/708029616646602281/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=708029616646602281' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/708029616646602281'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/708029616646602281'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/8.html' title='ദിവ്യദേശങ്ങള്‍ - 8. തിരു ആറന്മുള'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_GcvnURv53Rc/RiRSjtgu0SI/AAAAAAAAAF0/L0R_rLFZfJk/s72-c/aranmula%2520temple.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-7463354894534028306</id><published>2007-04-15T02:04:00.000-07:00</published><updated>2007-04-15T04:48:57.830-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 7. തൃപ്പുലിയൂര്‍</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RiIQ3dgu0NI/AAAAAAAAAFM/QUcG2gsHC-M/s1600-h/puliyoor-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5053620276863881426" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 100px; CURSOR: hand; HEIGHT: 98px" height="117" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RiIQ3dgu0NI/AAAAAAAAAFM/QUcG2gsHC-M/s400/puliyoor-1s.gif" width="100" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;കേരളത്തില്‍ ചെങ്ങന്നുര് നിന്നും മൂന്നരമൈല്‍ പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു വിഷ്ണുധാമമാണ് തൃപ്പുലിയൂരെന്ന ഈ ദിവ്യദേശം. തിരുവനന്തപുരത്ത് നിന്നും കൊല്ലം-എറണാകുളം വഴി പോകുന്ന ട്രയിനില്‍ നമുക്കിവിടെ എത്തിച്ചേരാവുന്നതാണ് . ഇവിടെ താമസ സൌകര്യങ്ങളൊന്നും തന്നെയില്ല.&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പഞ്ച പാണ്ഡവരിലൊരാളായ ഭീമനാണ്‍ ഈ ക്ഷേത്രം പണികഴിപ്പിച്ചത്.ഭഗവാനിവിടെ മായപിറാന്‍ എന്നാണറിയപ്പെടുന്നത്. സപ്തര്‍ഷികളായ അത്രിമുനി, വസിഷ്ടര്‍, കശ്യപമുനി, ഗൌദമമുനി, ഭരദ്വാജമുനി വിശ്വമിത്രമുനി, ജമദഗ്നിമുനി എന്നിവര്‍ പോര്‍ക്കൊടി നാച്ചിയാരോടും ഇന്ദ്രനോടുമൊപ്പം ഭഗവാനെ പൂജിയ്ക്കുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഒരിയ്ക്കല്‍ ശിബി ചക്രവര്‍ത്തിയുടെ മകനായ വിരുക്ഷദര്‍ബി ഭരിച്ചിരുന്ന രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാവുകയും അതിലൂടെ രാജ്യം കൃഷിയും സമ്പത്തും സൌന്ദര്യവും നശിച്ച് ദാരിദ്രത്തീലേയ്ക്ക് കൂപ്പ് കുത്താന്‍ തുടങ്ങി. ആ പ്രതിസന്ധിഘട്ടത്തില്‍ രാജാവ് താനെന്തെങ്കിലും ദാനധര്‍മ്മങ്ങള്‍ നടത്തിയാല്‍ അതൊരുപക്ഷെ എന്‍റെ രാജ്യത്തിലെ പ്രജകളുടെ ക്ഷേമൈശ്വര്യങ്ങള്‍ തിരിച്ചു കൊണ്ടു വന്നേയ്ക്കും എന്ന് ചിന്തിച്ചു. അതിനുവേണ്ടി അദ്ദേഹം സപ്തര്‍ഷികള്‍ക്കായി ദാനധര്‍മ്മം നടത്താന്‍ തീരുമാനിച്ചു.എന്നാല്‍ സപ്തര്‍ഷികള്‍ ആ ദാനം നിരസിയ്ക്കുകയാണുണ്ടായത്. അതിനുകാരണം ഏതെങ്കിലും ഒരു രാജ്യത്ത് പട്ടിണിയോ കടുത്ത ദാരിദ്ര്യമൊ അസുഖങ്ങള്‍ ബാധിയ്ക്കുകയോ ചെയ്താല്‍ അതൊക്കെ അപ്പോള്‍ അവിടം ഭരിയ്ക്കുന്ന രാജാവിന്‍റെ എന്തോ പാപകര്‍മ്മം കൊണ്ടാണെന്ന് അവര്‍ക്കറിയാമായിരിന്നു. അത് കൊണ്ട് അവര്‍ വിരുക്ഷദര്‍ബിയുടെ ദാനം നിരസിയ്ക്കുകയും അദ്ദേഹത്തിനെന്തോ കുറവുകളുണ്ടെന്ന് കരുതുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;എന്നാല്‍ എങ്ങനെയെങ്കിലും സപ്തര്‍ഷികള്‍ക്ക് ദാനം നല്‍കണമെന്നദ്ദേഹം തീരുമാനിയ്ക്കുകയും അതിനായി കൊട്ടാരം ഭൃത്യരോട് സ്വര്‍ണ്ണ നാണയങ്ങള്‍ തങ്ങളര്പ്പിയ്ക്കുന്ന ഫലമൂലാദികളില്‍ ഒളിപ്പിച്ച് സപ്തര്‍ഷികള്‍ക്കായി നല്‍കുവാന്‍ അവരെ ചട്ടംകെട്ടുകയും ചെയ്തു. അതിലൂടെ തന്‍റെ ദാനം നിറവേറ്റാമെന്ന് വിരുക്ഷദര്‍ബി വിചാരിച്ചു. പക്ഷെ തങ്ങളുടെ ജ്ഞാനദൃഷ്ടിയാല്‍ അക്കാര്യം മനസ്സിലാക്കിയ സപ്തര്‍ഷികള്‍ ഫലമൂലാദികളും നിരസിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഫലമൂലാദികളും നിരസിച്ച സപ്ത ഋഷികളോട് കോപാക്രാന്തനായിത്തീര്‍ന്ന വിരുക്ഷദര്‍ബി തന്‍റെ കോപം അടക്കാന്‍ കഴിയാതെ സപ്തര്‍ഷികളെയും വധിയ്ക്കുന്നതിലേയ്ക്കായി തീരുമാനിച്ചു. തന്‍റെ ക്രൂരമായ മനസ്സിലൂടെ ചിന്തിച്ച് ഒരു യാഗം തുടങ്ങാന്‍ രാജാവ് തീരുമാനിച്ചു. അങ്ങനെ വിരുക്ഷദര്‍ബി യാഗത്തിലൂടെ കൃത്യ എന്ന ഒരു അസുരസ്ത്രീയെ (രാക്ഷസിയെ) സൃഷ്ടിയ്ക്കുകയും സപ്തര്‍ഷികളെ വധിയ്ക്കാനായി അവളോട് ആജ്ഞാപിയ്ക്കുകയും ചെയ്തു.&lt;br /&gt;എന്നാലിതറിഞ്ഞ ഭഗവാന്‍ കൃത്യയെ നശിപ്പിയ്ക്കുന്നതിനായി ഇന്ദ്രനെ അവിടേയ്ക്കയച്ച് സപ്തര്ഷികളെ രക്ഷിയ്ക്കുകയാണുണ്ടായത്. അങ്ങനെ സപ്തര്ഷികളെ രക്ഷിച്ച ഭഗവാന്‍ അവര്ക്ക് മുക്തി നല്‍കുകയും ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഈ ധാമം നിര്‍മ്മിച്ചതും പ്രതിഷ്ഠിച്ചതുമെല്ലാം ഭീമന്‍ തന്നെയാണ് . പുറമെ നിന്നു നോക്കുമ്പോള്‍ നമുക്ക് ഈ ക്ഷേത്രം ഭൂ നിരപ്പില്‍ നിന്നു അല്പം ഉയരെയാണെന്ന് തോന്നും. ചതുരാകൃതിയിലുള്ള ക്ഷേത്രത്തിലേയ്ക്ക് കുറച്ച് പടവികള്‍ കയറി ക്ഷേത്രത്തിലേയ്ക്ക് നേരിട്ട് പ്രവേശിയ്ക്കാവുന്ന തരത്തിലാണിത് നിര്‍മ്മിച്ചിരിയ്ക്കുന്നത്. ദ്വജസ്തംഭം (കൊടിമരം) കിഴക്ക് ദിശയിലേയ്ക്കാണ് സ്ഥിതിചെയ്യുന്നത് കൂടാതെ അതെപ്പോഴും തിളങ്ങി കാണപ്പെടൂന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;പ്രകാരത്തിലൂടെ നാം മുന്നോട്ട് പോകുമ്പോള്‍ മൂലവിഗ്രഹത്തിനിരുവശവുമായി ഗര്‍ഭ്ഗൃഹത്തിന് പുറത്തായി ദ്വാരപാലകരും കാണപ്പെടൂന്നു. മുലപ്രതിഷ്ഠയായ മായപിരാനിവിടെ നിന്ന തിരുക്കോലത്തിലാണ് കാണപ്പെടുന്നത്. അതിനു മുന്നിലായി മൂന്നോ നാലോ അടി പൊക്കത്തില്‍ ഒരു മനോഹരമായ മണ്ഡപവും കാണപ്പെടൂന്നു. അതില്‍ ധാരാളം ചിത്രത്തുണുകളും മറ്റുമായി വളരെ മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;മാസം തോറുമുള്ള തിരുവോണ നക്ഷത്രനാള്‍ ഇവിടെ വലിയ വിശേഷമാണ് കൂടാതെ ആവണി മാസത്തിലെ ജന്മാഷ്ടമിയും ഇവിടെ കേമമായി ആഘോഷിച്ചു വരുന്നു. അതു കൂടാതെ എല്ലാവര്‍ഷവും ജാനുവരി മാസം 15ന് അമ്പലത്തില്‍ ഗജവീരന്‍റെ പുറത്തേറി ഭഗവാന്‍ പ്രകാരത്തിലൂടെ എഴുന്നള്ളത്ത് നടത്താറുണ്ട്.ഭഗവാനിവിടെ കിഴക്ക് ദിശയിലാണ് ദര്‍ശനമരുളുന്നത്.ലക്ഷ്മീ ദേവിയിവിടെ പോര്‍ക്കൊടി നാച്ചിയാരെന്നറിയപ്പെടുന്നു.. നമ്മാള്‍വരിവിടെ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തിരുമങൈയാള്‍വാരും ഇവിടെ ഭഗവാന്‍റെ ദര്‍ശനമെടുത്തിട്ടുണ്ട്. പൂന്‍സുന തീര്‍ത്ഥം, പ്രഗ്ന സരസ്സ് എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍. പുരുഷോത്തമ വിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-7463354894534028306?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/7463354894534028306/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=7463354894534028306' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7463354894534028306'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7463354894534028306'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/7.html' title='ദിവ്യദേശങ്ങള്‍ - 7. തൃപ്പുലിയൂര്‍'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RiIQ3dgu0NI/AAAAAAAAAFM/QUcG2gsHC-M/s72-c/puliyoor-1s.gif' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-2273083358984930345</id><published>2007-04-14T04:43:00.001-07:00</published><updated>2007-04-14T05:06:04.354-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 6. തിരുമൂഴിക്കുളം</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RiDAp9gu0LI/AAAAAAAAAE8/rlbv_qZcHlI/s1600-h/2006071705630302.jpg"&gt;&lt;img id="BLOGGER_PHOTO_ID_5053250609028714674" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 351px; CURSOR: hand; HEIGHT: 220px; TEXT-ALIGN: center" height="215" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RiDAp9gu0LI/AAAAAAAAAE8/rlbv_qZcHlI/s400/2006071705630302.jpg" width="351" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;കേരളത്തില് ആലുവ നഗരത്തിലാണ് തിരുമൂഴിക്കുളം സ്ഥിതി ചെയ്യുന്നത്. ആലുവായിലോ എറണാകുളാത്തോനിന്ന് ബസ്സുവഴിയ്ക്കോ നമുക്ക് മൂഴിക്കുളത്തെത്താവുന്നതാണ് . മൂഴിക്കുളത്തു നിന്നും ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നമുക്കീ ധാമത്തില്‍ എത്തിച്ചേരാവുന്നതാണ് . അല്ലെങ്കില്‍ കാലടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 7 മൈല്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാലും ഇവിടെ എത്തിച്ചേരാവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ്.&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;പൂജാ സമയത്ത് ഒരു വിധത്തിലുള്ള സംഗീതോപകരണങ്ങളും ഇവിടെ ഉപയോഗിക്കാറില്ല എന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകത.&lt;br /&gt;&lt;br /&gt;ലക്ഷ്മീ ദേവിയ്ക്കിവിടെ പ്രത്യേക സന്നിധി ഇല്ലെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ് . ആലുവ നദി ഈ ക്ഷേത്രപരിസരത്തു കൂടിയാണൊഴുകുന്നത്. ക്ഷേത്ര ഗോപുരവും, മണ്ഡപവും പ്രകാരവുമെല്ലാം രാമ സഹോദരനായ ലക്ഷ്മണനാണ് നിര്‍മ്മിച്ചത്. ഇതു കൂടാതെ അദ്ദേഹം മറ്റു പല സേവകളും ഈ ക്ഷേത്രത്തിനു വേണ്ടി ചെയ്തിട്ടുണ്ട്.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;രാമായണ കാലഘട്ടത്തില്‍ ശ്രീരാമനെ കാട്ടിലേയ്ക്കയച്ചതറിഞ്ഞ് ഭരതന്‍ അദ്ദേഹത്തെ തിരികെ വിളിച്ചു കോണ്ടു വന്ന് പട്ടാഭിഷേകം നടത്താനായി അവിടേയ്ക്ക് അന്വേഷിച്ചു ചെല്ലുകയും, ഭരതന്‍ ദുഷ്ടലാക്കോടെയാണ് തങ്ങളെ തേടിവരുന്നതെന്ന് തെറ്റിദ്ധരിച്ച ലക്ഷ്മണന്‍ അയോദ്ധ്യയില്‍ നിന്നു വരുന്ന ഭരതനെ കണ്ട് ദേഷ്യമടക്കാന്‍ കഴിയാതെ ഭരതനെ വധിയ്ക്കുവാനായി അങ്ങോട്ട് പാഞ്ഞു. പിന്നിട് ശ്രീരമാനിടപെട്ട് അദ്ദേഹത്തെ സമാധാനിപ്പിയ്ക്കുകയാണുണ്ടായത്. പിന്നിട് ഭരതന്‍റെ സദുദ്ദേശം ലക്ഷ്മണന് മനസ്സിലാവുകയും ഈ ദുഷ്ചിന്തയില്‍ മനം നൊന്ത ലക്ഷ്മണന്‍ തന്‍റെ പാപത്തിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി ഈ ക്ഷേത്രത്തിലേയ്ക്ക് വരുകയും മൂഴിക്കുളത്തപ്പനെ ആരാധിയ്ക്കുകയും ചെയ്തു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;ആ സമയത്ത് ഭരതന്‍ അവിടേയ്ക്ക് വരുകയും ലക്ഷ്മണനെ സസ്നേഹം കെട്ടിപ്പിടിയ്ക്കുകയും വളരെ നല്ലകാര്യങ്ങള്‍ അന്യോന്യം സംസാരിയ്ക്കുകയും ചെയ്തു. അത്തരം സാന്ത്വന വചനങ്ങളെ മൊഴി എന്നാണ് പറയാറ്. അതായത് നമ്മുടെ സംസാര ഭഷയെയാണ് മൊഴി എന്നു പറയുന്നത്. അതുകൊണ്ട് തന്നെ ഈ സ്ഥലത്തിന്‍ മൊഴി എന്നു പേരു വന്നു. അങ്ങനെ ജനങ്ങള് തിരുമൊഴിക്കളം എന്നു വിളിച്ചു തുടങ്ങി പില്‍ക്കാലത്ത് അത് തിരുമൂഴിക്കുളം ആയി മാറുകയും ചെയ്തു.&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;പാപം ചെയ്യുകയും അതിന്‍ പ്രതി വിഷ്മിയ്ക്കുകയും പ്രയശ്ചിത്തം ചെയ്യുകയും ചെയ്താല്‍ ഭഗവാന് ഒരാളുടെ തെറ്റുകള്‍ പൊറുക്കുമാറാകും എന്നതാണ് ഭരത ലക്ഷ്മണ ലീലയിലൂടെ നമുക്കിവിടെ മന്‍സ്സിലാക്കാന്‍ സാധിയ്ക്കുന്നത്. ഇവിടെ ഭഗവാന്‍ വിശ്വമിത്ര മഹര്‍ഷിയ്ക്കും പുത്രന്‍ ഹരീതയ്ക്കും ദര്‍ശനം നല്‍കുകയുണ്ടായി. ഇവിടെ നിന്നുമാണ് ഭഗവാന്‍ തന്‍റെ ശ്രീ ശക്തിമന്ത്രം വ്യാഖ്യാനിച്ചത്.&lt;/div&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RiDBZ9gu0MI/AAAAAAAAAFE/4HRKpMVyQy0/s1600-h/moozhikalam-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5053251433662435522" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RiDBZ9gu0MI/AAAAAAAAAFE/4HRKpMVyQy0/s400/moozhikalam-1s.gif" border="0" /&gt;&lt;/a&gt;ഇവിടുത്തെ മൂലവിഗ്രഹം തിരുമൂഴിക്കുളത്തപ്പനാണ്. ശ്രീ സുക്തിനതപ്പെരുമാളെന്നും ഭഗവാനെ അറിയപ്പെടുന്നുണ്ട്. നിന്ന തിരുകോലത്തിലാണ് ഭഗവാനിവിടെ വാണരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ മധുരവേണി നാച്ചിയാരെന്നാണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ പത്ത് പാശുരാമങ്ങളിവിടെ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവിടുത്തെ പുഷ്കരണി ശംഖ തീര്‍ത്ഥമെന്നാണറിയപ്പെടുന്നത്, രാമാനുജനായ ഭരതന്‍റെ ഹംസമാണല്ലോ ശംഖ് കൂടാതെ തന്‍റെ പാപത്തില്‍ നിന്നു കരകയറാന്‍ ലക്ഷ്മണനോടൊപ്പം ഭരതനും ചേര്‍ന്നതു കൊണ്ടിതിനെ സംഗതീര്‍ത്ഥമെന്നും അറിയപ്പെടുന്നുണ്ട്. ഇവിടുത്തെ വിമാനം വൃത്താകൃതിയിലുള്ള സൌന്ദര്യവിമാനമാകുന്നു.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-2273083358984930345?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/2273083358984930345/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=2273083358984930345' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/2273083358984930345'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/2273083358984930345'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/6.html' title='ദിവ്യദേശങ്ങള്‍ - 6. തിരുമൂഴിക്കുളം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RiDAp9gu0LI/AAAAAAAAAE8/rlbv_qZcHlI/s72-c/2006071705630302.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-8982172993846342159</id><published>2007-04-12T23:27:00.002-07:00</published><updated>2007-04-16T00:04:25.982-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:6.ആത്മാവ്</title><content type='html'>&lt;div align="justify"&gt;&lt;a href="http://1.bp.blogspot.com/_GcvnURv53Rc/RiMfpdgu0OI/AAAAAAAAAFU/p8TJMd_N8iI/s1600-h/mondxl.jpg"&gt;&lt;img id="BLOGGER_PHOTO_ID_5053918003996840162" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_GcvnURv53Rc/RiMfpdgu0OI/AAAAAAAAAFU/p8TJMd_N8iI/s400/mondxl.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;ആത്മാവ് എന്നത് ശരീരത്തിനുള്ളിലിരിയ്ക്കുന്ന ജീവ ബലമാകുന്നു.അവബോധത്തിന്‍റെ ഉറവിടമാണത് കൂടാതെ മനസ്സിന്‍റെയും ശരീരത്തിന്‍റെയും മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്ന നിങ്ങളാകുന്ന ഉള്ളാണത്. പടനിലം(ശരീരം) അറിയുന്ന പോരാളിയാണത്.&lt;br /&gt;&lt;br /&gt;ആത്മാവിന് ഒരു ശരിയും വ്യക്തവുമായ നിര്‍വചനം നല്കുവാന്‍ പ്രയാസ മാണെങ്കിലും അതിന്‍റെ ഗുണങ്ങളെക്കുറിച്ചറിഞ്ഞാല്‍ കൂടുതല്‍ നമുക്ക് അതിനെക്കുറിച്ച് വ്യക്തമാവുന്നതാണ്.&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;ആത്മാവിന്‍റെ ഗുണങ്ങള്‍:&lt;br /&gt;&lt;br /&gt;1.സനാതനമായി അതൊരു സ്വതന്ത്ര വ്യക്തിത്വമാണ് അല്ലെങ്കില്‍ ഒരു വ്യക്തിഗതമായ തിരിച്ചറിയലാണ് .&lt;br /&gt;2.ആനന്ദം അന്വേഷിക്കലാണതിന്‍റെ സ്വഭാവം&lt;br /&gt;3.സത്-ചിത്-ആനന്ദ(സനാതനമാണ് , ജ്ഞാനാര്‍ജ്ജനം ചെയ്യുന്നു, നിര്‍വൃതി തേടുന്നു)&lt;br /&gt;4.ആദ്ധ്യാദ്മികമാണ് /ഭൌതികതയുമായി ഇഴുകിച്ചേരില്ല&lt;br /&gt;5.പതിനായിരം സൂര്യന്മാരെക്കാളും ശക്തം&lt;br /&gt;6.പരമാത്മാവുമായിച്ചേര്‍ന്ന് ഹൃത്തില്‍ വാഴുന്നു.&lt;br /&gt;7.എല്ലായ്പ്പോഴും ആശ്രിതനാണ് ; ഈശ്വരനുമായോ അവിടുത്തെ ഊര്‍ജ്ജങ്ങളുമായി മാത്രം അഭയം തേടുന്നു.&lt;br /&gt;8.ഈശ്വരനുമായി സനാതനമായ ഭാഗഥേയത്വം വഹിയ്ക്കുന്നു അതുകൊണ്ട് തന്നെ ഈശ്വരന്‍റെ അതെ ഗുണഗണങ്ങളാണ് ആത്മാവിനും&lt;br /&gt;9.ഭഗവാന്‍റെ സേവകനോ സ്നേഹിതനോ ആണ്.&lt;br /&gt;10.ഈശ്വരനാല്‍ നിയന്ത്രണ വിധേയനാണ് .&lt;br /&gt;11.ഈശ്വരസേവയാണ് പൊതുസ്വഭാവം&lt;br /&gt;12.സൂര്യന്‍ സൌരയൂഥത്തെ ദ്യുതിപ്പിയ്ക്കുന്നതുപോലെ ശരീരത്തെ ആകമാനം അവബോധം കൊണ്ട് ആത്മാവ് ദ്യുതിപ്പിയ്ക്കുന്നു.&lt;br /&gt;13.ജനിമൃതികളില്ല.&lt;br /&gt;14.കേശാഗ്രത്തെ പതിനായിരത്തിലൊരംശമായി വിഭജിച്ചാല്‍ കിട്ടുന്നതാണ് അതിന്‍റെ വലുപ്പം&lt;br /&gt;15.പൊട്ടിയ്ക്കാന്‍ കഴിയുന്നില്ല, അലിയിയ്ക്കാനവില്ല, സനാതനമാണ് , നാശമില്ലാത്തതാണ് മാറ്റാന്‍&lt;br /&gt;സാധിയ്ക്കാത്തതാണ് ,ഗോചരമല്ല ,ബുദ്ധിയ്ക്ക് അപ്രാപ്യമായതാണ്,പരിവര്‍ത്തന വിധേയമല്ലാത്തതാണ്&lt;br /&gt;16.ആയുധങ്ങളാല് മുറിയ്ക്കാനോ, അഗ്നിയാല്‍ ജ്ജ്വലിപ്പിയ്ക്കാനോ, ജലത്താല്‍ നനയ്ക്കാനോ, കാറ്റാല്‍ ഉണക്കാനോ സാദ്ധ്യമല്ല.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;എവിടെയോ ഇങ്ങനെയും കേട്ടിരിയ്ക്കുന്നു:&lt;br /&gt;&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ആത്മാവിനീ ഭൂമി ബന്ധമില്ല&lt;br /&gt;സ്വന്ത ദേഹവുമായൊരു ബന്ധമില്ല&lt;br /&gt;ആത്മാക്കള്‍ തമ്മിലെ ബന്ധമുള്ളൂ&lt;br /&gt;പരമാത്മാവുമായുള്ളൊരാത്മ ബന്ധം &lt;/span&gt;&lt;/p&gt;&lt;br /&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;( ഉറവിടം വ്യക്തമല്ല)&lt;br /&gt;&lt;/span&gt;&lt;/p&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-8982172993846342159?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/8982172993846342159/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=8982172993846342159' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/8982172993846342159'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/8982172993846342159'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/6_12.html' title='ചര്‍വ്വിത ചര്‍വ്വണം:6.ആത്മാവ്'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_GcvnURv53Rc/RiMfpdgu0OI/AAAAAAAAAFU/p8TJMd_N8iI/s72-c/mondxl.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-6200387539218962976</id><published>2007-04-12T23:27:00.001-07:00</published><updated>2007-04-13T23:28:54.656-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 5. തൃക്കൊടിത്താനം</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;a href="http://3.bp.blogspot.com/_GcvnURv53Rc/Rh9629gu0HI/AAAAAAAAAEc/dXimj4TaFpo/s1600-h/tkm1.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5052892391576359026" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://3.bp.blogspot.com/_GcvnURv53Rc/Rh9629gu0HI/AAAAAAAAAEc/dXimj4TaFpo/s400/tkm1.jpg" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിയ്ക്കടുത്തായി കാണപ്പെടൂന്ന ഒരു സുരസുന്ദര വിഷ്ണു ധാമമാണ് തൃക്കൊടിത്താനം ശ്രീ അദ്ഭുത നാരായണ ക്ഷേത്രം. തിരുവല്ലയില്‍ നിന്ന് കോട്ടയം പോകുന്ന റൂട്ടില്‍ ചങ്ങനാശ്ശേരിയിലിറങ്ങി രണ്ട് മൈല്‍ കിഴക്കോട്ട് യാത്ര ചെയ്താല്‍ ഇവിടെ എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെക്കുറവാണ് എന്നാല്‍ തിരുവല്ലയിലോ ചങ്ങനാശ്ശേരിയിലോ താമസിയ്ക്കാവുന്നതാണ് . &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;പാണ്ഡവരില്‍ ഇളയസന്തതിയായ സഹദേവനാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചതും ആരാധിച്ച് പോന്നതും.സൂര്യവംശ രാജാവായ രുക്മാഗദന് ഭഗവാന്‍ ഇവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. പ്രജാതത്പരനായിരുന്ന രുക്മാഗദന്‍ തന്‍റെ അംഗരാജ്യത്തിലെ പ്രജകളുടെ അഭിവൃദ്ധിയ്ക്കായി ജീവിതാവസാനം വരെ വളരെയധികം നല്ല കാര്യങ്ങള്‍ ചെയ്യുകയുണ്ടായി.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ജ്ഞാനികളെയും യോഗികളെയും വിഷ്ണു ഭക്തന്മാരെയും അദ്ദേഹം വളരെ ആദരവോടെ ബഹുമാനിയ്ക്കുകയും അവരുടെ ആവശ്യങ്ങളെ നിറവേറ്റിക്കൊടുക്കുകയും ചെയ്തു പോന്നു. രുക്മാഗദനെയും രാജ്യത്തെയും കുറിച്ച് ദേവഗുരു വസിഷ്ടന്‍ ഒരുവേള കേള്‍ക്കുവാനിടവരുകയും നന്മകള്‍ മാത്രം കേട്ട ദേവഗുരു ഇക്കാര്യം സ്വര്‍ഗ്ഗാധിപതിയായ ഇന്ദ്രനോട് പറയുകയും ചെയ്തു. രുക്മാഗദന്‍റെ ഈ ശ്രേഷ്ഠമായ സ്വഭാവത്തെ പരീക്ഷിച്ചറിയ്ന്നതിലേയ്ക്കായി ഇന്ദ്രന്‍ നാരദരെ അവിടുത്തേയ്ക്കയച്ചു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;നാരദ മഹര്‍ഷിയെ കണ്ടമാത്രയില്‍ തന്നെ രുക്മാഗദന്‍ വളരെ ബഹുമാന പുരസ്കരം പാദ പൂജ ചെയ്ത് ചില പ്രത്യേക പൂക്കള്‍ മാത്രം ഉപയോഗിച്ചുണ്ടാക്കിയ ഒരു പുഷ്പഹാരം അണിയിച്ച് അദ്ദേഹത്തെ തന്‍റെ രാജ സദസ്സിലേയ്ക്കാനയിച്ചു. യഥാവിധി തന്നെ സ്വീകരിച്ചതിന് നന്ദി പറഞ്ഞ നാരദര്‍ രുക്മാഗദനെ അനുഗ്രഹിച്ചിട്ടാണ് അവിടെ നിന്നു യാത്രയായത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;രുക്മാഗദന്‍ അണിയിച്ച അപൂര്‍വ്വ പുഷ്പ ഹാരവുമായി നാരദര്‍ നേരെ ഇന്ദ്ര ലോകത്തെത്തി. ആ ഹാരത്തിലെ പ്രത്യേകപൂക്കളുടെ സുഗന്ധവും ചാരുതയും കണ്ട ഇന്ദ്രന്‍ അതിലേയ്ക്ക് വല്ലാതെ ആകൃഷ്ടനായി എന്നു മാത്രവുമല്ല ഇന്ദ്ര ലോകത്തില്ലാത്ത ആ അപൂര്‍വ്വ പുഷ്പത്തെ രുക്മാഗദന്റ്റെ തോട്ടത്തില്‍ നിന്നും എടുത്ത് കൊണ്ടു വരുവാന്‍ തന്‍റെ ഭടന്മാര്‍ക്ക് ഉത്തരവും നല്‍കി.ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ച് ഭടന്മാര്‍ ദിവസേന തോട്ടത്തില്‍ നിന്ന് പൂക്കള്‍ മോഷ്ടിയ്ക്കുകയും അവ ഇന്ദ്രനായി സമര്‍പ്പിയ്ക്കുകയും ചെയ്തു പോന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;തന്‍റെ തോട്ടത്തില്‍ നിന്നും ദിവസേന പൂക്കള്‍ അപ്രത്യക്ഷമാകുന്നതറിഞ്ഞ രുക്മാഗദന്‍ ആശ്ചര്യചകിതനായി കുറച്ച് ദ്വാരപാലകരെ തോട്ടത്തിന് മുന്നില്‍ കാവല്‍ നിര്‍ത്തി. ദേവലോക പാലകരെ രുക്മാഗദന്‍റെ ഭടന്മാര്‍ക്ക് കാണാന്‍ പറ്റാഞ്ഞ കാരണം മോഷണം വീണ്ടും നിര്‍ബാധം തുടര്‍ന്നു കൊണ്ടേയിരുന്നു. അങ്ങനെ ഒരിയ്ക്കല്‍ അവിടെയുണ്ടായിരുന്ന വെള്ളുള്ളി ചെടികളെ അഗ്നിക്കിരയാക്കി ദ്വാര‍പാലകര്‍ മോഷ്ടാക്കളെ ലാക്കാക്കി ഒളുവിലിരുന്ന് തോട്ടത്തെ വീക്ഷിച്ചു. തങ്ങളുടെ കണ്ണില്പ്പെടാതെ മോഷ്ടാക്കള്‍ കടന്നു കളയാതിരിയ്ക്കാനായി കൂടുതല്‍ വ്യക്തതോയോടെ മോഷ്ടാക്കളെ കാണുന്നതിനു വേണ്ടിയാണവര്‍ അങ്ങനെ ചെയ്തത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ദേവന്മാരുടെ ശക്തികളെ കുറയ്ക്കാന്‍ കഴിവുള്ള വെള്ളുള്ളിയുടെ രൂക്ഷ ഗന്ധം പുറത്തുവന്നതും അത് കാറ്റിലൂടെ ഇന്ദ്ര ഭടന്മാരുടെ നാസരന്ധ്രങ്ങളിലൂടെ അവരുടെ ഉള്ളില്‍  പ്രവേശിയ്ക്കുകയും അത് അവരുടെ ശക്തികളെ ക്ഷയിപ്പിയ്ക്കുകയും ചെയ്തു. അതോടെ തോട്ടത്തില്‍ പതുങ്ങി നടന്ന് പൂവിറുക്കുകയായിരുന്ന ഇന്ദ്ര ഭടന്മാരെ രുക്മാഗദന്‍റെ ദ്വാരപാലകര്‍ കണ്ടു പിടിച്ചു. തങ്ങള്‍ ഇന്ദ്രലോകത്തുള്ളവരാണെന്നും ഇന്ദ്രന്‍റെ ആജ്ഞയനുസരിച്ചാണ് തങ്ങളീ മോഷണത്തിന് തയ്യാറായതെന്നും അവര്‍ രുക്മാഗദനെ അറിയിച്ചു. ഇതൊക്കെ കേട്ടു കഴിഞ്ഞിട്ടും രുക്മാഗദന് ദേഷ്യമൊന്നും വന്നില്ല പകരം അവരെ തന്‍റെ അതിഥികളെ പോലെ സ്വീകരിയ്ക്കുകയും നന്നായി ആദരിയ്ക്കുകയും ചെയ്തു. എന്നാല്‍ കാറ്റിലൂടെ പരന്ന ഈ രൂക്ഷ ഗന്ധമേറ്റ് ദേവലോകത്തിലുള്ളവരുടെയും ശക്തികള്‍ ക്ഷയിച്ചു അന്നൊരു ഏകാദശി ദിവസവും കൂടിയായിരുന്നു.ഏകാദശി വ്രതം നോക്കുന്ന ഒരാള്‍ക്കുമാത്രമേ അവരെ രക്ഷിയ്ക്കാന്‍ സാധിയ്ക്കുമായിരുന്നുള്ളൂ.രുക്മാഗദന്‍ തന്‍റെ രാജ്യമാകെ ഏകാദശി നോക്കുന്ന ഒരു ഭക്തനുവേണ്ടി അലഞ്ഞു എന്നാല്‍ ഒരാളെപ്പോലും അദ്ദേഹത്തിന് കണ്ടെത്താന്‍ സാധിച്ചില്ല.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;അവസാനം തന്‍റെ ജീവിതകാലം മുഴുവന്‍ വിഴുപ്പലക്കി കാലം കഴിയ്ക്കുന്ന ഒരു സ്ത്രീരത്നം തന്‍റെ ഭര്‍ത്താവ് ഗ്രാമവാസികളുമായി വഴ്ക്കുണ്ടാക്കിയത് കാരണം ആഹാരം കഴിയ്ക്കാതെ യിരിയ്ക്കുന്നത് അദ്ദേഹത്തിന്‍റെ ശ്രദ്ധയില്പ്പെട്ടു.അന്ന് ഏകാദശിയാണെന്നൊന്നും ആ പാവത്തിനറിയില്ലായിരുന്നു. തന്‍റെ ഭര്‍ത്താവിന്‍റെ നല്ല നടപ്പിന് വേണ്ടി അന്നേദിവസം സ്ത്രീ ജലപാനമേ ചെയ്തിട്ടുണ്ടായിരുന്നില്ല അത്രമാത്രം.ആ സ്ത്രീയുടെമുന്നില് ചെന്ന് നടന്ന സംഭവമെല്ലാം അവരോട് പറയുകയും തന്‍റെ വ്രതം അല്ലെങ്കില്‍ ഏകാദശി നോറ്റതിന്‍റെ പുണ്യം ദേവലോകത്തിലെ ദേവഗണങ്ങള്‍ക്കായി രുക്മാഗദന്‍ യാചിയ്ക്കുകയും ചെയ്തു. അങ്ങനെ ആ സാധു സ്ത്രീ അതംഗീകരിയ്ക്കുകയും തന്‍റെ വ്രതത്തിന്‍റെ പകുതി അവര്‍ക്കായി നല്‍കുകയും ചെയ്തു. രുക്മാഗദന്‍ അവരോട് നന്ദി രേഖപ്പെടുത്തുകയും അവള്‍ക്കായി വളരെയധികം ആഭരണങ്ങളും സ്വര്ണ്ണ നാണയങ്ങളും മറ്റും സമ്മാനമായി നല്‍കുകയും ചെയ്തു. അങ്ങനെ ആ വ്രതപുണ്യം ദേവന്മാര്‍ക്കായി നല്‍കുകയും അവര്‍ക്ക് തങ്ങളുടെ ശക്തികള്‍ തിരികെ ലഭിയ്ക്കുകയും ചെയ്തു. ഇവിടെ രുക്മാഗദനിലൂടെ ഏകാദശി വ്രതത്തിന്‍റെ മഹിമ നമുക്ക് മനസ്സിലാക്കി തരുകയായിരുന്നു ഭഗവാന്‍. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഇവിടുത്തെ മൂല വിഗ്രഹം അദ്ഭുത &lt;/span&gt;&lt;a href="http://3.bp.blogspot.com/_GcvnURv53Rc/Rh96-9gu0II/AAAAAAAAAEk/EQqUuCa_o-Y/s1600-h/kadithanam-1s.gif"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5052892529015312514" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 100px; CURSOR: hand; HEIGHT: 129px" height="105" alt="" src="http://3.bp.blogspot.com/_GcvnURv53Rc/Rh96-9gu0II/AAAAAAAAAEk/EQqUuCa_o-Y/s400/kadithanam-1s.gif" width="100" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt;നാരയണന്‍ എന്നും അമൃത നാരായണനെന്നും അറിയപ്പെടുന്നുണ്ട്. ഇവിടെയും നിന്ന തിരുക്കോലത്തിലാണ് ഭഗവാന് കുടികൊള്ളുന്നത്. കിഴക്ക് ദിശയിലാണിവിടെ ഭഗവവന്‍റെ തിരുമുഖ ദര്‍ശനം. ലക്ഷ്മീദേവിയിവിടെ കര്‍പ്പഗവല്ലി എന്നപേരിലാണറിയപ്പെടുന്നത്.നമ്മാള്‍വാര് 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഭൂമി തീര്‍ത്ഥമാണിവിടുത്തെ പുഷ്കരണി കൂടാതെ പുണ്യകോടിവിമാനമാണിവിടുത്തെ മറ്റൊരു പ്രത്യേകത.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഉയര്‍ന്ന ചുവരുകളും ചെത്തിമിനുസപ്പെടുത്തി അതിസൂക്ഷ്മമായി കൂട്ടിവിളക്കിയ കല്ലുകളും ഈ ക്ഷേത്രത്തിനൊരു കോട്ടയുടെ പ്രതീതി നല്‍കുന്നുണ്ട്. കൂടാതെ രണ്ടോ മൂന്നോ ഏക്കറോളം വിസ്തൃതിയില് വ്യാപിച്ചു കിടക്കുന്ന ഒരു കുളവും ഇവിടെയുണ്ട്. ആ കുളത്തിനരുകില്‍ ക്ഷേത്രകവാടത്തിന് സമീപമായി കൃഷ്ണശിലയില്‍ തീര്‍ത്ത ഒരു ആള്രൂപം ഒരു വലിയ തുണില്‍ ടി ആകൃതിയില്‍ വിളക്കി വയ്ച്ചിട്ടൂണ്ട്., ആ രുപത്തിലൊരു കിരീടവും ശംഖും പൂണൂലും നമുക്ക് കാണാവുന്നതാണ് . ചരിത്രത്തിന്‍റെ താളുകളിലുറങ്ങുന്ന ദയവായ്പുളവാക്കുന്ന ഒരു ജന്മിത്ത വ്യവസ്ഥിതിയുടെ ബാക്കിപത്രമാകാം ആ ശിലയ്ക്കുള്ളിലുറങ്ങുന്നത്. ആ കഥ ഇനിയൊരു പംക്തിയില്‍……&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-6200387539218962976?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/6200387539218962976/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=6200387539218962976' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6200387539218962976'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6200387539218962976'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/5_12.html' title='ദിവ്യദേശങ്ങള്‍ - 5. തൃക്കൊടിത്താനം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_GcvnURv53Rc/Rh9629gu0HI/AAAAAAAAAEc/dXimj4TaFpo/s72-c/tkm1.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-322885076333398179</id><published>2007-04-12T23:19:00.001-07:00</published><updated>2007-04-29T22:10:02.460-07:00</updated><title type='text'>ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:5</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RiB3K9gu0KI/AAAAAAAAAE0/y6IcxENR7Zw/s1600-h/narada8.jpg"&gt;&lt;img id="BLOGGER_PHOTO_ID_5053169812103942306" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 334px; CURSOR: hand; HEIGHT: 335px; TEXT-ALIGN: center" height="378" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RiB3K9gu0KI/AAAAAAAAAE0/y6IcxENR7Zw/s400/narada8.jpg" width="294" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്. &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;em&gt;ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:&lt;/em&gt;&lt;/strong&gt; &lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;സ്കന്ധം ഒന്ന് &lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;സൃഷ്ടി &lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;അദ്ധ്യായം:5 &lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;നാരദ മഹര്‍ഷി, വ്യാസദേവന് നല്കുന്ന ഉപദേശങ്ങള്‍&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 1 &lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;സുത ഉവാച&lt;br /&gt;അഥ തം സുഖം അസിന&lt;br /&gt;ഉപാസിനം ബ്രിഹച്-ച്രവഃ&lt;br /&gt;ദേവര്‍ഷിഃ പ്രാഹ വിപ്രാര്‍സിം&lt;br /&gt;വീണ-പാണിഃ സ്മയന്ന് ഇവ&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;സുത ഗോസ്വാമി പറഞ്ഞു: അങ്ങനെ ദേവര്‍ഷി നാരദര് വളരെ സന്തുഷ്ടനായവിടെ ഉപവിഷ്ടനായി, പുഞ്ചിരി തൂകിക്കൊണ്ട ബ്രഹ്മര്‍ഷി വേദവ്യാസനോടായി ഇങ്ങനെ അഭി സംബോധന ചെയ്തു:&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 2&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;നാരദ ഉവാച&lt;br /&gt;പരാശര്യ മഹാ-ഭാഗ&lt;br /&gt;ഭവതഃ കച്ചിദ് ആത്മന&lt;br /&gt;പരിതുഷ്യതി ശരീര&lt;br /&gt;ആത്മ മനസ ഏവ വ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;നാരദ മഹര്‍ഷി പറഞ്ഞു:&lt;br /&gt;വ്യാസദേവനെ ‘അല്ലയോ പരാശര സൂനു‘എന്ന് അഭിസംബോധന ചെയ്തുകോണ്ട് നാരദ മഹര്‍ഷി തന്‍റെ അന്വേഷണങ്ങളാരംഭിച്ചു: ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ശരീരവും മനസ്സിനെയും തിരിച്ചറിഞ്ഞതില്‍ താങ്കള്‍ സന്തുഷ്ടനാണെന്ന് നാം കരുതട്ടെ?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 3&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ജിജ്ഞാസിതം സുസമ്പന്നം&lt;br /&gt;അപി തേ മഹദ്-അദ്ഭുതം&lt;br /&gt;കൃതവാന്‍ ഭരതം യസ് ത്വം&lt;br /&gt;സര്‍വര്‍ത്ത-പരിബ്രിംഹിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;താങ്കളുടെ അന്വേഷണങ്ങളും പഠനങ്ങളുമെല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ പര്യവസാനിച്ചിരിയ്ക്കുന്നു എന്ന് നാം അറിയുന്നു, കൂടാതെ താങ്കള്‍ വളരെ മഹത്തായ മഹാഭാരത സൃഷ്ടിയും ചെയ്തു കഴിഞ്ഞിരിയ്ക്കുന്നു. മഹാഭാരതത്തിലെ വൈദിക ശ്രേണികളെ വളരെ വ്യക്തമായും വിപുലമായും വിവരിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 4&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ജിജ്ഞാസിതം അദിതം ച&lt;br /&gt;ബ്രഹ്മ യത് തത് സനാതനം&lt;br /&gt;തഥാപി സോചസ്യ ആത്മനം&lt;br /&gt;അകൃതാര്‍ത്ത ഇവ പ്രഭോ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അവ്യക്തികത ബ്രഹ്മത്തെയും അതില്‍ നിന്നു വേര്‍തിരിയ്ക്കാവുന്ന മറ്റ് ജ്ഞാന ശകലങ്ങളെയും താങ്കള്‍അതിന്‍റെ പൂര്‍ണ്ണ സാഗത്യത്തോടെയാണ് ചിത്രീകരിച്ചിരിയ്ക്കുന്നത്. ഇതൊക്കെയാണെങ്കിലും എന്തുകൊണ്ടാണ് പ്രഭോ അങ്ങ് ഇതൊന്നും താനാല്ല ചെയ്തിരിയ്ക്കുന്നതെന്ന രീതിയില്‍ നിരാശനായി കാണപ്പെടുന്നത്?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 5&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അസ്ത്യ ഏവ മേ സര്‍വ്വം ഇദം ത്വവയോക്തം&lt;br /&gt;തഥാപി നാത്മ പരിതുഷ്യതേ മേ&lt;br /&gt;തന്‍-മൂലം അവ്യക്തം അഗധ-ബോധം&lt;br /&gt;പൃച്ഛാമഹേ ത്വാത്മ-ഭവാത്മ-ഭൂതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ശ്രീ വ്യാസദേവന്‍ പറഞ്ഞു: താങ്കളെന്നെക്കുറിച്ച് പറഞ്ഞതെല്ലാം പൂര്‍ണ്ണമയും സത്യം തന്നെ. എന്നിരിയ്ക്കിലും എനിയ്ക്ക് ഇതില്‍ നിന്നൊന്നും ഒരു സാന്ത്വനം ലഭിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ അങ്ങയോട് എന്‍റെ ഈ അതൃപ്തിയുടെ മൂലകാരണങ്ങളെ അന്വേഷിച്ചത്, കാരണം സ്വയംഭൂവായ ബ്രഹ്മാവിന്‍റെ അരുമ പുത്രന്മാരിലൊരാളായ അങ്ങയുടെ ജ്ഞാനം അപാരവും അപ്രമേയവുമാണെന്നനിയ്ക്കറിയാം.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 6&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ വൈ ഭവാന്‍ വേദ സമസ്ത്ത-ഗുഹ്യം&lt;br /&gt;ഉപാസിതോ യത് പുരുഷഃ പുരാണഃ&lt;br /&gt;പരാവരേഷോ മനസൈവ വിശ്വം&lt;br /&gt;സൃജതി അവതി അത്തി ഗുണൈര്‍ അസംഗഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ ദേവ, ഭൌതികലോകത്തിലെ സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ നാഥനും ആത്മീയലോക പാലകനും പരമദിവ്യോത്തമപുരുഷനും ഭൌതിക പ്രകൃതിയുടെ ത്രിവിധ ഭാവങ്ങളില്‍ നിന്നും ആത്മീയമായി ഉന്നത വിധാനത്തില്‍ വര്‍ത്തിയ്ക്കുന്ന ഭഗവാനെ ആരാധിയ്ക്കുന്ന അങ്ങേയ്ക്ക് ഇത്തരം നിഗൂഢകാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 7&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ത്വം പര്യതന്‍ അര്‍ക ഇവ ത്രി-ലോകിം&lt;br /&gt;അന്തസ്-ചരോ വായുര്‍ ഇവാത്മ-സാക്ഷി&lt;br /&gt;പരാവരേ ബ്രഹ്മണി ധര്‍മ്മതോ വരതൈഃ&lt;br /&gt;സ്നാതസ്യ മേ ന്യൂനം അലം വിചക്ഷ്വ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;സൂര്യനെപ്പോലെ, ദിവ്യനായ അങ്ങേയ്ക്ക് ത്രിലോകങ്ങളിലെവിടെയും സഞ്ചരിയ്ക്കാം, വായുവെപ്പോലെ സര്‍വ്വജീവജാലങ്ങളുടെയും ആന്തരികമായ സ്ഥാനങ്ങളില്‍ വ്യാപരിയ്ക്കുകയുമാവാം. അതുകൊണ്ട് തന്നെ അങ്ങ് സര്‍വ്വവ്യാപിയായ പരമാത്മാവിനോളം നന്മകള്‍ പേറുന്നു. ആയതിനാല്‍ ആത്മീയ വിധാനത്തിലെ അച്ചടക്ക നിയമങ്ങളും പ്രതിജ്ഞകളുമെല്ലാം ഏകചിന്താനിരതമായി ജീവിതത്തില്‍ പകര്‍ത്തിയിരിയ്ക്കുന്ന എന്നിലുള്ള കുറവുകളെന്തെല്ലാമെന്ന് ദയവായി കണ്ടുപിടിച്ചു തന്നാലും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 8&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ശ്രീ നാരദ ഉവാച:&lt;br /&gt;ഭവതാനുദിത-പ്രായം&lt;br /&gt;യസോ ഭഗവതോ അമലം&lt;br /&gt;യേനൈവസൌ ന തുഷ്യേത&lt;br /&gt;മന്യേ തദ് ദര്‍ശനം ഖിലം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ശ്രീ നാരദര്‍ പറഞ്ഞു: അഭൌമവും കളങ്കരഹിതവുമായ പരമദിവ്യോത്തമപുരുഷന്റ്റെ മാഹാത്മ്യങ്ങളെക്കുറിച്ച് നീ ഒന്നും തന്നെ അതില്‍ പറഞ്ഞിട്ടില്ല. ഈശ്വരന്‍റെ ഇന്ദ്രിയപ്രീതി കൈവരിയ്ക്കാത്ത എത്ര വലിയ തത്വ സംഹിതയായാലും അത് ഉപയോഗശൂന്യമാണ്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 9&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;യത ധര്‍മ്മദയസ് ചാര്‍ത്ഥ&lt;br /&gt;മുനി-വര്യാനുകീര്‍ത്തിതഃ&lt;br /&gt;ന തതാ വസുദേവസ്യ&lt;br /&gt;മഹിമ ഹി അനുവര്‍ണ്ണിതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയൊ മുനിശ്രേഷ്ഠാ അങ്ങ് മതാനുഷ്ഠാനാങ്ങളില്‍ തുടങ്ങുന്ന നാല് തത്വങ്ങളെക്കുറിച്ച് ആവോളം വിവരിച്ച് അതി വിപുലമാക്കി പക്ഷെ അങ്ങ് പരമ്പൊരുളായ വസുദേവന്‍റെ മഹിമാനങ്ങളെക്കുറിച്ച് ഒന്നു തന്നെ പറഞ്ഞില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 10&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ന യദ് വചസ് ചിത്ര-പദം ഹരേര്‍ യസോ&lt;br /&gt;ജഗത്-പവിത്രം പ്രഗൃണീത കര്‍ഹിചിത്&lt;br /&gt;തദ് വയസം തീര്‍ത്ഥ ഉഷന്തി മനസ&lt;br /&gt;ന യത്ര ഹംസ നിരമന്തി ഉസിക്-ക്ഷയഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഇക്കണ്ട പ്രപഞ്ചങ്ങളെ മുഴുവന്‍ പവിത്രീകരിയ്ക്കാന്‍ കഴിവുള്ള ഈശ്വരന്‍റെ മഹിമാനങ്ങളെ വാഴ്ത്താന്‍ ഉപകരിയ്ക്കാത്ത വാക്കുകള്‍ മാത്രം നിറഞ്ഞ ഒരു ഗ്രന്ഥത്തെ സന്ന്യാസിമാര്‍ കാകന്മാര്‍ക്കുള്ള തീര്‍ത്ഥാടനസ്ഥലത്തോടാണ് ഉപമിയ്ക്കാറ്. കാരണം പരിപൂര്‍ണ്ണരായി ആദ്ധ്യാത്മിക വിധാനത്തിലിരിയ്ക്കുന്ന എല്ലാ അന്തേവാസികള്ക്കും അത്തരത്തിലുള്ള ഒരു ഗ്രന്ഥത്തില്‍ നിന്ന് ആത്മീയാനന്ദം കണ്ടെത്തുക സാദ്ധ്യമല്ല. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 11&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തദ്-വഗ്-വിസര്‍ഗോ ജ്ഞാനതഘ-വിപ്ലവോ&lt;br /&gt;യസ്മിന്‍ പ്രതി-സ്ലോകം അബദ്ധാവതി അപി&lt;br /&gt;നാമാനി അനന്തസ്യ യസോ അങ്കിതാനി യത്&lt;br /&gt;സൃണ്വന്തി ഗായന്തി ഗൃണന്തി സധവഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഈ ലോകത്തിലെ വഴിപിഴയ്ക്കപ്പെട്ട സംസ്കാരത്തിന്‍റെ ഈശ്വര വിചാരമില്ലാതെ നീങ്ങുന്ന ജീവസത്തകളുടെ ജീവിതത്തില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിയ്ക്കാന്‍ കഴിവുള്ള, ആത്മീയവപുസ്സുകള്‍ കൊണ്ട് നിറഞ്ഞ, ഭഗവാന്റ്റെ നാമരൂപാദി ലീലകള്‍ നിറഞ്ഞ, ആത്മീയമഹിമകള്‍ കൊണ്ട് നിറയ്ക്കപ്പെട്ട സാഹിതീയ സൃഷ്ടികള്‍ , അപക്വമായി വ്യന്യസിച്ചിരിയ്ക്കുന്നതാണെങ്കില്‍ കൂടി അവ സത്യമായും ശുദ്ധസത്വത്തില്‍ വാഴുന്ന ജീവാത്മാക്കള്‍ സ്വീകരിയ്ക്കുകയും അവയെ സശ്രദ്ധം കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുന്നു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 12&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;നൈഷ്കര്‍മ്മ്യം അപി അച്യുത-ഭവ-വര്‍ജ്ജിതം&lt;br /&gt;ന ശോഭതേ ജ്ഞാനം അലം നിരജ്ഞനം&lt;br /&gt;കുതഃ പുനഃ സസ്വദ് അഭദ്രം ഈശ്വരേ&lt;br /&gt;ന ചാര്‍പിതം കര്‍മ്മ യദ് അപി അകാരണം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അപ്രമാദപരമായ ഭഗവാന്‍റെ പ്രത്യയഭാവനകളുടെ വ്യതിചലനത്തിലൂടെ ആത്മസാക്ഷാത്കാരത്തിനായി ആര്‍ജ്ജിയ്ക്കുന്ന ജ്ഞാനം ഭൌതികമാലിന്യങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ക്കൂടി അവ നന്നല്ല. അപ്പോള്‍ ഫലേച്ഛയോടെ നാം അനുഷ്ഠിയ്ക്കുന്ന കര്‍മ്മങ്ങളുടെ കാര്യം പറയുകയും വേണ്ട, ഭഗവദ് സേവനത്തിനായുപകരിയ്ക്കാത്ത അത്തരം കര്‍മ്മങ്ങള്‍ തുടക്കം മുതല്‍ക്കു തന്നെ പ്രകൃത്യാ അവ വേദനാജനകമാണ് കൂടാതെ ക്ഷണികവുമാണ് .&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 13&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അതോ മഹാ-ഭാഗ ഭവാന്‍ അമോഘ-ദൃക്&lt;br /&gt;സുചി-ശ്രവഃ സത്യ-രതോ ധൃത-വ്രതഃ&lt;br /&gt;ഉരുക്രമസ്യാഖില-ബന്ധ-മുക്തയേ&lt;br /&gt;സമാധിനനുസ്മാര തദ്-വിചേഷ്ടിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അല്ലയൊ വ്യാസ ദേവ, അങ്ങയുടെ കാഴ്ചപ്പാടുകള്‍ തികച്ചും പരിപൂര്‍ണ്ണമാകുന്നു. അങ്ങയുടെ കീര്‍ത്തി അകളങ്കിതമാകുന്നു. സത്യസന്തതയിലും തീരുമാനങ്ങളിലും അങ്ങെന്നും ഉറച്ചു നില്‍ക്കുന്നു. അങ്ങനെയുള്ള അങ്ങേയ്ക്ക് ഭഗവാന്‍റെ പൂര്‍വ്വ ലീലകളെക്കുറിച്ച് ധ്യാനിച്ച് ഭൌതിക കെട്ടുബന്ധങ്ങളില്‍ നിന്ന് ജീവാത്മാക്കളെ മുക്തി പദത്തിലേയ്ക്ക് നയിയ്ക്കാന്‍ സാധിയ്ക്കും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 14&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തതോ അന്യഥ കിഞ്ചന യദ് വിവക്ഷതഃ&lt;br /&gt;പൃതഗ് ദ്രിശസ് തത്-കൃത-രൂപ-നാമഭിഃ&lt;br /&gt;ന കര്‍ഹിചിത് ക്വാപി ച ദുഃസ്ഥിത മതിര്‍&lt;br /&gt;ലഭേത വതാഹത-നൌര്‍ ഇവസ്പദം&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അങ്ങെന്തെക്കെയാണോ വിശദീകരിക്കാനാഗ്രഹിയ്ക്കുന്നത് അവയിലൊക്കെയും ഭഗവാന്‍റെ ഒരു പ്രത്യേക വീക്ഷണം ഉണ്ടാവുകയും തന്‍റെ നാമാദി രുപങ്ങളിലൂടെ പ്രതികരിയ്ക്കുകയും തത്ഫലമായി കാറ്റിലാടിയുലയുന്ന നങ്കൂരമില്ലാത്തൊരു വഞ്ചിയെ പോലെ മനസ്സ് ചഞ്ചലപ്പെടുകയും ചെയ്യുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 15&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ജുഗുപ്സിതം ധര്‍മ്മ-കൃതേ അനുശാസതഃ&lt;br /&gt;സ്വഭാവ-രക്തസ്യ മഹാന്‍ വ്യതിക്രമഃ&lt;br /&gt;യദ്-വാക്യതൊ ധര്‍മ ഇതിതരഃ സ്ഥിതോ&lt;br /&gt;ന മന്യതേ തസ്യ നിവാരണം ജനഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ജീവസത്തകള്‍ സ്വാഭാവികമായും പ്രകൃത്യാ ആനന്ദത്തിനായി ആഗ്രഹിയ്ക്കുന്നവരാണ്, ധര്‍മ്മങ്ങളുടെ പേരില്‍ അവരെ നിങ്ങള്‍ അങ്ങനെ പ്രോത്സാഹിപ്പിച്ചു. ഇത് അഹേതുകവും ദണ്ഡനാത്മകവുമാണ് . താങ്കളുടെ ശിഷ്യത്വത്തിലാണ് അവരെല്ലാം നയിയ്ക്കപ്പെട്ടതും ധര്‍മ്മത്തിന്‍റെ പേരില്‍ ഇത്തരം പ്രവൃത്തികളെല്ലാം ആരംഭിച്ചതും, വിലക്കുകള്ക്ക് അവിടെ സ്ഥാനമേ ഉണ്ടായിരുന്നില്ല. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 16&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;വിചക്ഷണോ അസ്യാര്‍ഹതി വേദിതും വിഭോര്‍&lt;br /&gt;അനന്ത-പരസ്യ നിവൃത്തിതഃ സുഖം&lt;br /&gt;പ്രവര്‍ത്താമനസ്യ ഗുണൈര്‍ അനാത്മനസ്&lt;br /&gt;തതോ ഭവാന്‍ ദാര്‍ശയ ചേഷ്ടിതം വിഭോഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt; &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;പരമാത്മാവായ ഭഗവാന്‍ സീമാതീതനാണ് . ഭൌതികാനന്ദങ്ങളില്‍ നിന്ന് വിരമിച്ച വളരെക്കുറച്ച് ശ്രേഷ്ഠ വ്യക്തികള്‍ക്ക് മാത്രമേ ഇത്തരം ആത്മീയ മൂല്യങ്ങളെക്കുറിച്ചുള്ള ജ്ഞാനം അര്‍ഹിയ്ക്കുന്നവരായുള്ളൂ. ആയതിനാല്‍ ഭൌതിക ബന്ധനങ്ങളില്‍ കുടുങ്ങി ആത്മീയവിധാനത്തിലെത്തി നോക്കാന്‍ സാധിയ്ക്കാത്ത ജീവാത്മാക്കള്‍ക്ക് നാം ആത്മ സാക്ഷാത്കാരത്തിനുള്ള വഴികള്‍ പറഞ്ഞു കൊടുക്കേണ്ടതാണ് . നാം ആര്‍ജ്ജിച്ച നന്മകള്‍ വഴിയും പരമാത്മാവിന്റ്റെ ആത്മീയ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളിലൂടെയുമാണ് നാം അത് സാധിയ്ക്കേണ്ടത്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 17&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ത്യക്ത്വാ സ്വ-ധര്‍മ്മം ചരണാംബുജം ഹരേര്‍&lt;br /&gt;ഭാജന്‍ അപക്വോ അഥ പതേത് തതോ യദി&lt;br /&gt;യത്ര ക്വ വാഭദ്രം അഭൂത് അമുസ്യ കിം&lt;br /&gt;കോ വര്‍ത്ത അപ്തോ അഭജതം സ്വ-ധര്‍മതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഭൌതിക ധര്‍മ്മങ്ങളെല്ലാം ഉപേക്ഷിച്ച് ഭക്തിയുത ഭഗവദ് സേവനത്തിനായി കടന്നു വരുന്ന ഒരു വ്യക്തി ഒരുപക്ഷേ അപക്വമായ ചില തലങ്ങളില്‍ വീണു പോകുന്നു, എന്നാല്‍ അത്തരം ഒരു പരജയത്തില്‍ മറ്റ് അപകടങ്ങളൊന്നും തന്നെ അദ്ദേഹത്തിന് സംഭവിയ്ക്കുന്നില്ല. എന്നാല്‍ നേരെ മറിച്ച് ഒരു അഭക്തനാണ് പൂര്‍ണ്ണമായും ഭൌതിക ധര്‍മ്മങ്ങളില്‍ മുഴുകുന്നതെങ്കില്‍ അവനൊന്നും നേടാന്‍ സാധിയ്ക്കുന്നു മില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 18&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്യൈവ ഹേതോഃ പ്രയതേത കോവിദോ&lt;br /&gt;ന ലഭ്യതേ യദ് ഭ്രമതം ഉപാര്യ അധഃ&lt;br /&gt;തല്‍ ലഭ്യതേ ദുഃഖവദ് അന്യതഃ സുഖം&lt;br /&gt;കാലേന സര്‍വത്ര ഗഭീര-രംഹസ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ബുദ്ധിശാലികളായ മനുഷ്യര്‍ അല്ലെങ്കില്‍ സാഹിതീയമായ അറിവുകള്‍ തേടി ഏറ്റവും ഉന്നതലോകമായ ബ്രഹ്മലോകം മുതല്‍ ഇങ്ങ് താഴെ ഏറ്റവും താണ ഗൃഹമായ പാതാള ലോകങ്ങള്‍ വരെ അലഞ്ഞു നടക്കുന്നവരും അറിയേണ്ട ഏറ്റവും വലിയ ജ്ഞാനം നമുക്കാവശ്യമുള്ളതിന് വേണ്ടി മാത്രം യത്നിയ്ക്കുക എന്നുള്ളതാണ് അല്ലാതെ മിഥ്യയായ കിട്ടാക്കനികള്‍ക്ക് വേണ്ടി വെറുതെ അലയരുത്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 19&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ന വൈ ജനോ ജതു കഥാഞ്ചനാവ്രജേന്‍&lt;br /&gt;മുകുന്ദ-സേവ്യ അന്യവദ് അംഗ സംസൃതിം&lt;br /&gt;സ്മരണ്‍ മുകുന്ദാഗ്രി-ഉപാഗുഹനം പുനര്‍&lt;br /&gt;വിഹതും ഇച്ചേന്‍ ന രസ-ഗ്രഹോ ജനഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;പ്രിയപ്പെട്ട വ്യാസാ, ഭഗവാന്‍ കൃഷ്ണന്‍റെ സേവനത്തിലിരിയ്ക്കുന്ന ഒരു ഭക്തന്‍ ചിലപ്പോള്‍ എന്തെങ്കിലു കാരണങ്ങള്‍ കൊണ്ട് തഴേയ്ക്ക് നിപതിയ്ക്കുകയാണെങ്കില്‍ തന്നെ മറ്റുള്ളവരെ പോലെ അദ്ദേഹം ഭൌതികമായ തലത്തിലേയ്ക്ക് വീണു പോകുന്നില്ല കാരണം ഒരിയ്ക്കലെങ്കിലും ഭഗവദ് പാദാര വിന്ദങ്ങളില്‍ വ്യാപരിച്ചതിന്‍റെ സ്വാദ് ആസ്വദിച്ച അയാള്‍ക്ക് മറ്റൊന്നും ചെയ്യുക സാദ്ധ്യമല്ല, പകരം ആ ഓര്‍മ്മകള്‍ മാത്രമാകും എപ്പോഴും അയാള്‍ക്കുണ്ടാവുക.&lt;br /&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 20&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;ഇദം ഹി വിശ്വം ഭഗവാന്‍ ഇവേതരോ&lt;br /&gt;യതോ ജഗത്-സ്തന-നിരോധ-സംഭവഃ&lt;br /&gt;തദ് ധി സ്വയം വേദ ഭാവംസ് തഥാപി തേ&lt;br /&gt;പ്രദേശ-മത്രം ഭവതഃ പ്രദര്‍ശിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;പരമ ദിവ്യോത്തമ പുരുഷനായ ഭഗവാനാണ് ഈ പ്രപഞ്ചം എങ്കില്‍ക്കുടി അവിടുന്ന് അവയില്‍ നിന്നൊക്കെ വളരെ അകലത്തിലുമാണ് . അവിടുന്നില്‍ നിന്നുമാത്രമാണ് ഈ പ്രപഞ്ച സൃഷ്ടികളുടെ ഉത്ഭവം തന്നെ, അതിന്റ്റെ സ്ഥിതിയും അവിടെത്തന്നെ, സംഹാരത്തിനു ശേഷം അവിടേയ്ക്ക് തന്നെ വിലയം പ്രാപിയ്ക്കുകയും ചെയ്യുന്നു. അങ്ങേയ്ക്ക് ഇവയെല്ലാം അറിവുള്ളതാണല്ലോ. ഞാനൊന്ന് സംക്ഷേപണം ചെയ്തു എന്നു മാത്രം. &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 21&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ത്വം ആത്മനാത്മനം അവേഹ്യ അമോഘ-ദൃക്&lt;br /&gt;പരസ്യ പുംസഃ പരമാത്മനഃ കാലം&lt;br /&gt;അജം പ്രജാതം ജഗതഃ ശിവായ തന്‍&lt;br /&gt;മഹാനുഭാവാഭ്യുദയോ അധിഗന്യതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങയുടെ കാഴ്ചപ്പാടുകള്‍ പരിപൂര്‍ണ്ണമാണ് . അങ്ങേയ്ക്ക് സ്വയം തന്നെ പരമദിവ്യോത്തമ പുരുഷനായ ഭഗവാനെ അറിയാന്‍ സാധിയ്ക്കുന്നുണ്ട് കാരണം അങ്ങ് ഭഗവാന്‍റെ വിസരണാവതാരങ്ങളിലോന്നാണല്ലോ. എല്ലാ ജീവസത്തകളുടെയും ക്ഷേമത്തിനായി ജനനമില്ലാതെ അങ്ങിവിടെ പ്രത്യക്ഷമായി. അതുകൊണ്ട് ദയവായി അവിടുന്ന് പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ദിവ്യമായ ആത്മീയ ലീലകളെക്കുറിച്ച് കുറച്ച് കൂടി വ്യക്തമായി വിവരിച്ചാലും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 22&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഇദം ഹി പുംസസ് തപസഃ ശ്രുതസ്യ വ&lt;br /&gt;സ്വിസ്തസ്യ സുക്തസ്യ ച ബുദ്ധി-ദത്തയൊഃ&lt;br /&gt;അവിച്യുതൊ അര്‍ത്ഥഃ കവിഭിര്‍ നിരൂപിതോ&lt;br /&gt;യദ്-ഉത്തമശ്ലോക-ഗുണാനു വര്‍ണ്ണനം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ജ്ഞാനത്തിലുള്ള മുന്നേറ്റം, വൈവിധ്യമാര്‍ന്ന തപസ്യകള്‍, വേദ പഠനങ്ങള്‍, അര്‍പ്പണങ്ങള്‍, വേദ മന്ത്രങ്ങളുടെ ഉരുവിടല്‍, ദാനധര്‍മ്മങ്ങള്‍, ഭഗവാന്‍റെ ആത്മീയ വിവരണങ്ങളുടെ ആസ്വാദനം, തുടങ്ങിയ ആത്മീയ ഉന്നമത്തിനായുള്ള ഇത്തരം കാര്യങ്ങളെ വളരെ ഋണതയോടെയാണ് പണ്ഡിത വൃത്തങ്ങള്‍ വ്യതിചലനങ്ങളില്ലാതെ ഉപസംഹരിച്ചിരിയ്ക്കുന്നത്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 23&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അഹം പുരതിത-ഭാവേ അഭാവം മുനേ&lt;br /&gt;ദാസ്യസ് തു കസ്യാസ്ചന വേദ-വാദിനം&lt;br /&gt;നിരൂപിതോ ബാലക ഏവ യോഗിനം&lt;br /&gt;സുശ്രുസനേ പ്രവൃഷി നിര്‍വിവിക്ഷതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ മുനി വര്യാ, കഴിഞ്ഞ സഹസ്രാബ്ദത്തില്‍ ഞാന് വേദാന്ത മാര്‍ഗ്ഗത്തില്‍ ചലിയ്ക്കുന്ന ഒരു കൂട്ടം ബ്രാഹ്മണര്‍ക്ക് സേവ ചെയ്യുന്ന ഒരു വേലക്കാരിയുടെ പുത്രനായിട്ടാണ് ജന്മമെടുത്തത്. അവര്‍ ഒരുമിച്ച് താമസിച്ചിരുന്ന നാല് മഴമാസക്കാലം എനിയ്ക്കവര്‍ക്കായി വ്യക്തിഗത സേവനങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 24&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തെ മയ്യ് അപേതഖില- ചപലേ അര്‍ഭകേ&lt;br /&gt;ദാന്തേ അദൃത-കൃദനകേ അനുവര്‍ത്തിനി&lt;br /&gt;ചക്രുഃ കൃപം യദ്യപി തുല്യ-ദര്‍ശനഃ&lt;br /&gt;സുശ്രുസമാനേ മുനയോ അല്പ-ഭാഷിണി&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ആ വേദാന്തമാര്‍ഗ്ഗികള് നിഷ്പക്ഷവാദികളായിരുന്നുവെങ്കിലും അവരെന്നില്‍ അഹൈതുകമായ കാരുണ്യം ചൊരിഞ്ഞു. എന്നെക്കുറിച്ച് പറയുകയാണെങ്കില്‍ ഞാന്‍ സ്വയം നിയന്ത്രിതനായവനും, ഒരു ബാലനായിരിന്നിട്ട് കൂടീ കായിക വിനോദങ്ങളിലോന്നും താല്പര്യമില്ലത്തവനുമായിരുന്നു. കൂടാതെ ഞാന്‍ വികൃതിയുമായിരുന്നില്ലെന്ന് മാത്രവുമല്ല ആവശ്യത്തിനുപരിയായി സംസാരിച്ചിരുന്നുമില്ല.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 25&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഉച്ചിഷ്ട-ലേപാന്‍ അനുമോദിതോ ദ്വിജൈഃ&lt;br /&gt;സകൃത സ്മ ഭുഞേ തദ്-അപസ്ത-കില്‍ബിഷഃ&lt;br /&gt;ഏവം പ്രവൃത്തസ്യ വിശുദ്ധ-ചേതസസ്&lt;br /&gt;തദ്-ധര്‍മ്മ ഏവാത്മ-രുചിഃ പ്രജായതേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഒരിയ്ക്കല്‍ മാത്രം ആ പുണ്യാത്മാക്കളുടെ അനുവാദത്തോടെ അവരുടെ അഹാരത്തിന്‍റെ ഉച്ചിഷ്ടം ഞാനെടുത്ത് ഭക്ഷിയ്ക്കുകയുണ്ടായി, അതിലൂടെ എന്‍റെ എല്ലാ പാപങ്ങളും വളരെ പെട്ടെന്ന് തന്നെ ഇല്ലാതായി. അങ്ങനെ ആ സേവനങ്ങളിലൂടെ ഞാന്‍ ഹൃദയശുദ്ധിവരുത്തി, ആ സമയത്ത് ആത്മീയവാദികളുടെ സ്വഭാവം എനിയ്ക്ക് വളരെ വേഗം ആസ്വാദ്യമായി ത്തീര്‍ന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 26&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തത്രാന്വഹം കൃഷ്ണ-കഥഃ പ്രഗായതം&lt;br /&gt;അനുഗ്രഹേനസൃണവം മനോഹരഃ&lt;br /&gt;തഃ ശ്രദ്ധയ മേ അനുപദം വിശൃന്വതഃ&lt;br /&gt;പ്രിയാശ്രവസ്യ അംഗ മമഭവദ് രുചിഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ വ്യാസദേവ, മഹാന്മാരായ വേദാന്തികളുമായുള്ള ആ ഒത്തുചേരലില്‍ അവരുടെ തന്നെ കൃപയാല്‍ ഭഗവാന്‍ കൃഷ്ണന്‍റെ അത്യാകര്‍ഷകമായ ലീലാവിനോദങ്ങള്‍ എനിയ്ക്ക് ശ്രവിയ്ക്കുമാറായി അത് ഞാന്‍ ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു, അതിനു ശേഷം പരമദിവ്യോത്തമ പുരുഷനെക്കുറീച്ച് കേള്‍ക്കാനുള്ള ഒരു രുചി അനുനിമിഷം എന്നില്‍ കൂടീക്കൂടിവന്നു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 27&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്മിംസ് തദ ലബ്ദ-രുചേര്‍ മഹ മതേ&lt;br /&gt;പ്രിയസ്രവസ്യ അസ്ഘലിത മതിര്‍ മമ&lt;br /&gt;യയാഹം ഏതത് സദ്-അസത് സ്വ-മായയ&lt;br /&gt;പശ്യേ മയി ബ്രഹ്മണി കല്പിതം പരേ&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ മഹമുനേ, പരമദിവ്യോത്തമ പുരുഷനെക്കുറിച്ച് ശ്രവിയ്ക്കുന്നതിനുള്ള രുചി കൈവന്ന നിമിഷത്തില്‍ തന്നെ ഭഗവാനോടുള്ള എന്‍റെ ശ്രദ്ധ മാലിന്യരഹിതമായി. അങ്ങനെ എന്‍റെ രുചി രൂപപ്പെടുംന്തോറും സൂക്ഷ്മവും സ്ഥൂലവുമായ പുറം ചട്ടകള് എന്‍റെ തന്നെ അജ്ഞതയാല്‍ സൃഷ്ടിയ്ക്കപ്പെട്ടതാണെന്നെനിയ്ക്ക് മനസിലാക്കാന്‍ കഴിഞ്ഞു, കൂടാതെ ഞാനും ഭഗവാനും ആത്മീയ സത്തകളാണെന്ന് മനസ്സിലാക്കുവാനും കഴിഞ്ഞു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 28&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഇത്തം ശരത്-പ്രവൃശികവ് ഋതു ഹരേര്‍&lt;br /&gt;വിസൃന്വതോ മേ അനുസവം യസോ അമലം&lt;br /&gt;സങ്കീര്‍ത്യമാനം മുനിഭിര്‍ മഹാത്മഭിര്‍&lt;br /&gt;ഭക്തിഃ പ്രവൃത്താത്മ-രജസ്-തമോപഹ&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെയുള്ള രണ്ട് ഋതുക്കള് ഒരുമിച്ചാഗതമായ മഴമേഘങ്ങള്‍ പേറുന്ന ആ ശരത്കാലത്തില്‍ ഈ മഹാനുഭാവന്മാരായ മുനിവര്യന്മാര്‍ ഭഗവാന്‍റെ മഹിമാനങ്ങള്‍ കളങ്കരഹിതമായ ഉരുവിടുന്നത് കേള്‍ക്കുവാനുള്ള അവസരം എനിയ്ക്ക് ലഭിച്ചു. അങ്ങനെ എപ്പോഴാണോ ഞാന്‍ ഭക്തിയുത ഭഗവദ് സേവനം ആരംഭിച്ചത് എന്‍റെ അജ്ഞതയുടെയും വികാരങ്ങളുടെയും പുറം ചട്ടകള്‍ എന്നെ വിട്ടകന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 29&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്യൈവം മേ അനുരക്തസ്യ&lt;br /&gt;പ്രസ്രീതസ്യ ഹതൈനസഃ&lt;br /&gt;ശ്രദ്ധാധാനസ്യ ബലസ്യ&lt;br /&gt;ദന്താസ്യാനുചരസ്യ ച&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഞാനവരുമായി മാനസികമായി ഒരു ആത്മബന്ധം പുലര്‍ത്തിപോന്നു. ഞാനൊരു സത്സ്വഭാവി ആയതുകാരണം എന്‍റെ പാപങ്ങളെല്ലാം ആ സേവനങ്ങളിലൂടെ തുടച്ചു നീക്കപ്പെട്ടു. അതിലൂടെ ഹൃദയത്തില്‍ അവരോടൊരു ബലവത്തായ വിശ്വാസം കൈവരുകയും ചെയ്തു. ഞാനെന്‍റെ ഇന്ദ്രിയങ്ങളെ നിയന്ത്രിയ്ക്കുകയും അതിലൂടെ എനിയ്ക്ക് വളരെ കര്‍ശനമായി എന്‍റെ മനസിനെയും ശരീരത്തെയും നിയന്ത്രിച്ച് ശുദ്ധ ഭക്തിയുടെ പാതയില് ചരിയ്ക്കാനായി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 30&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ജ്ഞാനം ഗുഹ്യതമം യത് തത്&lt;br /&gt;സാക്ഷാദ് ഭഗവതോദിതം&lt;br /&gt;അന്വവോചന്‍ ഗമീഷ്യന്തഃ&lt;br /&gt;കൃപയ ദീന-വത്സലഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അജ്ഞരായ പതിതാത്മാക്കളോട് അത്യധികം കാരുണ്യമരുളുന്ന ആ ഭക്തിവേദാന്തികള്‍ അവിടം വിട്ടുപോകുമ്പോള്‍ പരമദിവ്യോത്തമ പുരുഷന്‍ അവര്‍ക്കായി സ്വയം അരുളിയ ആ ഗുഹ്യമായ വിഷയം എനിയ്ക്ക് ഉപദേശിച്ചു തന്നു. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 31&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;യേനൈവഹം ഭഗവതോ&lt;br /&gt;വസുദേവസ്യ വേധസഃ&lt;br /&gt;മയാനുഭവം അവിദം&lt;br /&gt;യേന ഗച്ചന്തി തത്-പദം&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ആ ഗുഹ്യമായ ജ്ഞാനം ഉപയോഗിച്ച് സര്‍വ്വചരാചരങ്ങളുടെയും സൃഷ്ടി-സ്ഥിതി-സംഹാരങ്ങളെ നിന്ത്രിയ്ക്കുന്ന ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ഊര്‍ജ്ജങ്ങളുടെ പ്രഭാവത്തെ വളരെ വ്യക്തമായും മനസ്സിലാക്കാന്‍ കഴിഞ്ഞു. അത്തരത്തിലുള്ള അറിവ് ഒരുവനെ അവിടത്തെ സവിധത്തിലേയ്ക്ക് മടങ്ങിവരുവാന്‍ സാധിയ്ക്കുന്ന ഉപാധിയാണെന്നുമാത്രവുമല്ല അവിടുത്തെ ദര്‍ശനവും സാദ്ധ്യമാകുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 32&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏതത് സംസുചിതം ബ്രഹ്മംസ്&lt;br /&gt;തപ-ത്രയ-ചികിത്സിതം&lt;br /&gt;യദ് ഈശ്വരേ ഭഗവതി&lt;br /&gt;കര്‍മ്മ ബ്രഹ്മണി ഭാവിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;അല്ലയോ ബ്രാഹ്മണ, വ്യാസദേവ, എല്ലാ പ്രശ്നങ്ങളില്‍ നിന്നും ദുരിതാനുഭവങ്ങളില്‍ നിന്നും കരകയറുന്നതിനുള്ള വഴി എന്നത് ഒരുവന്‍ തന്‍റെ പ്രവൃത്തികളെയെല്ലാം പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീകൃഷ്ണന് അര്‍പ്പിയ്ക്കുക എന്നതാണ്. ഇതാണ് അഭിജ്ഞ മതം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 33&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അമയോ യസ് ച ഭൂതാനാം&lt;br /&gt;ജയതേ യേന സുവ്രത&lt;br /&gt;തദ് ഏവ ഹി അമയം ദ്രവ്യം&lt;br /&gt;ന പുനതി ചികിത്സിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ പുണ്യാത്മാവേ, അത്തരം കാരണങ്ങള്‍ കൊണ്ടുണ്ടാകാവുന്ന അസുഖങ്ങള്‍ ശമനം ചെയ്യുന്നതിന് വൈദ്യശാസ്ത്രപരമായ എന്തെങ്കിലും ചികിത്സാവിധികളുണ്ടോ?&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 34&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏവം നൃണാം ക്രിയ-യോഗഃ&lt;br /&gt;സര്‍വേ സംസൃതി-ഹേതവഃ&lt;br /&gt;ത ഏവാത്മ-വിനശയ&lt;br /&gt;കല്പന്തേ കല്പിതഃ പരേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ തന്‍റെ എല്ലാ പ്രവൃത്തികളും ഭഗവാന് വേണ്ടി ആത്മാര്‍പ്പണം ചെയ്യുന്ന മനുഷ്യര്‍, അത്തരം പ്രത്യേക പ്രവര്‍ത്തനങ്ങളിലൂടെ ഉളവാകുന്ന ശാശ്വതമായ ബന്ധനങ്ങള്‍ ഫലേച്ഛയോടെയുള്ള ഭൌതിക പ്രവര്‍ത്തനങ്ങളാകുന്ന വൃക്ഷത്തിന്‍റെ നാശത്തിന് കാരണമാകുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 35&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;യദ് അത്ര ക്രിയതേ കര്‍മ&lt;br /&gt;ഭഗവത്-പരിതോഷണം&lt;br /&gt;ജ്ഞാനം യത് തദ് അധീനം ഹി&lt;br /&gt;ഭക്തി-യോഗ-സമന്വിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;ഈ ജന്മത്തില്‍ നാം ഭഗവാന്‍റെ പ്രവര്‍ത്തന സംതൃപ്തിക്കനുസരണമായി എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയോ അതിനെ ഭക്തി-യോഗം എന്നു വിളിയ്ക്കുന്നു, അല്ലെങ്കില്‍ ആത്മീയമായ ഭക്തിയുത ഭവദ്സേവ എന്നോ വിളിയ്ക്കാം, കൂടാതെ എന്തിനെയാണൊ ജ്ഞാനം എന്ന് വിളിയ്ക്കുന്നത് അത് അവിടെ ഒരു അനുബന്ധ ഘടകമായി നിലനില്‍ക്കുകയും ചെയ്യുന്നു. &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 36&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;കുര്‍വന യത്ര കര്‍മണി&lt;br /&gt;ഭഗവച്-ചിക്സയാസകൃത്&lt;br /&gt;ഗൃണന്തി ഗുണ-നാമാനി&lt;br /&gt;കൃഷ്ണസ്യാനുസ്മരന്തി ച&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;പരമദിവ്യോത്തമ പുരുഷനായ ഭഗവാന് ശ്രീ കൃഷ്ണന്‍റെ ആജ്ഞാനുവര്‍ത്തികളായി നാം നമ്മുടെ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍, ഒരുവനില്‍ അനുനിമിഷം അവിടുത്തെ നാമ-ഗുണാദി സ്മരണകള്‍ നിലനില്‍ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 37&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഓം നമോ ഭഗവതേ തുഭ്യം&lt;br /&gt;വസുദേവായ ധീമഹി&lt;br /&gt;പ്രദ്യുംനയാനിരുദ്ധായ&lt;br /&gt;നമഃ സങ്കര്‍ഷണായ ച&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;നമുക്കെല്ലാവര്‍ക്കും വസുദേവന്‍റെയും അവിടുത്തെ ഭാഗിക വിസരണങ്ങളായ പ്രദ്യുംനന്‍റെയും, അനിരുദ്ധന്‍റെയും സംങ്കര്‍ഷണന്‍റെയും മഹിമാനങ്ങളെ വാഴ്ത്തി സ്തുതിയ്ക്കാം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 38&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ഇതി മൂര്‍ത്തി-അഭിധാനേന&lt;br /&gt;മന്ത്ര-മൂര്‍ത്തീം അമൂര്‍ത്തികം&lt;br /&gt;യജതേ യജ്ന-പൂരുഷം&lt;br /&gt;സ സമ്യഗ് ദര്‍ശനഃ പുമാന്‍&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ അവിടുന്ന് നാളെയുടെ പ്രവചനങ്ങളുള്‍ക്കൊള്ളുന്ന യാഥാര്‍ത്ഥ്യമാകുകയും, ഭൌതികരൂപമില്ലാത്ത ആത്മീയ ശബ്ദത്തിന്‍റെ പ്രതിനിധിയായ പരമദിവ്യോത്തമപുരുഷനായ വിഷ്ണുവാകുകയും എല്ലാവരാലും ആരാധിയ്ക്കപ്പെടുകയും ചെയ്യുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 39&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഇമം സ്വ-നിഗമം ബ്രഹ്മണ്‍&lt;br /&gt;അവേത്യ മദ്-അനുഷ്ഠിതം&lt;br /&gt;അദന്‍ മേ ജ്ഞാനം ഐശ്വര്യം&lt;br /&gt;സ്വാസ്മിന് ഭാവം ച കേശവഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അല്ലയോ ബ്രാഹ്മണാ, അങ്ങനെ പരമപിതാവായ ഭഗവാന്‍റെ കൃപയാല്‍ വേദങ്ങളുടെ പല നിഗൂഢ ഭാഗങ്ങളിലായി ഗുപ്തമായിരിയ്ക്കുന്ന ജ്ഞാന ശകലങ്ങളെ എനിയ്ക്ക് സംഭാവനയായി ലഭിച്ചു, അതിനുശേഷം ആത്മീയ ഐശ്വര്യങ്ങള്‍ അങ്ങെന്നില്‍ ചൊരിഞ്ഞു, അതിനുശേഷം അവിടുത്തെ ഏറ്റവും അടുത്ത ജീവസത്തകള്‍ക്ക് മാത്രം നല്‍കുന്ന സ്നേഹയുതമായ ഭക്തിയുതസേവനം അവിടുന്നെന്നില്‍ വര്‍ഷിച്ചു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 40&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ത്വം അപി അദാഭ്ര-ശ്രുത വിശ്രുതം വിഭോഃ&lt;br /&gt;സമാപ്യതേ യേന വിദം ബുഭുത്സിതം&lt;br /&gt;പ്രഖ്യാഹി ദുഃഖൈര്‍ മുഹുര്‍ അര്‍ദിതാത്മനം&lt;br /&gt;സങ്ക്ലേശ-നിര്‍വാണം ഉഷന്തി നാന്യഥാ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അതുകൊണ്ട് ദയവായി വേദസാഗരത്തിന്‍റെ അനന്തശായിയില്‍ വര്‍ത്തിയ്ക്കുന്ന അങ്ങ് ഞങ്ങള്‍ക്കുവേണ്ടി കൃപാവാരിധിയായ ഭഗവാന്‍റെ പ്രവൃത്തികളെക്കുറിച്ച് വിവരിച്ചു തന്നാലും അതുവഴി മഹപണ്ഡിതന്മാരുടെ ആശകള്‍ തൃപ്തമാവുമെന്ന് മാത്രവുമല്ല അതേ സമയം ലോകം മുഴുവനുമുള്ള ജീവസത്തകളുടെ ഭൌതിക കെട്ടുപാടുകളില്‍ കുടുങ്ങിയ ജീവിതപ്രശ്നങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നു.  വാസ്തവത്തില്‍ ഇത്തരം കെട്ടുബന്ധങ്ങളില്‍ നിന്നും രക്ഷനേടുന്നതിന് മറ്റൊരു മാര്‍ഗ്ഗവും ഇല്ല തന്നെ.&lt;br /&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:85%;"&gt;ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം അഞ്ചിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt; &lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-322885076333398179?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/322885076333398179/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=322885076333398179' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/322885076333398179'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/322885076333398179'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/1-5.html' title='ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:5'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RiB3K9gu0KI/AAAAAAAAAE0/y6IcxENR7Zw/s72-c/narada8.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4040930438583046610</id><published>2007-04-11T03:50:00.000-07:00</published><updated>2007-04-12T21:29:18.873-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 4. തൃക്കാക്കര</title><content type='html'>&lt;div align="justify"&gt;&lt;a href="http://3.bp.blogspot.com/_GcvnURv53Rc/Rh8Fe9gu0GI/AAAAAAAAAEU/2IRMvbZpVa0/s1600-h/temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5052763336399048802" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 274px; CURSOR: hand; HEIGHT: 176px; TEXT-ALIGN: center" height="176" alt="" src="http://3.bp.blogspot.com/_GcvnURv53Rc/Rh8Fe9gu0GI/AAAAAAAAAEU/2IRMvbZpVa0/s400/temple.jpg" width="250" border="0" /&gt;&lt;/a&gt;&lt;span style="font-size:130%;"&gt;തൃക്കാക്കര എന്ന ഈദിവ്യദേശം കേരളത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് കുറച്ച് കിലോമീറ്റ&lt;a href="http://2.bp.blogspot.com/_GcvnURv53Rc/Rh8FQtgu0FI/AAAAAAAAAEM/aRgXHzd9pWc/s1600-h/temple.jpg"&gt;&lt;/a&gt;റുകളകലെയുള്ള ഇടപ്പള്ളിയ്ക്കടുത്തായി കാണപ്പെടുന്നു. ആലുവ തൃശ്ശുര്‍ റെയില്‍വേ റൂട്ടില്‍ ഇരിഞ്ഞാലക്കുട സ്റ്റേഷനില്‍ നിന്നും പതിന്നാലു കിലോമീറ്റര്‍ വടക്കായിട്ടാണ് ഭഗവാന്‍റെ ഈ ദിവ്യ കേളീ രംഗം സ്ഥിതി ചെയ്യുന്നത്. അങ്കമാലി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 9 മൈല്‍ വടക്ക് കിഴക്ക് സഞ്ചരിച്ചും ഇവിടെ എത്താവുന്നതാണ്. ഇവിടെയും താമസ സൌകര്യങ്ങള്‍ വളരെ കുറവാണ് പക്ഷെ എറണാകുളം സിറ്റി ഇവിടെ നിന്നും വളരെ അടുത്തായതിനാല്‍ താമസം വലിയ പ്രശ്നങ്ങളുണ്ടാക്കുന്നില്ല. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഇവിടുത്തെ സ്ഥലപ്പെരുമാളായ കാക്കര അപ്പനെ ഭക്തര്‍ വാമന മൂര്‍ത്തിയുടെ ഹംസമായാണ് കരുതുന്നത്. ഓണ നാളുകളിലാണിവിടെ വലിയ ഉത്സവം നടക്കുന്നത്. വാമന- ത്രിവിക്രമ ലീലകള്‍ പേറുന്ന ഈ ധാമം വളരെ പ്രശസ്തമാണ് . ആകാശം മുട്ടെ വളര്‍ന്ന ത്രിവിക്രമ രൂപവും &lt;a href="http://1.bp.blogspot.com/_GcvnURv53Rc/Rh8Bmdgu0CI/AAAAAAAAAD0/BdO_sxWz6wY/s1600-h/df078.jpg"&gt;&lt;img id="BLOGGER_PHOTO_ID_5052759067201556514" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 226px; CURSOR: hand; HEIGHT: 194px" height="281" alt="" src="http://1.bp.blogspot.com/_GcvnURv53Rc/Rh8Bmdgu0CI/AAAAAAAAAD0/BdO_sxWz6wY/s400/df078.jpg" width="400" border="0" /&gt;&lt;/a&gt;അതിലൂടെ മഹാബലി ചക്രവര്‍ത്തിയുടെ ശിരസ്സില്‍ തന്‍റെ പാദങ്ങള്‍ പതിച്ച് ഇരുപത്തിനാല് നരകലോകങ്ങളിലൊന്നായ സുതള ലോകത്തേയ്ക്ക് പറഞ്ഞയച്ച വാമന മൂര്‍ത്തി ഭക്തരുടെ ഇച്ഛകള്‍ തന്‍റെ അവതാരങ്ങളിലൂടെ നിറവേറ്റുകയാണ് ചെയ്യുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt; &lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;നേന്ത്രക്കായയ്ക്ക് പേരുകേട്ട സ്ഥലമാണല്ലോ കേരളം. എന്നാല്‍ ഈ നേന്ത്രക്കായയ്ക്ക് തൃക്കാക്കര അപ്പനുമായി ഒരു അടുത്ത ബന്ധമുണ്ട്. ഒരിയ്ക്കല്‍ കാക്കര അപ്പന്‍റെ ഭക്തന് ഒരു വലിയ വാഴത്തോട്ടമുണ്ടായിരുന്നു. ആ തോട്ടം നിറയെ വിവിധ തരം വാഴകളുണ്ടായിരുന്നു എങ്കിലും ഒരെണ്ണം പോലും കുലയ്ക്കുകയോ എന്തെങ്കിലും കായ്ഫലം നല്‍കുകയോ ചെയ്തില്ല. അതിനാല്‍ അദ്ദേഹം വളരെ ചിന്താമഗ്നനായി കാണപ്പെട്ടു. താനെന്തു ചെയ്തിട്ടും വാഴകള്‍ കുല നല്‍കാത്തതില് അദ്ദേഹം വളരെ വേദനിച്ചു. അങ്ങനെ ചിന്തിയ്ക്കുന്നതിനിടയില്‍ ഒരു ദിവസം അദ്ദേഹത്തിനു തോന്നി താന്‍ ചെയ്തു പോയ ഏതോ പാപ ഭാരത്തിന്‍റെ ഫലമായാകാം വാഴകള്‍ തനിയ്ക്ക് കായ് ഫലം നല്‍കാത്തത്. അങ്ങനെ ചിന്തിച്ച് അദ്ദേഹം‍ ഭഗവാന് എന്തെങ്കിലും വ്യത്യസ്ത മായത് സമര്‍പ്പിയ്ക്കണമെന്ന് ചിന്തിച്ചു നടന്നു. അങ്ങനെ അദ്ദേഹം സ്വര്‍ണ്ണത്തിലൊരു വ്യത്യസ്തമായ വാഴക്കായുണ്ടാക്കി ഭഗവാന് നിവേദിച്ചു, അതിലൂടെ ഭഗവാന്‍റെ ദൃഷ്ടി തന്‍റെ വഴത്തോട്ടത്തില്‍ പതിയ്ക്കുകയും തോട്ടത്തില്‍ നിന്ന് നല്ല വിളവ് അദ്ദേഹത്തിന് ലഭിയ്ക്കാനും തുടങ്ങിയെന്നു മാത്രവുമല്ല ആ തോട്ടത്തില്‍ വിളയുന്ന കായകള്‍ക്കൊക്കെ താന്‍ ഭഗവാന് സമര്‍പ്പിച്ച സ്വര്‍ണ്ണ കനിപോലെ വലിപ്പവും കൂടുതലായിരുന്നു. അങ്ങനെ ഭഗവന്‍റെ നേത്രം പതിഞ്ഞുണ്ടായ ആ വലിപ്പ കൂടുതലുള്ള പഴത്തിന് നേത്രം പഴം എന്ന് പേരുവരുകയും ചെയ്തു. അതാണ് പില്‍ക്കാലത്ത് നേന്ത്രക്കായ് ആയി മാറിയത്.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരിയ്ക്കല്‍ ഈ സ്വര്‍ണ്ണകനി ശ്രീകോവിലില്‍ നിന്ന് കളവു പോവുകയും വിവരം രാജകോട്ടാരത്തിലറിയിയ്ക്കുകയും ചെയ്തു. ഇതുകേട്ട രാജാവ് ആ കളവ് അമ്പലത്തിലെ സ്ഥിര സന്ദര്‍ശകനായ സ്വര്‍ണ്ണക്കായെക്കുറിച്ച് യാതൊന്നുമറിയാത്ത ഒരു യോഗിയില്‍ കെട്ടിവച്ചു. യോഗിയെ രാജാവ് ശിക്ഷിയ്ക്കുകയും വളരെ മോശമായ രീതിയില്‍ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. എന്നാല്‍ കുറച്ചു ദിവസത്തിനു ശേഷം അതേ പഴം മൂലവിഗ്രഹ സന്നിധിയായ ഗര്‍ഭഗൃഹത്തില്‍ നിന്നു കണ്ടെടുത്തു.ഇതറിഞ്ഞ യോഗി വളരെയധികം രോഷാകുലനായി തന്‍റെ ചീത്ത സമയം കൊണ്ടാണ് താന്‍ കള്ളനെന്നറിയപ്പെട്ടതെന്ന് സ്വയം ശപിച്ച് ആത്മഹത്യ ചെയ്തു. പക്ഷെ അദ്ദേഹത്തിന്‍റെ ആത്മാവ് അവിടം വിട്ട് പോകാതെ ഒരു ബ്രഹ്മ രക്ഷസായി മാറി അവിടെയെല്ലാം അലഞ്ഞു നടന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒടുവില്‍ ബ്രഹ്മ രക്ഷസ്സായ യോഗിയുടെ നിര്‍ദ്ദേശ പ്രകാരം ഒരു മുളകൊണ്ടുള്ള മേല്‍ക്കൂര പണിത് അതില്‍ അഗ്നിയെ ജ്ജ്വലിപ്പിച്ചു. മുളയില്‍ തെളിഞ്ഞു കത്തിയ ജ്ജ്വലയില്‍ നിന്ന് യോഗിയുടെ ശാപത്തെ ആട്ടിപ്പായിച്ചു.ആ സ്ഥലത്ത് ഇപ്പോളൊരു ക്ഷേത്രം പണികഴിപ്പിയ്ക്കുകയും ദിവസവും പൂജകള്‍ ചെയ്ത് യോഗിയെ നിത്യവും ശാന്തനാക്കാറുണ്ട്. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;കര്ദ്ദമ മഹര്‍ഷിയുടെയും ദേവഹുതിയുടെയും പുത്രനായ കപില മുനിയ്ക്ക് കാക്കര അപ്പനിവിടെ ദര്‍ശനം നല്‍കിയിട്ടുണ്ട്. കപിലമുനി വിഷ്ണു വാഹനമായ ഗരുഢന്‍റെ അവതാരമെന്നും പറയുന്നുണ്ട്. കപിലമുനി തന്‍റെ മാതാവായ ദേവഹുതിയ്ക്ക് നല്‍കിയ ഉപദേശങ്ങള്‍ ഇന്നും പ്രശസ്തമാണ്.സാമൂതിരി രാജാവും കപിലമുനിയ്ക്ക് തന്‍റെ ദൈനംദിന തപസ്യകള് ചെയ്യുന്നതിനുള്ള സ്ഥലം ഇവിടെ അനുവദിച്ചിരുന്നു. &lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div&gt;&lt;span style="font-size:130%;"&gt;ഒരിയ്ക്കല്‍ ഇന്ദ്രന്‍ സകാരന്മാരുടെ കുതിരകളെ തട്ടിയെടുക്കുകയും കപില മുനിയുടെ പര്‍ണ്ണശാലയ്ക്ക് പിന്നില്‍ കെട്ടിയിടുകയും ചെയ്തു. കപില മുനിയാണ് തങ്ങളുടെ അശ്വങ്ങളെ തട്ടിയെടുത്തതെന്ന് കരുതിയ സകാരന്മാര്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താനാരംഭിച്ചു. എന്നാലിത് കേട്ട കപിലമുനി സകാരന്മാരെ തന്‍റെ അഗ്നി ദ്യുതിയ്ക്കുന്ന കണ്ണുകളാല് നോക്കി ഭസ്മമാക്കി കളഞ്ഞു.&lt;br /&gt;അതിനുശേഷം,ഭഗീരഥന് ശ്രീ രുദ്രനില്‍ നിന്ന് ഗംഗാജലം ലഭിയ്ക്കുകയും സകാരന്മാരുടെ ചാരത്തില്‍ തളിയ്ക്കുകയും അങ്ങനെ അവര്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. അത്രയ്ക്ക് കേമനായ കപിലമുനിയ്ക്കും കാക്കര അപ്പന്‍ ദര്‍ശനം നല്‍കിയിരിയ്ക്കുന്നതും ഇവിടെയാണ് . പരിപാവനമായ കപില തീര്‍ത്ഥവും ഇവിടുത്തെ പ്രത്യേകതയാണ് കാരണം മഹബലി ചക്രവര്‍ത്തി ഈ തീര്‍ത്ഥത്തില്‍ നിന്ന് ജലം എടുത്തിട്ടാണ് വാമനമൂര്‍ത്തിയുടെ ആഗ്രഹ പ്രകാരമുള്ള ഭൂദാനം നടത്തുന്നത്.&lt;a href="http://1.bp.blogspot.com/_GcvnURv53Rc/Rh8E-dgu0EI/AAAAAAAAAEE/hy-55npElBs/s1600-h/kaatkarai-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5052762778053300290" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://1.bp.blogspot.com/_GcvnURv53Rc/Rh8E-dgu0EI/AAAAAAAAAEE/hy-55npElBs/s400/kaatkarai-1s.gif" border="0" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;ഇവിടുത്തെ മൂല പ്രതിഷ്ഠയായ കാക്കര അപ്പന്‍ നിന്ന തിരുക്കോലത്തില് ദക്ഷിണദിക്കിലേയ്ക്കാണ് ദര്‍ശനമരുളുന്നത്. ലക്ഷ്മീ ദേവിയിവിടെ പേരുംസെല്‍വ നായകിയെന്നും, വാത്സല്യവല്ലിയെന്നും അറിയപ്പെടുന്നു. മംഗളശാസനമായി നമ്മാള്‍വാര്‍ 10 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്.. ഇവിടുത്തെ പുഷ്കരണി കപില തീര്‍ത്ഥവും വിമാനം പുഷ്കലയുമാണ് . വൃത്താകൃതിയുള്ള ഈവിടുത്തെ വിമാനവും വളരെ ശ്രദ്ദേയമാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പത്താം നൂറ്റാണ്ടില്‍ ഭാസ്കര രവിവര്‍മ്മയുടെ കാലഘട്ടത്തില്‍ ചേര രാജാവായ കുലശേഖര വര്‍മ്മയില്‍ നിന്നും ഈ ധാമത്തിന് വേണ്ട ദാന ധര്‍മ്മങ്ങള്‍ ലഭിച്ചിരുന്നു എന്ന് ശിലാശാസനങ്ങളില്‍ നിന്നും മനസ്സിലാകുന്നുണ്ട്.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4040930438583046610?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4040930438583046610/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4040930438583046610' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4040930438583046610'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4040930438583046610'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/4.html' title='ദിവ്യദേശങ്ങള്‍ - 4. തൃക്കാക്കര'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_GcvnURv53Rc/Rh8Fe9gu0GI/AAAAAAAAAEU/2IRMvbZpVa0/s72-c/temple.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-2057566915454081490</id><published>2007-04-10T05:12:00.000-07:00</published><updated>2007-04-11T05:52:51.366-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 3. തിരുചെങ്ങന്നൂര്‍</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/Rhy0C9guz-I/AAAAAAAAADU/sHL8Rxe5cQQ/s1600-h/sengunnoor-1s.gif"&gt;&lt;img id="BLOGGER_PHOTO_ID_5052110844967440354" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://4.bp.blogspot.com/_GcvnURv53Rc/Rhy0C9guz-I/AAAAAAAAADU/sHL8Rxe5cQQ/s400/sengunnoor-1s.gif" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;ചെങ്ങന്നൂരില്‍ തിരുആറന്മുളയ്ക്ക് ആറ്മൈല്‍ കിഴക്കായും തൃപ്പുലിയൂരിന് നാ ല് ‍മൈല്‍ പടിഞ്ഞാറായും തിരുവന് വണ്ടൂരിന്‍ അഞ്ച് മൈല്‍ വടക്ക് പടിഞ്ഞാറായും തിരുവല്യാഴിന് പത്ത് മൈല്‍ വടക്കയും ഈ പുണ്യധാമം സ്ഥിതിചെയ്യുന്നു. തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേയ്ക്ക് കൊല്ലം വഴി പോകുന്ന റൂട്ടില്‍ ഒരു ചെറിയ സ്റ്റേഷനാണിത്. ഇവിടേയ്ക്ക് ബസ്സും ലഭ്യമാണ് . മുകളില്‍ സൂചിപ്പിച്ചത് പോലെ ഈ ദിവ്യദേശത്തെത്തിക്കഴിഞ്ഞാല്‍ മറ്റുള്ള ദിവ്യ ദേശങ്ങളിലേയ്ക്ക് പോകുക വളരെ എളുപ്പമാണ് . &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;പാണ്ഡവരില് മൂത്തയാളായ ധര്‍മ്മപുത്രര്‍(യുധിഷ്ഠിരന്‍) ഈ അമ്പലത്തിന്റ്റെ വികാസത്തിന് വേ ണ്ടി വളരെയധികം ആത്മീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതാണിവിടൂത്തെ പ്രത്യേകത. ഈ സ്ഥലത്തെ തിരിച്ചിറ്റാറെന്നും കൂടാതെ പെരുമാള്‍ കോവിലെന്നും വിഷ്ണു ധാമമെന്നു മൊക്കെ ജനങ്ങള്‍ വിളിയ്ക്കാറുണ്ട്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭസ്മാസുരനില്‍ നിന്ന് ശ്രീ രുദ്രനെ രക്ഷിയ്ക്കാന്‍ ഭഗവാന്‍ മോഹിനി അവതാരം പൂണ്ടത് ഇവിടെ വച്ചാണ് .ഭഗവാന്‍റെ ആ ലീല ഇങ്ങനെ പോകുന്നു ഒരിയ്ക്കല്‍ ഒരിടത്ത് സുഗന്‍ എന്ന പേരുള്ള ഒരു അസുരനുണ്ടായിരുന്നു. അയാളുടെ പുത്രനായിരുന്നു ഭസ്മാസുരന്‍. പലെ തപ സ്ചൈര്യകളും ചെയ്ത് അയാള്‍ക്ക് വരങ്ങള്‍ ലഭിച്ചിരുന്നു. അതിലൊന്നായിരുന്നു രുദ്രനില്‍ നിന്ന് ലഭിച്ച ചൂണ്ടു വരം. അതിന്‍ പ്രകാരം പദ്മാസുരന്‍ തന്‍റെ ചൂണ്ടുവിരല്‍ കൊണ്ടു ആരുടെയെങ്കിലും ശിരസ്സില്‍ സ്പര്‍ശിച്ചാല്‍ ആ വ്യക്തി തത്ക്ഷണം തന്നെ ഭസ്മമായി മാറും. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;വരം കിട്ടീയ മാത്രയില്‍ അഹങ്കാരത്താല്‍ മതി മറന്ന അസുരന്‍ ശ്രീ രുദ്രനില്‍ തന്നെ പ്രയോഗിച്ച് ഭസ്മീകരിയ്ക്കാന്‍ തീരുമാനിച്ച് രുദ്രന്‍റെ പിന്നാലെ പാഞ്ഞു. ഇതു കണ്ട രുദ്രന്‍ വളരെ വേഗത്തില്‍ നാരായണന്‍റെ അടുക്കല്‍ അഭയം പ്രാപിച്ചു. ദേവലോക സുന്ദരികളായ രംഭ, തിലോത്തമ, ഉര്‍വശി മാരോക്കെയും അസുരന്‍റെ ഈ ഉദ്യമത്തെ ഭയത്തോടെയാണെങ്കിലും തടയാന്‍ ശ്രമിച്ചു എങ്കിലും ഫലവത്തായില്ല, അവരെയൊക്കെ തട്ടിമാറ്റിക്കൊണ്ട് ആ അസുര കോമരം രുദ്രനെ ലക്ഷ്യമാക്കി പാഞ്ഞു നടന്നു. ആ സമയത്തിങ്കല്‍ ശ്രീമാന്‍ നാരായണന്‍ മോഹിനിവേഷം കൈക്കൊള്ളുകയും ഭസ്മാസുരന്‍റെ മുന്നിലേയ്ക്ക് ഒരു തരുണീമണിയായി അവതരിയ്ക്കുകയും ചെയ്തു. മോഹിനീ രൂപത്തിന്‍റെ സൌന്ദര്യത്തില്‍ പദ്മാസുരന്‍ മതിമറന്ന് അനങ്ങാതെ നിന്നു, അവളുടെ സൌന്ദര്യം തനിക്കാസ്വദിയ്ക്കണമെന്ന് മനാസ്സാലാഗ്രഹിച്ചു. ആ സമയം മോഹിനി രൂപം പൂണ്ട നാരായണന്‍ ഒരു കൌശലത്തോടെ ഭസ്മാസുരനോട് പറഞ്ഞു ആദ്യം നീ ഈ എണ്ണയില്‍ സ്നാനം ചെയ്യൂ അതിനു ശേഷം നിനക്കെന്നെ പ്രാപിയ്ക്കാവുന്നതാണ്. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇത് കേട്ട മാത്രയില്‍ തന്നെ പദ്മാസുരന് വളരെ സന്തോഷമാവുകയും പുഷ്കരണിയിലേയ്ക്ക് എണ്ണ തേയ്ച്ച് കുളിയ്ക്കാനായി കുളക്കടവിലേയ്ക്ക് പുറപ്പെടുകയും ചെയ്തു. എപ്പോഴാണോ തന്‍റെ കരങ്ങളില്‍ എണ്ണയെടുത്ത് അസുരന്‍ തന്‍റെ മൂര്‍ദ്ധാവില്‍ തഴുകിയത് തന്‍റെ ചൂണ്ടുവിരല്‍ അറിയാതെ അസുരന്‍റെ തലയില്‍ സ്പര്‍ശിച്ചു,ആ മാത്രയില്‍ തന്നെ ഭസ്മാസുരന്‍ ഒരുപിടിചാരമായി നിലത്തു വീണു. അങ്ങനെ ശ്രീമാന്‍ നാരായണന്‍ രുദ്രനെ രക്ഷിച്ചു. കുടാതെ അവിടെ വച്ച് ഭഗവാന്‍, രുദ്രന് പ്രത്യേക ദര്‍ശനം നല്‍കുകയും ചെയ്തു. &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;അങ്ങനെ നിന്ന തിരുക്കോലത്തിലുള്ള ഭഗവാന്‍ ഇമയവാരപ്പന്‍റെ ദര്‍ശനം പടിഞ്ഞാറ് ദിശയിലേയ്ക്കാണ് . ഈ സ്ഥലത്ത് മറ്റൊരു വലിയ ശിവക്ഷേത്രവും കാണുന്നുണ്ട്. പുരാതനമായ വിഷ്ണു ധാമങ്ങള്‍ക്കടുത്തായി എപ്പോഴും ഒരു ശിവധാമം കാണാറുണ്ടെന്നതും ഒരു പ്രത്യേകതയാണ് . &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;മഹാഭാരതത്തിലെ ഭാരത യുദ്ധസമയത്ത് ദ്രോണസുതനായ അശ്വദ്ധാമാവ് പാണ്ഡവര്‍ക്കെതിരായി ദുര്യോധന പക്ഷം ചേര്‍ന്നു കൌരവരോട് യുദ്ധം ചെയ്യാനായി രണാങ്കണത്തിലെത്തി. അങ്ങനെ യുദ്ധമാരംഭിച്ച് കുറച്ചു സമയത്തിനുശേഷം ധര്‍മ്മ പുത്രര്‍ തന്‍റെ ഘനഗംഭീരമായ ശബ്ദത്തില്‍ ‘അശ്വദ്ധാമാവ്’എന്ന ആന മരിച്ചു എന്ന് എട്ട് ദിക്കുകളും കേള്ക്കുമാറ് ഉച്ചത്തില്‍ അലറി. കൌരവരെ തെറ്റിദ്ധരിപ്പിയ്ക്കാന്‍ വേണ്ടി അദ്ദേഹം ആന എന്നുള്ളത് ശബ്ദം താഴ്ത്തിയാണ് പറഞ്ഞത്. തന്‍റെ പുത്രനാണ് മരിച്ചതെന്ന് കരുതി ദ്രോണര്‍ ആ യുദ്ധഭൂമിയില്‍ വച്ച് തന്നെ ഹൃദയം പൊട്ടി മരിച്ചു വീണു. എന്നാല്‍ തന്‍റെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് യുധിഷ്ഠീരന്‍ തിരുചെങ്ങന്നൂരെന്ന ഈ സ്ഥലത്തേയ്ക്ക് വരുകയും തന്‍റെ പാപ ഭാരം ഇല്ലായ്മ ചെയ്യാന്‍ അദ്ദേഹം അമ്പലത്തിന്റ്റെ അഭിവൃദ്ധിയ്ക്കായി പ്രവര്‍ത്തിച്ചു ഇമയവരപ്പനെ ആരാധിച്ച് ഇവിടെ ഈ ക്ഷേത്രത്തില്‍ കഴിഞ്ഞുകൂടി.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇവിടുത്തെ മൂല വിഗ്രഹം ഇമയവരപ്പനാണ്. ലക്ഷ്മീ ദേവിയെ ഇവിടെ സെങ്കമാല വല്ലി എന്നണറിയപ്പെടുന്നത്. നമ്മാള്‍വാര്‍ ഇവിടെയും 11 പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംഗ പുഷ്കരണി, തിരുച്ചിറ്റാര്‍ എന്നിവയാണിവിടുത്തെ പ്രധാന തീര്ത്ഥങ്ങള്‍. ജഗജ്യോതിയാണ് ഇവിടുത്തെ വിമാനം.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-2057566915454081490?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/2057566915454081490/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=2057566915454081490' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/2057566915454081490'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/2057566915454081490'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/3.html' title='ദിവ്യദേശങ്ങള്‍ - 3. തിരുചെങ്ങന്നൂര്‍'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/Rhy0C9guz-I/AAAAAAAAADU/sHL8Rxe5cQQ/s72-c/sengunnoor-1s.gif' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-7649576781952921303</id><published>2007-04-09T05:31:00.000-07:00</published><updated>2007-04-10T23:31:33.694-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:5.ശരീരമല്ലാത്ത ശരീരം</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RhyAO9guz9I/AAAAAAAAADM/ZzYhof99Pb0/s1600-h/changing_bodies.jpg"&gt;&lt;img id="BLOGGER_PHOTO_ID_5052053876521226194" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RhyAO9guz9I/AAAAAAAAADM/ZzYhof99Pb0/s400/changing_bodies.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;നാം ആരാണെന്നും, നമ്മുടെ വ്യക്തിത്വം എന്താണെന്നുമുള്ള നമ്മുടെ വിശ്വാസം വളരെ ശക്തമാണിന്ന് ; മറ്റുള്ളവയുമായുള്ള ബന്ധത്തിലൂടെ നാം നമ്മെ കാണുന്ന വീക്ഷണ ഗതിയാണ് നമ്മുടെ സ്വഭവത്തെയും ലക്ഷ്യങ്ങളെയും നിര്‍ണ്ണയിയ്ക്കുന്നത്.&lt;br /&gt;&lt;br /&gt;ഒരു ആത്മീയവാദി സ്വയമൊരു ആത്മാവാണെന്ന് തെളിയിക്കുന്ന തിനാ യി തന്‍റെ പ്രയത്നങ്ങള്‍ നിര്‍ബാധം തുടര്‍ന്ന് കൊണ്ടേയിരിയ്ക്കുന്നു. അല്ലാതെ സാധാരണമായ ഏതെങ്കിലും അസ്ഥിരമായ ശാരീരിക പദവി കള്‍ നാം സാധാരണ ഉപയോഗിയ്ക്കുന്നതുപോലെയാണതെന്ന് സ്ഥാപി യ്ക്കാന്‍ അല്ലെങ്കില്‍ ചിന്തിയ്ക്കാനവന്‍ ഇഷ്ടപ്പെടുന്നില്ല.&lt;br /&gt;&lt;br /&gt;നാം ഒരു സനാതനമായ ചേതനയാണ്, നാം ഒരിയ്ക്കലും ജനിയ്ക്കുന്നുമില്ല മരിയ്ക്കുന്നുമില്ല. ഇതാണ് ഭഗവാന്‍ കൃഷ്ണന്‍ ഭഗവദ് ഗീതയില്‍ പറയുന്ന ആദ്യത്തെ സൂചന. അതു തന്നെയാണ് ആത്മീയ ജീവിതത്തിലേയ്ക്കുള്ള ആദ്യത്തെ പടിയും.&lt;br /&gt;&lt;br /&gt;സാധാരണയുള്ള തര്‍ക്കങ്ങളില്‍ കടന്നു വരുന്ന ചോദ്യങ്ങളാണ്, ഒരു ജീവനുള്ള ശരീരവും ജീവനില്ലാത്ത ശരീരവും തമ്മിലുള്ള വ്യത്യാസങ്ങളെന്തൊക്കെയാണെന്നത് ? എപ്പോഴാണോ ഒരു വ്യക്തി മരിയ്ക്കുന്നത് അപ്പോള്‍ നാം പറയും ‘ഓ അവന്‍ നമ്മെ വിട്ട് പോയി’ എന്ന്. ഒരു കുട്ടിയ്ക്കുപോലും ഇനി ആ വ്യക്തി ഇവിടെ ഈ ഭൂമുഖത്ത് ഉണ്ടാവില്ല എന്നത് മനസ്സിലാകും.&lt;br /&gt;&lt;br /&gt;ഏതെങ്കിലും അചേതനമായ ആറ്റങ്ങള്ക്ക് അല്ലെങ്കില്‍ നിഷ്ക്രിയമായ ഭൌതിക മൂലകങ്ങള്ക്ക് ഒരിയ്ക്കലും സചേതനമായ വസ്തുവെ സൃഷ്ടിയ്ക്കുക സാദ്ധ്യമല്ല. ഇതൊക്കെ സാധാരണ ബുദ്ധിയ്ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന കാര്യങ്ങളാണ്.&lt;br /&gt;&lt;br /&gt;ഊര്‍ജ്ജത്തെ നിര്‍മ്മിക്കാനോ നശിപ്പിയ്ക്കാനോ സാദ്ധ്യമല്ല. അങ്ങനെയെങ്കില്‍ ഒരു വ്യക്തി മരണത്തെ പ്രാപിയ്ക്കുന്ന സമയത്ത് അയാളിലുണ്ടായിരിക്കേണ്ട ആന്തരിക ബോധത്തിന് അല്ലെങ്കില്‍ ജീവബലത്തിനെന്തു സംഭവിയ്ക്കുന്നു?&lt;br /&gt;&lt;br /&gt;പലപ്പോഴും നാം പറയാറുള്ളതാണ് “എന്‍റെ ശരീരം” എന്നത്, നാം ഒരുതരം സഹജാവ ബോധത്തിലൂടെ ഈ ശരീരത്തിന്‍റെ നാഥന്‍ താന് തന്നെയാണെന്ന മിഥ്യാധാരണയിലേയ്ക്ക് നയിയ്ക്കപ്പെടുകയാണിവിടെ. അത് രണ്ടും രണ്ടാണെന്ന് നാം ഒരിയ്ക്കലും മനസ്സിലാക്കുന്നേയില്ല.&lt;br /&gt;&lt;br /&gt;പ്രമാണ സാക്ഷ്യങ്ങളിലൂടെയും ശാരീരിക ജ്ഞാനങ്ങളിലൂടെയും കഴിഞ്ഞ ജന്മങ്ങളില്‍ നിന്നും നാം നേടിയ ഓര്‍മ്മകളിലൂടെയും നമുക്ക് ഇതിനെ സാധൂകരിയ്ക്കുന്ന തെളിവുകളും നമ്മുടെ പക്കലുണ്ടാവാം.&lt;br /&gt;&lt;br /&gt;ഭൌതികമായ ഇന്ദ്രിയങ്ങളിലൂടെ നാം മനസ്സിലാക്കിയ ദ്രവ്യം അസ്ഥിരവും അചേതനവു മാണെന്ന് വേദങ്ങള്‍ ഉപസംഹരിയ്ക്കുന്നു. ഭൌതിക ഇന്ദ്രിയങ്ങള്‍ക്ക് അപ്രാപ്യമായ ചേതനയാണ് സനാതനമായ ആ അവബോധം. അവ രണ്ടും ഈ സത്യത്തെമുഴുവന്‍ ത്യര്യപ്പെടുത്തുകയും ഈ പ്രഞ്ചത്തില്‍ അവ നമുക്ക് അനുഭവേദ്യമാക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;സാധാരണമായുള്ള ചില തിരിച്ചടികള്‍ അല്ലെങ്കില്‍ തര്‍ക്കങ്ങളെക്കുറിച്ചാകാം ഇനിയത്തെ ചിന്ത:&lt;br /&gt;&lt;br /&gt;ആത്മാവിനെ കാണാനോ ഏതെങ്കിലും ഉപാധികളിലൂടെ അളക്കുവാനോ സാദ്ധ്യമല്ല. തെളിവുകളില്ലാത്ത ഒന്നിനെ വെറും സങ്കല്പത്തിലൂടെ നാം എന്തിനു വിശ്വസിയ്ക്കണം?&lt;br /&gt;&lt;br /&gt;പ്രതി തര്‍ക്കത്തിലൂടെ നാം ചിന്തിയ്ക്കുകയാണെങ്കില്‍: യഥാര്‍ത്ഥത്തില്‍, ആത്മാവിനെ നിങ്ങള്‍ക്കു കാണാം; അതിന് വെറും പരിശീലനത്തിന്‍റെ ആവശ്യം മാത്രമേയുള്ളൂ, ഒരു കലാശാലയില്‍ വര്‍ഷങ്ങളോളം പഠിയ്ക്കുകയും അതിലൂടെ ഒരു ആറ്റം എങ്ങനെ നിലനില്‍ക്കുന്നു എന്ന് കണ്ടെത്തുകയും വേണം, അത്ര മാത്രം. ആത്മാവ് ഒരു ആത്മീയ കണം പോലെയാണ്. അതിന്‍റെ സാമീപ്യം നമുക്ക് അവബോധത്തിലൂടെ മനസ്സിലാക്കാം.&lt;br /&gt;&lt;br /&gt;ഇനി മറ്റൊരു തര്‍ക്ക വിഷയമാണ് പരിണാമത്തെക്കുറിച്ചുള്ളത്:പരിണാമ സിദ്ധാന്തം പറയുന്നതനുസരിച്ച് ജീവന്‍ രാസ മിശ്രിതങ്ങളുടെ പരിണിത ഫലങ്ങളാണെന്നാണല്ലോ—ഇതെല്ലാവര്ക്കും അറിയാവുന്ന കാര്യവുമാണ്.&lt;br /&gt;&lt;br /&gt;പ്രതി തര്‍ക്കത്തിലൂടെ ചിന്തിയ്ക്കുകയാണെങ്കില്‍ പരിണാമ സിദ്ധാന്തം ഇന്നും ഒരു സിദ്ധാന്തം മാത്രമാണ് ഈ സിദ്ധാന്തത്തിന് ഒരുപാട് പരിമിതികളുണ്ടെന്ന് ശാസ്ത്രകാരന്മാര്‍ക്ക് പോലും അറിയാം. ഭൌതിക ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ഈ കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്നുമുണ്ട്. പലതും തെളിയിയ്ക്കുന്നതിന് ഒരുപാട് അകലെയാണ് ഇന്നീ സിദ്ധാന്തം. ജീവന്‍ രാസമിശ്രിതങ്ങളില്‍ നിന്നാണ് ഉടലെടുത്തതെങ്കില്‍ എന്തുകൊണ്ട നമുക്ക് അതെ ജീവന്‍ പരീക്ഷണ ശാലകളില്‍ നിര്‍മ്മിയ്ക്കാന്‍ സാധിയ്ക്കുന്നില്ല?.&lt;br /&gt;&lt;br /&gt;മറ്റൊന്ന്, നമ്മുടെ തലച്ചോറ് വളരെ സങ്കീര്‍ണ്ണമാണ്, അത് എങ്ങനെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് മനസ്സിലാക്കുക അസാദ്ധ്യവും, ഒരു പക്ഷേ നമുക്ക് പറയാം അതൊരു തരത്തിലുള്ള അവബോധത്തിലൂടെയാണ് പ്രവര്‍ത്തിയ്ക്കുന്നതെന്ന് കാരണം തലച്ചോറിലെ ചില ഭാഗങ്ങള്‍ക്ക് ക്ഷതമേല്‍ക്കുകയാണെങ്കില്‍ ഈ അവബോധത്തെ അത് ബലഹീനമാക്കുന്നു.&lt;br /&gt;&lt;br /&gt;പ്രതി തര്‍ക്കം പറയുന്നത് അതങ്ങനെയായിരിയ്ക്കണമെന്നില്ല എന്നാണ്, ഒരു കമ്പ്യൂട്ടര്‍ കേടായാല്‍, അതുപയോഗിയ്ക്കുന്നതിനുള്ള ഒരുവന്‍റെ കഴിവ് കമ്പ്യൂട്ടര്‍ കേടാകുന്നതിലൂടെ ഇല്ലാതാകുന്നു, എന്നാല്‍ അതുപയോഗിയ്ക്കുന്ന വ്യക്തിയെ സൃഷ്ടിച്ചിരിയ്ക്കുന്നത് കമ്പ്യൂട്ടറാണെന്ന് പറയുക സാദ്ധ്യമല്ല. അതുപോലെ അവബോധം ഒരുപക്ഷേ തലച്ചോറിലൂടെയാകാം പ്രവര്‍ത്തിയ്ക്കുന്നത് എന്നാല്‍ തലച്ചോറാണ് അവബോധം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, അതിപ്പോഴും ഭൌതികമൂലകങ്ങളുടെ (ആറ്റങ്ങള്‍, ഇലക്ട്രോണുകള്‍, ഗോചരമല്ലാത്ത കണികകള്‍ തുടങ്ങിയവയുടെ) ഒരു കൂട്ടായ്മയാണ്. നിങ്ങള്‍ ഏതൊക്കെ മൂലകങ്ങള്‍ കൂട്ടിയോജിപ്പിയ്ക്കുന്നു എന്നതിനിവിടെ പ്രസക്തിയില്ല താനും&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-7649576781952921303?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/7649576781952921303/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=7649576781952921303' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7649576781952921303'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7649576781952921303'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/5.html' title='ചര്‍വ്വിത ചര്‍വ്വണം:5.ശരീരമല്ലാത്ത ശരീരം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RhyAO9guz9I/AAAAAAAAADM/ZzYhof99Pb0/s72-c/changing_bodies.jpg' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4321917860019506678</id><published>2007-04-09T05:20:00.000-07:00</published><updated>2007-04-10T05:00:12.392-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - 2. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം</title><content type='html'>&lt;span style="font-size:130%;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;a href="http://2.bp.blogspot.com/_GcvnURv53Rc/Rhtettguz7I/AAAAAAAAAC8/vjYL6LrToW4/s1600-h/Thiruvattar.jpg"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5051735546430148530" style="DISPLAY: block; MARGIN: 0px auto 10px; WIDTH: 321px; CURSOR: hand; HEIGHT: 309px; TEXT-ALIGN: center" height="367" alt="" src="http://2.bp.blogspot.com/_GcvnURv53Rc/Rhtettguz7I/AAAAAAAAAC8/vjYL6LrToW4/s400/Thiruvattar.jpg" width="266" border="0" /&gt;&lt;/span&gt;&lt;/a&gt;&lt;span style="font-size:130%;"&gt; തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ തൊടുവെട്ടിയില്‍ നിന്നു ആറ് മൈല്‍ അകലത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പ്രശാന്ത സുന്ദര പ്രദേശമാണ് തിരുവട്ടാര്‍. അവിടെയാണ് ആദികേശവപ്പെരുമാളിന്‍റെ വാസസ്ഥാനം. ഈ അമ്പലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ലക്ഷ്മീ ദേവിയെ ഇവിടെ മരഗതവല്ലി നാച്ചിയാര്‍ എന്ന പേരിലാണറിയപ്പെടുന്നത്. ലക്ഷ്മീദേവിയുടെ നിറം മഞ്ഞകലര്‍ന്ന ചുവപ്പാണെങ്കിലും ഇവിടെ പച്ചനിറത്തിലാണ് കാണപ്പെടുന്നത്. മരഗതം, പച്ചനിറമാണ് അതായത് വൈഷ്ണവിദേവിയുടെ നിറം. അതുകൊണ്ട് തന്നെ ഇവിടെ ലക്ഷ്മീദേവിയ്ക്ക് വൈഷ്ണവിയുടെ ശക്തിയാണുള്ളത്.&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;ഭഗവാന്‍ കുടികൊള്ളുന്ന ദിശയും സ്ഥാനവുമാണിവുടുത്തെ മറ്റൊരു പ്രത്യേകത. ചന്ദ്രദേവന് തിരുമുഖ ദര്‍ശനം കിട്ടുന്ന രീതിയിലാണ് ഭഗവാന്‍ ഇവിടെ കുടികൊള്ളുന്നത്. ആദി ധാമ സ്ഥലമെന്നും ദക്ഷിണ വൈകുണ്ഡമെന്നും ചേരനാട്ടീലെ ശ്രീരംഗമെന്നും പരശുരാമസ്ഥലമെന്നും ഈ സ്ഥലത്തെ വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നുണ്ട്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഇവിടുത്തെ സ്ഥലപ്പെരുമാളായ ആദികേശവ സ്വാമി ശയന തിരുക്കോലത്തിലാണിവിടെയും കാണപ്പെടുന്നത്. തിരുവനന്തപുരത്തെ അനന്ത പദ്മനാഭ സ്വാമി കാണപ്പെടുന്നതുപോലെ മൂന്നു വാതിലുകളില്‍ക്കൂടിയാണ് നമുക്ക് ഭഗവന്‍റെ ദര്‍ശനം സാദ്ധ്യമാകുക. ജനനം മുതല്‍ മരണം വരെയുള്ള വിവിധ ഘട്ടങ്ങളെയാണത് സൂചിപ്പിയ്ക്കുന്നതെന്നാണ് പഴമക്കാരുടെ സാക്ഷ്യം. തിവനന്തപുരത്ത് ഭഗവാന്‍റെ ഭുജംഗ ശയനം കിഴക്ക് ദിശയിലേയ്ക്കാണെങ്കില്‍ ഇവിടെ തിരുവട്ടാറീല് ഭഗവാന്‍ ഭുജംഗ ശയനം ചെയ്യുന്നത് പടിഞ്ഞാറ്ദിശയിലാണ് . ഇതാണ് ഈ രണ്ട് ക്ഷേത്രങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസവും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;തിരുവനന്തപുരത്ത് പദ്മനാഭസ്വാമി ചന്ദ്രദേവന് പ്രത്യക്ഷനായതുപോലെ ഇവിടെയും ഭഗവാന്‍ ചന്ദ്രദേവന് പ്രത്യക്ഷനായിട്ടുണ്ട്. ചന്ദ്രാസ്തമയ ദിശയായ കിഴക്ക് ദിശയിലാണ് പദ്മനാഭസ്വാമി ശയിക്കുന്നാതെങ്കില്‍ ആദികേശവസ്വമി ചന്ദ്രോദയ ദിശയായ പടിഞ്ഞാറാണ് തിരു മുഖ ദര്‍ശനം നല്കുന്നത്. തിരു&lt;a href="http://2.bp.blogspot.com/_GcvnURv53Rc/Rhte7tguz8I/AAAAAAAAADE/vNGCPtYcXRY/s1600-h/vataaru-1s.gif"&gt;&lt;span style="font-size:130%;"&gt;&lt;img id="BLOGGER_PHOTO_ID_5051735786948317122" style="FLOAT: left; MARGIN: 0px 10px 10px 0px; WIDTH: 116px; CURSOR: hand; HEIGHT: 91px" height="90" alt="" src="http://2.bp.blogspot.com/_GcvnURv53Rc/Rhte7tguz8I/AAAAAAAAADE/vNGCPtYcXRY/s400/vataaru-1s.gif" width="100" border="0" /&gt;&lt;/span&gt;&lt;/a&gt;വനന്ത പുരത്ത് ഭഗവാന്‍ ഭീമാകാരമായ ശരീരമുണ്ടെങ്കില്‍ തിരുവട്ടാറില്‍ ഭഗവാന് ചെറിയ തിരുമേനിയാണുള്ളത്. അതുകൊണ്ട് തന്നെ അവിടുത്തെ വിമാനഗോപുരമായ അഷ്ടാക്ഷര വിമാനവും വളരെ ചെറുതാണ്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;സൂര്യാസ്തമയ സമയത്ത് നേര്‍ത്ത സൂര്യ രശ്മികള് മൂലവിഗ്രഹത്തിന്‍റെ തിരുമുഖത്ത് പതിയ്ക്കുന്നു, സൂര്യദേവന്‍ അന്നത്തേയ്ക്ക് യാത്ര പറഞ്ഞ് ഭഗവാനെ നാളെക്കാണാമെന്ന ശുഭ പ്രതീക്ഷയില്‍ പിരിഞ്ഞു പോകുന്നു. സുര്യാസ്തമയത്തിനു ശേഷമാണല്ലോ ചന്ദ്രോദയ മുണ്ടാകുക അങ്ങനെ ചന്ദ്രദേവന്‍ സുര്യദേവന്‍ അസ്തമിച്ച അതേദിശയില്‍ ഉദിച്ചുയര്‍ന്ന് ഭഗവാന്‍റെ മൂല വിഗ്രഹ ദര്‍ശനം നടത്തുന്നു. ഇതു തന്നെയാണിവിടുത്തെ ഏറ്റവും വലിയ പ്രത്യേകതയും.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;ഭഗവാന്‍റെ ഇവിടുത്തെ ലീലകളെക്കുറിച്ച് പറയുകണാണെങ്കില്‍ ഒരിയ്ക്കല്‍ ഒരിടത്ത് കേശി എന്നപേരില്‍ ഒരസുരനുണ്ടായിരുന്നു,മനുഷ്യ കുലത്തിന് അത്യധികം ആപത്തുക്കള്‍ വരുത്തിവച്ചു ആ അസുരന്‍ . ഈ സ്ഥലപ്പെരുമാള്‍ കേശിയോട് യുദ്ധം ചെയ്യുകയും അവസാനം അസുരനെ യുദ്ധത്തില്‍ തോല്പിച്ച് അയാളുടെ ശരീരത്തില്‍ കിടന്നുറക്കമായി. ഈ സമയത്ത് കേശിയുടെ പത്നി ആസൂരി, ഗംഗാദേവിയെ പ്രാര്‍ത്ഥിച്ച് ഭഗവാനില്‍ നിന്ന് തന്‍റെ ഭര്‍ത്താവിനെ രക്ഷിയ്ക്കണമെന്ന് കേണപേക്ഷിച്ചു. ഈ രോദനം കേട്ടമാത്രയില്‍ തന്നെ ഗംഗയും താമ്രപര്‍ണി നദിയും ഒരുമിച്ചൊഴുകി വളരെ വേഗത്തില്‍ കേശിയുടെ പുറത്തുറങ്ങുന്ന ഭഗവാനെ കണ്ടെത്തി. രണ്ടു നദികളേയും ഒരുമിച്ച് കണ്ട മാത്രയില്‍ തന്നെ ഭഗവാന്‍ ഭുമി ദേവിയോട് ആ പ്രദേശത്തെ ഒന്നുയര്‍ത്താന്‍ ആവശ്യപ്പെട്ടു. ഭൂമിദേവി ആ പ്രദേശത്തെ ഉയര്‍ത്തിയത് കാരണം അവിടെ പ്രളയം സൃഷ്ടിയ്ക്കാന്‍ രണ്ട് നദികള്‍ക്കുമായില്ല. പകരം ഭഗവാന്‍റെ ചുറ്റിനും ഒഴുകി അവിടുത്തെ ആരാധിച്ചു. അതേ സമയം എപ്പോഴാണോ രണ്ടു നദികളും കേശിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത് അപ്പോള്‍ തന്നെ കേശിയ്ക്ക് നിര്മ്മലത്വം കൈവരുകയും മുക്തി പ്രാപിയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് ഭഗവാനെ ഇവിടെ ആദി കേശവ പെരുമാളെന്നറിയപ്പേടുന്നത്. ഇപ്പോഴും ക്ഷേത്രം ഭൂനിരപ്പില്‍ നിന്നുയരത്തില്‍ സ്ഥിതിചെയ്യുന്നത് കാണാവുന്നതാണ്. ഒരസുര നായിരുന്നിട്ട് കൂടി കേശിയ്ക്ക് ഭഗവാന്‍റെ തിരുമേനിയെ കെട്ടിപ്പിടിയ്ക്കുന്നതിനുള്ള ഭാഗ്യം യുദ്ധത്തിനിടയില്‍ ലഭിയ്ക്കുകയും ഉടനെ തന്നെ അയാള്‍ക്ക് മുക്തി ലഭിയ്ക്കുകയും ചെയ്തു. തീര്‍ത്ഥാവാരിയും പുഷ്പാഞ്ഞലി എന്നിവയാണ് ഇവിടുത്തെ രണ്ട് പ്രധാന ഉത്സവങ്ങള്‍. പുഷ്പാഞ്ഞലി ഉത്സവത്തിന് ഭഗവാന് അനേകം തരത്തിലുള്ള പുഷ്പങ്ങളര്‍പ്പിയ്ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;മംഗള ശാസനം&lt;br /&gt;നമ്മാള്‍വാരിവിടെ ആദികേശവ പെരുമാളിനെ പുകഴ്ത്തി 11പാശുരാമങ്ങള്‍ ചിട്ടപ്പെടുത്തിയിരിയ്ക്കുന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;കടല്‍വായ് തീര്‍ത്ഥം, വാറ്റാര്‍, രാമ തീര്‍ത്ഥം എന്നിവയാണിവിടുത്തെ പ്രധാന പുഷ്കരണികള്‍.&lt;br /&gt;അഷ്ടാഗവിമാനവും അഷ്ടാക്ഷര വിമാനവും ഇവിടെ കാണപ്പെടുന്നുണ്ട്.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4321917860019506678?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4321917860019506678/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4321917860019506678' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4321917860019506678'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4321917860019506678'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/2.html' title='ദിവ്യദേശങ്ങള്‍ - 2. തിരുവട്ടാര്‍ ആദികേശവ ക്ഷേത്രം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/Rhtettguz7I/AAAAAAAAAC8/vjYL6LrToW4/s72-c/Thiruvattar.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-6102731194788958800</id><published>2007-04-09T03:52:00.000-07:00</published><updated>2007-04-11T03:24:47.911-07:00</updated><title type='text'>ദിവ്യദേശങ്ങള്‍ - ഒരു ആമുഖം</title><content type='html'>&lt;div align="justify"&gt;&lt;span style="font-size:130%;"&gt;മഹാസമുദ്രങ്ങളാലും പുഴകളാലും തടകങ്ങളാലും ചുറ്റപ്പെട്ട ഭാരത ഭൂമി സംസ്കാരത്തിന്‍റെ ഈറ്റില്ലം കൂടിയാണ്. നമ്മുടെ സംസ്കാരത്തിന്‍റെ ഉറവിടം ശ്രദ്ധേയമായ ഭൂതകാലത്തില്‍ നിന്നു ദ്ഭവിച്ചതാണ്. അതില്‍ ഏറ്റവും വലുതാണ് ഭാരതീയന്‍റെ ആരാധനാ മനോഭാവം. നമ്മുടെ മഹത്തായ ദര്‍ശനങ്ങളെ കണ്ടെത്തുന്നതിലും പരിപാലിയ്ക്കുന്നതിലും ഭാരതത്തിലെ&lt;a href="http://2.bp.blogspot.com/_GcvnURv53Rc/RhoePwTKGdI/AAAAAAAAACk/dgQrU9ETEW4/s1600-h/paarkadal-temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5051383188061559250" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RhoePwTKGdI/AAAAAAAAACk/dgQrU9ETEW4/s400/paarkadal-temple.jpg" border="0" /&gt;&lt;/a&gt; ഋഷി വര്യന്മാര്‍ വളരെയധികം ശ്രദ്ധ പതിപ്പിച്ചിട്ടുണ്ട്. അതിലോരു പ്രത്യേക സ്ഥാനം തന്നെ ആള്‍വാര്‍മാര്‍ക്കുണ്ട്. ഭക്തിയുടെ അങ്ങേക്കര കണ്ടറിഞ്ഞ മഹാ ത്യാഗികളാണവര്‍. അവരുടെ സംഭവനയാണ് ഭാരത്തിലോട്ടാകെ നാം കാണുന്ന 108 വിഷ്ണു സ്ഥാനങ്ങളായ, ദിവ്യദേശങ്ങള്. ഇത് ഭാരതത്തിലങ്ങോളമിങ്ങോളം വിതറി കിടക്കുന്നുണ്ട്. എല്ലാ ഹൃദയങ്ങളിലും മനസ്സുകളിലും നിറഞ്ഞു നില്‍ക്കുന്ന പരമാത്മാവായ ഭഗവാന്‍ നാരായണന്‍ കന്യാകുമാരി മുതല്‍ ഹിമാലയ സാനുക്കള്‍ വരെ വ്യത്യസ്തങ്ങളായ സ്ഥലങ്ങളില്‍ വിവിധങ്ങളായ തിരുരൂപങ്ങളില്‍ കാണപ്പെടുന്നു.&lt;/span&gt; &lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഈ സ്ഥലങ്ങളില്‍ ഭഗവാന്‍ നാരായണന്‍റെ ഹംസങ്ങളായ ആള്‍വാര് ‍മാര്‍ മംഗള ശാസനം പാടി ഭഗവാനെ സ്തുതിച്ച 108 ദിവ്യ ധാമങ്ങളാ ണുള്ളത്. ഈ 108 വിഷ്ണു ധാമങ്ങളെയാണ് ദിവ്യ ദേശങ്ങളെന്ന പേരി ല്‍ അറിയപ്പെടുന്നത്. പ്രസ്തുത സ്ഥലങ്ങളിലെല്ലാം ഭഗവാന്‍ ഓരോ തി രു രൂപങ്ങളിലാണ് അവതരിച്ചിരിയ്ക്കുന്നത്. അവ ഇപ്രകാരമാണ്:&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/_GcvnURv53Rc/RhoeHwTKGcI/AAAAAAAAACc/G_vzPru_uT8/s1600-h/villiputhoor-temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5051383050622605762" style="FLOAT: left; MARGIN: 0px 10px 10px 0px; CURSOR: hand" height="125" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RhoeHwTKGcI/AAAAAAAAACc/G_vzPru_uT8/s400/villiputhoor-temple.jpg" width="175" border="0" /&gt;&lt;/a&gt;കിടക്കുന്ന തിരുരുപം -27 ദിവ്യദേശങ്ങളിലും&lt;br /&gt;ഇരിയ്ക്കുന്ന തിരുരൂപം- 21 ദിവ്യദേശങ്ങളിലും&lt;br /&gt;നില്‍ക്കുന്ന തീരുരുപം -60 ദിവ്യദേശങ്ങളിലുമാണുള്ളത്.&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;ഈ 108 ദിവ്യദേശങ്ങളിലും ഭഗവാന്‍റെ ദര്ശനവും വ്യത്യസ്തങ്ങളാണ്:&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="center"&gt;കിഴക്ക് ദിശയിലേയ്ക്ക് 79 ദിവ്യദേശങ്ങളും&lt;br /&gt;പടിഞ്ഞാറ് ദിശയിലേയ്ക്ക് 19 ദിവ്യദേശങ്ങളും&lt;br /&gt;വടക്ക് ദിശയിലേയ്ക്ക് 3 ദിവ്യദേശങ്ങളും&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;തെക്ക് ദിശയിലേയ്ക്ക് 7 ദിവ്യദേശങ്ങളിലുമായി ഭക്ത സം രക്ഷകനായ ഭഗവാന്‍ ഭാരതമൊട്ടാകെ നിറഞ്ഞു നില്‍ക്കുന്നു.&lt;a href="http://3.bp.blogspot.com/_GcvnURv53Rc/RhodJATKGbI/AAAAAAAAACU/y4wif64K8V0/s1600-h/trivandrum-temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5051381972585814450" style="FLOAT: right; MARGIN: 0px 0px 10px 10px; CURSOR: hand" alt="" src="http://3.bp.blogspot.com/_GcvnURv53Rc/RhodJATKGbI/AAAAAAAAACU/y4wif64K8V0/s400/trivandrum-temple.jpg" border="0" /&gt;&lt;/a&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഈ 108 ദിവ്യദേശങ്ങളെയും 7 വിഭാഗങ്ങളായി താഴെക്കാണുന്ന രീതിയില്‍ തരം തിരിച്ചിട്ടുണ്ട്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;div align="center"&gt;തൊണ്ടൈനാട് ക്ഷേത്രങ്ങള്‍(22) &lt;/div&gt;&lt;div align="center"&gt;ചോഴനാട് ക്ഷേത്രങ്ങള്‍(40)&lt;br /&gt;നടൂ നാട് ക്ഷേത്രങ്ങള്‍(2)&lt;br /&gt;പാണ്ഡ്യനാട്ക്ഷേത്രങ്ങള്‍(18)&lt;br /&gt;മലയാളനാട് ക്ഷേത്രങ്ങള്‍(13)&lt;br /&gt;വടു നാട് ക്ഷേത്രങ്ങള്‍(11)&lt;br /&gt;വിണ്ണുലഗനാട് ക്ഷേത്രങ്ങള്‍(2) &lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;ഇവയില്‍ മലയാള നാട്ടിലെ ദിവ്യസ്ഥാനങ്ങളെക്കുറിച്ചാണ്‍ “ദിവ്യദേശങ്ങള്” എന്ന ഈ പംക്തിയി ലൂടെ ചിലകാര്യങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കുവാനാഗ്രഹിയ്ക്കുന്നത്.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-6102731194788958800?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/6102731194788958800/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=6102731194788958800' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6102731194788958800'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/6102731194788958800'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/blog-post.html' title='ദിവ്യദേശങ്ങള്‍ - ഒരു ആമുഖം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/RhoePwTKGdI/AAAAAAAAACk/dgQrU9ETEW4/s72-c/paarkadal-temple.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4723261301422247750</id><published>2007-04-08T03:58:00.000-07:00</published><updated>2007-04-10T04:25:59.252-07:00</updated><title type='text'>ദിവ്യദേശങ്ങള് – 1. തിരുനാവായ മുകുന്ദ ക്ഷേത്രം</title><content type='html'>&lt;div align="justify"&gt;&lt;a href="http://1.bp.blogspot.com/_GcvnURv53Rc/Rhos0gTKGfI/AAAAAAAAAC0/e_1ONxRuhis/s1600-h/thirunavaya-temple.jpg"&gt;&lt;img id="BLOGGER_PHOTO_ID_5051399212584540658" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_GcvnURv53Rc/Rhos0gTKGfI/AAAAAAAAAC0/e_1ONxRuhis/s400/thirunavaya-temple.jpg" border="0" /&gt;&lt;/a&gt; &lt;span style="font-size:130%;"&gt;കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ഇടക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു മൈല്‍ അകലെ യായി സ്ഥിതിചെയ്യുന്ന ഒരു പുണ്യപുരാതന ക്ഷേത്രമാണ് തിരുനാവായ മുകുന്ദ ക്ഷേത്രം. ഷൊര്‍ണ്ണൂര്‍ – കുറ്റിപ്പുറം ബസ്സില്‍ സഞ്ചരിച്ചാലും ഈ സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്. ഒരു ഉള്‍ഗ്രാമ പ്രദേശമായ ഈ സ്ഥലത്ത് താമസ സൌകര്യങ്ങള്‍ തുലോം കുറവാണ് . ഇടക്കുളത്തു നിന്നും ഒരു മൈല്‍ തെക്കോട്ട് മാറി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;div&gt;&lt;span style="font-size:130%;"&gt;&lt;div&gt;ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. മലയാള നാട്ടിലെ ദിവ്യദേശങ്ങള്‍ക്കുള്ള വിശേഷണങ്ങളില്‍ ഒന്നാണിത്. ഭാരതപ്പുഴയുടെ തീരത്തുള്ള ഈ ദിവ്യധാമത്തില്‍ ഭഗവാന്‍ നിന്ന തിരുക്കോലത്തിലാണ് കുടികൊള്ളുന്നത്. ഭാരത പ്പുഴയുടെ അങ്ങേക്കരയില്‍ ഒരു ശിവപ്രതിഷ്ഠയും ബ്രഹ്മദേവന്‍റെ പ്രതിഷ്ഠയും കാണുന്നുണ്ട് അങ്ങനെ ഈ തിരുനാവായ ദിവ്യദേശത്തില്‍ നിന്നും നമുക്ക് ത്രിമൂര്‍ത്തികളുടെയും ദര്‍ശനം ഒരുമിച്ച് ലഭിയ്ക്കുന്നതാണ് . &lt;/div&gt;&lt;br /&gt;&lt;div&gt;ഇവിടെ ഭഗവാന്‍റെ ലീല ഇങ്ങനെ: ലക്ഷ്മീദേവിയും ഗജേന്ദ്രന്‍ എന്ന ആനയും ദിവസേന തൊട്ടടുത്തുള്ള തടാകത്തില്‍ നിന്നെടുക്കുന്ന താമര പൂക്കള്‍ അതിരാവിലെ തന്നെ ഭഗവാന് അര്‍പ്പിച്ചിരുന്നു. ഇതില്‍ ലക്ഷ്മീദേവിയ്ക്ക് ഗജേന്ദ്രനോട് വളരെയധികം അസൂയയും ദേഷ്യവും തോന്നി. ലഷ്മീ ദേവിയ്ക്ക് മുകുന്ദ പെരുമാള്‍ തന്‍റെ പൂക്കള്‍ മാത്രമേ സ്വീകരിയ്ക്കാവൂ എന്ന് മനസ്സാ ശഠിച്ചു. സര്‍വ്വവും ഗ്രഹിയ്ക്കുന്ന ഭഗവാന്‍ &lt;/span&gt;&lt;span style="font-size:130%;"&gt;തന്‍റെ വാമഭാഗത്തിന്‍റെ ചിന്ത തെറ്റാണെന്ന് തെളിയിച്ചു കൊടുക്കണം എന്ന് ആഗ്രഹിച്ചു.&lt;br /&gt;&lt;/div&gt;&lt;img id="BLOGGER_PHOTO_ID_5051018416489109906" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RhjSfQTKGZI/AAAAAAAAACE/tcsIh6QpmrA/s400/clip_image001.gif" border="0" /&gt;ലക്ഷ്മീദേവി എല്ലാ ദിവസവും രാവിലെ തന്നെ ഗജേന്ദ്രന്‍ വരുന്നതിന് മുന്‍പേ തടാകത്തിലിറങ്ങി പൂക്കളൊക്കെയും കൈവശപ്പെടുത്തി ഭഗവാന് സമര്‍പ്പിയ്ക്കും. ഗജേന്ദ്രന്‍ തടാകത്തിലെത്തുമ്പോള്‍ അവിടെ ഒരു പുവ് പോയിട്ട് ഒരു മൊട്ട് പോലും കാണാനുണ്ടാകാറില്ല. ഇതറിഞ്ഞ ഗജേന്ദ്രന്‍ ലക്ഷ്മീദേവിയുടെ ഈ പ്രവൃത്തിയില്‍ മനം നൊന്ത് കരഞ്ഞു കൊണ്ട് പെരുമാളിനോട് തന്‍റെ സങ്കടം ഉണര്‍ത്തിച്ചു. ഗജേന്ദ്രന്‍റെ ശബ്ദം കേട്ടമാത്രയില്‍ തന്നെ ഭഗവാന്‍ ലക്ഷ്മീദേവിയോട് ആ തടാകത്തില്‍ നിന്നും ദേവി ഇനി പൂ ഉതിര്‍ക്കാന്‍ പാടുള്ളതല്ലെന്നും പകരം തന്‍റെ സമീപമിരു&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-size:130%;"&gt;ന്നു ഗജേന്ദ്രനര്‍പ്പിയ്ക്കുന്ന പൂക്കളെ സ്വികരിയ്ക്കുകയാണ് വേണ്ടതെന്നും ഉണര്‍ത്തിച്ചു. ഭഗവാന്‍റെ വാക്കുകളെ ശിരസാവഹിച്ചുകൊണ്ട് ലക്ഷ്മീ ദേവി അടുത്ത ദിവസം മുതല്‍ തന്നെ സമീപമിരുന്ന് ഗജേന്ദ്രനര്‍പ്പിയ്ക്കുന്ന താമരപ്പൂക്കളെ സ്വീകരിയ്ക്കാനാരംഭിച്ചു. &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;div&gt;ഈ ലീലയിലൂടെ ഭഗവാന്‍ ഈ പ്രപഞ്ചത്തിലുള്ള എല്ലാ ആത്മാക്കളെയും ഒരു പോലെ സം രക്ഷിയ്ക്കുന്നു എന്നുള്ളതാണ് നമുക്ക് കാണിച്ചു തരുന്നത് . അതേ സമയം ആരെങ്കി ലും മറ്റുള്ള ജീവാത്മക്കളോട് അനാദരവ് പ്രകടിപ്പിയ്ക്കുകയോ അവരുടെ ഭക്തിയുത ഭഗവദ് സേവനത്തില്‍ തടസ്സം വരുത്തുകയോ ചെയ്താല്‍, അവരെ ഭഗവാന്‍ ഒരു പാഠം പഠിപ്പിയ്ക്കുകയും അതിലൂടെ അവരുടെ തെറ്റുകളെന്താണെന്ന് മനസ്സിലാക്കിക്കോടുക്കുകയും ചെയ്യുന്നു. ഇവിടെയും അതു തന്നെ സംഭവിച്ചു, ഗജേന്ദ്രന്‍റെ ഭക്തിയെ ആദരിച്ചതിനോടൊപ്പം ലക്ഷ്മീദേവിയെ ഒരു പാഠം പഠിപ്പിച്ച് തന്‍റെ തെറ്റെന്താണെന്ന് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തു. &lt;/div&gt;&lt;br /&gt;&lt;div&gt;തിരുനാവായില്‍ ഭഗവാനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതിപ്പോരുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കള്‍ ഭഗവാന്‍ അര്‍പ്പിയ്ക്കാന്‍ സമ്മതിയ്ക്കാത്ത ലക്ഷ്മീദേവിയെ ഇവിടെ ‘’മലര്‍ മങ്കൈ നാച്ചിയാര്‍‘’ എന്നും അറിയപ്പെടുന്നുണ്ട്. &lt;/div&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;div&gt;നവയോഗികളായ സത്തുവനാഥര്‍, സാലോഗ നഥര്‍, ആദിനാഥര്‍, അരുളിത്തനാഥര്‍, മാദംഗ നാഥര്‍, മച്ചേന്ദിര നാഥര്‍, കഡയന്തിര നാഥര്‍, കോരയ്ക്കനാഥര്‍, കുക്കുടാനാഥര്‍, എന്നിവര്‍ക്ക് ഭഗവാനിവിടെ ദര്‍ശനം നല്‍കിയിട്ടൂണ്ട്. യാഗങ്ങള്‍ നടത്തുന്നതില്‍ വളരെ സമര്‍ത്ഥരായിരുന്നു ഈ നവയോഗികളും. അതുകോണ്ട് തന്നെ പണ്ട് ഈ സ്ഥലം “തിരുനവയോഗി” എന്നും കാലം പോയതനുസരിച്ച് ആ പേര്‍ ലോപിച്ച് “തിരുനാവായ’ എന്നുമായിമാറി. &lt;/div&gt;&lt;br /&gt;&lt;div&gt;ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയ പ്പെടുന്നുണ്ട്. &lt;/div&gt;&lt;div&gt;&lt;br /&gt;മംഗളശാസനം: നമ്മാള്‍വാര്‍ - 11 പാശുരാമങ്ങളും തിരുമങ്കൈ ആള്‍വാര്‍- 2 പാശുരാമങ്ങളും ചിട്ടപ്പെടുത്തിയിട്ടുണ്ട്.&lt;/div&gt;&lt;br /&gt;&lt;div&gt;ചെന്താമര സരസ്സ് എന്നറിയപ്പെടുന്ന ഇവിടുത്തെ പുഷ്കരണിയില്‍ നിറയെ ചുവന്ന താമരപ്പൂ ക്കളാണുള്ളത്. അതുകൊണ്ട് തന്നെ ആ പുഷ്കരണിയ്ക്ക് അങ്ങനെ പേര്‍ വന്നതും. വേദപണ്ഡി തന്മാരായ നവയോഗികളാല്‍ ആരാധിയ്ക്കപ്പെട്ടിരുന്നതുകാരണം ഇവിടുത്തെ വിമാനം “വേദ വിമാനം“ എന്നാണറിയപ്പെടുന്നത്.&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4723261301422247750?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4723261301422247750/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4723261301422247750' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4723261301422247750'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4723261301422247750'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/1.html' title='ദിവ്യദേശങ്ങള് – 1. തിരുനാവായ മുകുന്ദ ക്ഷേത്രം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_GcvnURv53Rc/Rhos0gTKGfI/AAAAAAAAAC0/e_1ONxRuhis/s72-c/thirunavaya-temple.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4212771956470115767</id><published>2007-04-06T00:39:00.000-07:00</published><updated>2007-04-12T23:21:53.194-07:00</updated><title type='text'>ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:4</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RhYzJQTKGYI/AAAAAAAAAB8/WYrhfRa8rPs/s1600-h/narada2.gif"&gt;&lt;img id="BLOGGER_PHOTO_ID_5050280266229750146" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RhYzJQTKGYI/AAAAAAAAAB8/WYrhfRa8rPs/s400/narada2.gif" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;strong&gt;&lt;em&gt;ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:&lt;br /&gt;&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-size:100%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;സ്കന്ധം ഒന്ന്&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;സൃഷ്ടി&lt;br /&gt;&lt;/strong&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;അദ്ധ്യായം:4&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;നാരദ മുനിയുടെ ആവിര്‍ഭാവം&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:100%;"&gt;&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 1&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വ്യാസ ഉവാച&lt;br /&gt;ഇതി ബ്രുവണം സംസ്ത്യൂയ&lt;br /&gt;മുനിനാം ദീര്‍ഘശസ്ത്രിനം&lt;br /&gt;വൃദ്ധ കുല-പതിഃ സൂതം&lt;br /&gt;ബഹ് വൃചഃ ശൌനകോ അബ്രവീത്&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/strong&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;സുതഗോസ്വാമിയുടെ ഈ വാക്കുകള്‍ കേട്ടശേഷം യാഗത്തിനായി അവിടെക്കൂടിയിരുന്ന ഋഷിമാരില്‍ ഏറ്റവും പ്രായം ചെന്നതും ജ്ഞാനിയുമായ ശൌനക മുനി സുത ഗോസ്വാമിയെ അഭിനന്ദിച്ചു കൊണ്ട് ഇത്തരത്തില്‍ പറഞ്ഞു:&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 2&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ശൌനക ഉവാച&lt;br /&gt;സുത സുത മഹാ-ഭാഗ&lt;br /&gt;വദ നൊ വദതം വര&lt;br /&gt;കാതം ഭഗവതീം പുണ്യം&lt;br /&gt;യദ് അഹ ഭഗവാന്‍ ചുകഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ശൌനകന്‍ പറഞ്ഞു: അല്ലയോ സുത ഗോസ്വാമി, അങ്ങ് അത്യന്തം ഭാഗ്യവാനും സര്‍വ്വരാലും മാനിയ്ക്കേണ്ടവനുമാണ് കാരണം അങ്ങേയ്ക്ക് ഭഗവതത്തെക്കുറിച്ച് സംസാരിയ്ക്കുന്നതിനും അതിലെ ശ്ലോകങ്ങളെ വിവരിയ്ക്കുന്നതിനും കഴിയ്ന്നുണ്ട്. ആയതിനാല്‍ മഹാനും ശക്തനുമായ മഹര്‍ഷി ശുകദേവ ഗോസ്വാമിയാല്‍ ആഖ്യാനം ചെയ്യപ്പെട്ട ഭക്തിയുടെ നിറകുടമായ ശ്രീമദ് ഭാഗവതത്തിലെ ഉപദേശങ്ങള്‍ ഞങ്ങള്ക്കായി വിവരിച്ചാലും.&lt;/div&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 3&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;കസ്മിന്‍ യുഗേ പ്രവൃത്തേയം&lt;br /&gt;സ്ഥനേ വ കേന ഹേതുന&lt;br /&gt;കുതഃ സംചോദിതഃ കൃഷ്ണഃ&lt;br /&gt;കൃതവാന്‍ സംഹിതം മുനിഃ&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;ഏതു കാലഘട്ടത്തിലാണ് ഇത് ആദ്യം ആരംഭിച്ചതെന്നും ഏത് സ്ഥലത്തു വച്ചാണിത് സംഭവിച്ചെതെന്നും എന്തിനുവേണ്ടിയായിരുന്നു എന്നും ദയവായി അങ്ങ് ഉരചെയ്താലും. മഹാമുനിയായ കൃഷ്ണ ദ്വൈപായന വ്യാസന്‍ എവിടെ നിന്നാണ് ഈ അമൂല്യമായ സംഹിത ചിട്ടപ്പെടുത്താനുള്ള പ്രചോദനം ലഭിച്ചത്?&lt;/div&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 4&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്യ പുത്രോ മഹാ-യോഗി&lt;br /&gt;സമ-ദൃന്‍ നിര്‍വ്വികല്പകഃ&lt;br /&gt;ഏകാന്ത-മതിര്‍ ഉന്നിദ്രോ&lt;br /&gt;ഗൂഢോ മൂഢ ഇവേയതേ&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;അദ്ദേഹത്തിന്‍റെ (വ്യാസദേവന്‍റെ) പുത്രന്‍ സമതോലനം ചെയ്ത അദ്വൈത വേദാന്തിയും&lt;br /&gt;ഒരു മഹാഭക്തനുമായിരുന്നു, അദ്ദേഹത്തിന്‍റെ മനസ്സ് എല്ലായ്പ്പോഴും അദ്വൈതത്തില്‍ വ്യപരിച്ച് കൊണ്ടിരുന്നു. അദ്ദേഹത്തിന്‍റെ ആത്മീയതലം ലൌകിക പ്രവര്‍ത്തനങ്ങളിലായിരുന്നു, എന്നാല്‍ വിവസ്ത്രനായി ചുറ്റിക്കറങ്ങുന്നതു കാരണം അദ്ദേഹം ഒരു പാമരനായി കാണപ്പെട്ടു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 5&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ദൃഷ്ടവാനൂയന്തം ഋഷീം ആത്മജം അപി അനഗ്നം&lt;br /&gt;ദേവ്യോ ഹ്രീയ പരിദാധൂര്‍ ന സുതസ്യ ചിത്രം&lt;br /&gt;തദ് വീക്ഷയ പൃച്ഛതി മുനൌ ജഗദുസ് തവസ്തി&lt;br /&gt;സ്ത്രീ-പും-ഭീദ ന തു സുതസ്യ വിവിക്ത-ദൃഷ്ടേഃ&lt;br /&gt;&lt;strong&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;br /&gt;&lt;/strong&gt;ഒരിയ്ക്കല്‍ വ്യാസദേവന്‍ തന്‍റെ പുത്രനെ പിന്തുടര്‍ന്ന് യൌവ്വനയുക്തകളായ കന്യകമാര്‍ കുളിയ്ക്കുന്ന ഒരു കുളക്കടവിലെത്തി വസ്ത്രധാരിയായിരുന്നിട്ട് കൂടി വ്യാസദേവനെ കണ്ട മാത്രയില്‍ കന്യകമാര്‍ പെട്ടെന്ന് തങ്ങളുടെ നാണം മറച്ചു. എന്നാല്‍ അദ്ദേഹത്തിന്‍റെ പുത്രന്‍ കടന്നു പോകുമ്പോള് അവരത് ചെയ്തില്ല. ഇതിന്‍റെ പൊരുളെന്താണെന്ന് വ്യാസദേവന്‍ ആ കന്യകമാരോടാരാഞ്ഞു: അപ്പോളവര്‍ പറഞ്ഞു അങ്ങയുടെ പുത്രന്‍ ആത്മ ശുദ്ധീകരണം സാധിച്ചവനായത്കൊണ്ട് അദ്ദേഹം ഞങ്ങളെ നോക്കുമ്പോള്‍ സ്ത്രീ പുരുഷ വ്യത്യാസം അനുഭവപ്പെട്ടിട്ടില്ല. എന്നാല്‍ വ്യാസദേവനില്‍ ആ വ്യത്യാസം അവര്‍ കണ്ടു അതുകൊണ്ടാണാ കന്യകമാര്‍ അങ്ങനെ ചെയ്തത്.&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 6&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;കഥം അലക്ഷിതഃ പൌരൈഃ&lt;br /&gt;സമ്പ്രാപ്താഃ കുരു-ജങളന്‍&lt;br /&gt;ഉന്മത്ത-മൂക-ജദാവദ്&lt;br /&gt;വിചാരന്‍ ഗജ-സഹ്വയേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വ്യസ പുത്രനായ ശ്രീല ശുകദേവര്, ഉള്‍നാടന്‍ പ്രവിശ്യകളായ കുരു, ജംഗള പ്രദേശങ്ങളിലൂടെ ഒരു ബധിരനും മന്ദബുദ്ധിയുമായ ഭ്രാന്തനെപ്പോലെ അലഞ്ഞു തിരിഞ്ഞു എപ്പോഴാണോ പട്ടണ പ്രദേശമായ ഹസ്തിനപുരത്തിലെത്തിയത്(ഇന്നത്തെ ഡെല്‍ഹി) എങ്ങനെയാണ് അവിടുത്തെ പ്രജകള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞത്? &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 7&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;കഥം വ പാണ്ഡവേയസ്യ&lt;br /&gt;രാജര്‍ഷേര്‍ മുനീന സഹ&lt;br /&gt;സം‌വദഃ സമഭൂത് തത&lt;br /&gt;യത്രൈസ സത്വതീ ശ്രുതിഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;/strong&gt;&lt;br /&gt;മഹത്തായ ഈ ആത്മീയ വേദസാരത്തെ(ഭാഗവതം) പാടി കേള്‍പ്പിയ്ക്കാന്‍ പരീക്ഷിത് മഹാരാജാവിന് എങ്ങനെയാണ് ആ മാമുനിയെ ലഭിച്ചത്?&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 8&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ ഗോ-ദോഹന-മാത്രം ഹി&lt;br /&gt;ഗൃഹേഷു ഗൃഹ-മേധിനാം&lt;br /&gt;അവേക്ഷതേ മഹാ-ഭാഗസ്&lt;br /&gt;തീര്‍ത്ഥി-കുര്‍വംസ് തദ് ആശ്രമം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="left"&gt;&lt;br /&gt;ഒരിയ്ക്കല്‍ അദ്ദേഹത്തിന് (ശുക ദേവ ഗോസ്വാമിയ്ക്ക്) ഒരു ഗൃഹസ്ഥന്റ്റെ വീട്ടുവാതില്‍ക്കല്‍ ഗൃഹനാഥന്‍ തന്‍റെ പശുവിനെ കറന്ന് പാല്‍ കൊണ്ടുവരുന്നതുവരെ ആ വീടിന് കാവലാളായി നില്‍ക്കേണ്ടി വന്നു. ആ ഗൃ ഹത്തെ പവിത്രീകരിയ്ക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം അങ്ങനെ ചെയ്തത്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 9&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;അഭിമന്യു-സുതം സുത&lt;br /&gt;പ്രാഹുര്‍ ഭാഗവതോത്തമം&lt;br /&gt;തസ്യ ജന്മ മഹാശ്ചൈര്യം&lt;br /&gt;കര്‍മ്മണി ച ഗ്രണീഹി നഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;അഭിമന്യു സുതനായ പരീക്ഷിത് മഹാരാജാവ് ഭഗവാന്‍റെ ഒരു മഹാ ഭക്തനാണെന്ന് കേട്ടിട്ടുണ്ട് കുടാതെ അദ്ദേഹത്തിന്‍റെ ജനനവും പ്രവര്‍ത്തനങ്ങളും ഒക്കെ വളരെ ആശ്ചര്യ പ്രദായകമെന്നും കേട്ടിട്ടൂണ്ട്, അദ്ദേഹത്തെക്കുറിച്ചും അങ്ങ് ദയവായി ഞങ്ങള്‍ക്ക് പറഞ്ഞു തന്നാലും.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 10&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ സമ്രാട്ട് കസ്യ വ ഹേതോഃ&lt;br /&gt;പാണ്ഡൂനാം മന-വര്‍ദ്ധനഃ&lt;br /&gt;പ്രായോപവിഷ്ടോ ഗംഗായം&lt;br /&gt;അനാദൃത്യാധിരത്-ശ്രീയം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;അദ്ദേഹം ഒരു മഹാനായ ചക്രവര്‍ത്തിയായിരുന്നു കൂടാതെ സര്‍വ്വൈശ്വര്യ പ്രദായകമായിരുന്നു അദ്ദേഹത്തിന്‍റെ സാമ്രാജ്ജ്യം. പാണ്ഡു വംശത്തിന്‍റെ അഭിവൃദ്ധിയും യശസ്സും ഉയര്‍ത്തുന്നതില്‍ അദ്ദേഹം വളരെ ശ്രദ്ധാലുവായിരുന്നു. എന്നിട്ടും എന്തുകൊണ്ടാണ് എല്ലാം ഉപേക്ഷിച്ച് ഗംഗയുടെ തീരത്ത് ഇങ്ങനെ നീരാഹാര വ്രതമെടുത്ത് മരണം കൈവരിയ്ക്കാന്‍ തീരുമാനിച്ചത്? &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 11&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;നമന്തി യത്-പാദ-നികേതം ആത്മനഃ&lt;br /&gt;ശിവായ ഹാനീയ ധാനാനി സത്രവഃ&lt;br /&gt;കാതം സ വീരഃ ശ്രീയാം അങ ദുഷ്ട്യജം&lt;br /&gt;യുവൈസതോത്സ്രഷ്ടും അഹോ സഹസുഭിഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;തങ്ങളുടെ തന്നെ അഭിവൃദ്ധിയ്ക്കായി തന്‍റെ ശത്രുക്കള്‍പോലും അവരവരുടെ സമ്പാദ്യമെല്ലാം അദ്ദേഹത്തിന്‍റെ കാല്‍ക്കീഴില്‍ വച്ച് കൈവണങ്ങി നില്ക്കും അത്രയ്ക്ക് മഹാനായ ഒരു ചക്ര വര്‍ത്തിയായിരുന്നു അദ്ദേഹം. ശക്തിസൌന്ദര്യങ്ങളാവോളമുള്ള അദ്ദേഹത്തിന് രാജകീയ പ്രൌഢി യും സമ്പദ് സമൃദ്ധിയും ഒട്ടും കുറവല്ല. എന്നിട്ടും എന്തിനു വേണ്ടിയായിരുന്നു അദ്ദേഹം തന്‍റെ ജീവന്‍ ഉള്‍പ്പടെ എല്ലാം ഉപേക്ഷിച്ചത്?&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 12&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ശിവായ ലോകസ്യ ഭവായ ഭൂതയേ&lt;br /&gt;യ ഉത്തമ-ശ്ലോക-പരായണ ജനഃ&lt;br /&gt;ജീവന്തി നാത്മാര്‍ത്ഥം അസൌ പരാശ്രയം&lt;br /&gt;മുമോച നിര്‍വിദ്യ കുതഃ കലേവരം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;പരമദിവ്യോത്തമ പുരുഷന്‍റെ കാരണങ്ങള്‍ക്കായി സ്വയം അര്‍പ്പിതാരായവര്‍ മറ്റുള്ളവരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കും അവരുടെ ഉന്നതിയ്ക്കും വേണ്ടി മാത്രമായിരിയ്ക്കും നിലകോള്ളുക. അവര്‍ ഒരിയ്ക്കലും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ജീവിയ്ക്കാറില്ല, അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് പരീക്ഷിത് ചക്രവര്‍ത്തി ലൌകിക ഉടമസ്ഥതയൊക്കെ ത്യജിച്ച് മറ്റുള്ള വര്‍ക്ക് അഭയമാകേണ്ട നശ്വരമായ ആ ശരീരം ഉപേക്ഷിയ്ക്കാന്‍ തയ്യാറായത്?&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 13&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തത് സര്‍വ്വം നഃ സമചക്ഷവ&lt;br /&gt;പൃഷ്ടോ യദ് ഇഹ കിഞ്ചന&lt;br /&gt;മന്യേ ത്വം വിഷയെ വാചം&lt;br /&gt;സ്നാതം അന്യത്ര ചന്ദസാത്&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വേദങ്ങളിലെ ചില ഭാഗങ്ങളൊഴികെ മറ്റുള്ള വിഷയങ്ങളില്‍ അങ്ങേയ്ക്കുള്ള വൈദഗ്ദ്ധ്യം ഞങ്ങള്‍ മനസ്സിലാക്കുന്നു, അങ്ങനെയെങ്കില്‍ ഞങ്ങളിപ്പോള്‍ മുന്നൊട്ട് വച്ച ഈ ചോദ്യങ്ങളുടെ യെല്ലാം ഉത്തരം അങ്ങേയ്ക്ക് കൃത്യമായും പറയാന്‍ സാധിയ്ക്കും.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 14&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സുത ഉവാച&lt;br /&gt;ദ്വാപരേ സമാനുപ്രാപ്തേ&lt;br /&gt;തൃതീയേ യുഗ-പര്യയേ&lt;br /&gt;ജാതഃ പരാസരാദ് യോഗി&lt;br /&gt;വാസവ്യം കലയ ഹരേഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;സുത ഗോസ്വാമി പറഞ്ഞു: എപ്പോഴാണോ രണ്ടാം സഹസ്രാബ്ദം മൂന്നാം സഹസ്രാബ്ദത്തിലേയ്ക്ക് കടന്നത്, മാമുനിയായ വ്യാസദേവന്‍ പരാശരമുനിയിലൂടെ വസു പുത്രിയായ സത്യവതിയുടെ ഗര്‍ഭ ത്തില് വന്ന് അവതരിച്ചു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 15&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ കഥാചിത് സരസ്വത്യ&lt;br /&gt;ഉപാസ്പൃശ്യ ജലം സുചിഃ&lt;br /&gt;വിവിക്ത ഏക അസീന&lt;br /&gt;ഉദിതേ രവി-മണ്ഡലേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;ഒരിയ്ക്കല്‍ ഒരിടത്ത് വ്യാസദേവന്‍ സൂര്യോദയത്തില് സരസ്വതിനദിയില്‍ നിന്ന് പ്രഭാതകൃത്യ ങ്ങളൊക്കെ കഴിഞ്ഞ് ധ്യാനിയ്ക്കുന്നതിനായി ഒറ്റയ്ക്ക് ഒരു സ്ഥലത്തിരുന്നു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 16&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;പാരാവാര-ജ്ഞഃ സ ഋഷിഃ&lt;br /&gt;കാലേനാവ്യക്ത-രംഹസ&lt;br /&gt;യുഗ-ധര്‍മ്മ-വ്യതീകരം&lt;br /&gt;പ്രാപ്തം ഭൂവി യുഗേ യുഗേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="left"&gt;&lt;br /&gt;മഹാനായ വ്യാസദേവന്‍ പല വ്യതിചലനങ്ങളും പ്രസ്തുത സഹസ്രാബ്ദത്തില്‍ കാണുന്നുണ്ടാ യിരുന്നു. ചില മറഞ്ഞിരിയ്ക്കുന്ന ശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ കാരണം ഭൂമിയില്‍ ഇത്തരത്തിലുള്ള മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ സംഭവ്യമാണെന്നും അദ്ദേഹം അറിഞ്ഞു. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 17-18&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ഭൌതികാനാം ച ഭാവനം&lt;br /&gt;ശക്തി-ഹ്രസം ച തത്-കൃതം&lt;br /&gt;അശ്രദ്ധാദാനാന്‍ നിഃസത്ത്വന്‍&lt;br /&gt;ദുര്‍മേദാന്‍ ഹ്രസീതയുഷഃ&lt;br /&gt;ദുര്‍ഭാഗംസ് ച ജ്ഞാനാന് വിക്ഷ്യ&lt;br /&gt;മുനിര്‍ ദിവ്യേന ചക്ഷുസ&lt;br /&gt;സര്‍വ്വ-വര്‍ണാശ്രമാനം യദ്&lt;br /&gt;ദധ്യൌ ഹിതം അമോഘ-ദൃക്&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;സര്‍വ്വ ജ്ഞാനിയായ ആ മഹാമുനിയ്ക്ക് തന്‍റെ ജ്ഞാന ചക്ഷുസാലും ആദ്ധ്യാത്മിക കാഴ്ചപ്പാടു കളിലൂടെയും യുഗാബ്ദങ്ങളുടെ പ്രഭാവത്താല്‍ ഭൌതികമായ എല്ലാത്തിനും സംഭവ്യമാകാവുന്ന അധഃപതനങ്ങളെ മുന്‍ കൂട്ടീ കാണാന്‍ സാധിച്ചു. പൊതുവേ അവിശ്വാസികളുടെ ആയുസ്സു കുറയുന്നതും നെറികേട് അവരുടെ അക്ഷമയെ കൂട്ടുന്നതും അദ്ദേഹം കണ്ടു. അങ്ങനെ അദ്ദേഹം എല്ലാ നിലവാരത്തിലുള്ളവരുടെയും ജീവിതത്തിന്‍റെ നാനാ തുറകളിലുള്ളവരുടെയും ക്ഷേമൈശ്വര്യ ങ്ങള്‍ക്കുവേണ്ടി ധ്യാനനിരതനായി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 19&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ചതുര്‍-ഹോത്രം കര്‍മ്മ ശുദ്ധം&lt;br /&gt;പ്രജാനാം വിക്ഷയ വൈദികം&lt;br /&gt;വ്യതാധാദ് യജ്ഞ-സന്തത്വയി&lt;br /&gt;വേദം ഏകം ചതുര്‍-വിദം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വേദങ്ങള്‍ ഉദ്ബോധിപ്പിയ്ക്കുന്ന യജ്ഞക്രിയകളിലൂടെ മാനുഷിക പ്രവര്‍ത്തനങ്ങളെ ശുദ്ധീകരി യ്ക്കാമെന്നും അദ്ദേഹം കണ്ടു. അത്തരം ക്രിയകളെ ലഘൂകരിക്കുന്നതിലേയ്ക്കായി വേദത്തെ നാലായി വിഭജിച്ചു, വേദസാരത്തെ മനുഷ്യരുടെ ഇടയില്‍ കൂടുതല്‍ വിസ്തൃതമാക്കുന്നതിനു വേണ്ടിയാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 20&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഋഗ്-യജുഃ-സമാതര്‍വാഖ്യ&lt;br /&gt;വേദസ് ചാത്വര ഉദ്ധൃതഃ&lt;br /&gt;ഇതിഹാസ-പുരാണം ച&lt;br /&gt;പഞ്ചമോ വേദ ഉച്യതേ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;നാല് വിഭാഗങ്ങളിലായി ഉണ്ടായിരുന്ന യഥാര്‍ത്ഥ ജ്ഞാനശ്രോതസ്സുകളെ(വേദങ്ങളെ) അദ്ദേഹം വ്യത്യസ്തങ്ങളാക്കി. എന്നാല്‍ ചരിത്ര സത്യങ്ങളെയും പുരാണങ്ങളിലെ ആധികാരികതയുള്ള കഥകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഭാഗങ്ങളെ കൂട്ടിച്ചേര്‍ത്ത് അദ്ദേഹം പഞ്ചമ വേദമെന്ന് വിവക്ഷ ചെയ്തു.&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;ശ്ലോകം 21&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തത്രാര്‍ഗ-വേദ-ധരഃ പൈലഃ&lt;br /&gt;സാമഗോ ജൈമിനിഃ കവിഃ&lt;br /&gt;വൈശമ്പായന ഏവൈകോ&lt;br /&gt;നിശ്നതോ യജുസം ഉത&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വേദങ്ങളെ നാലായി വിഭജിച്ച ശേഷം, പൈല ഋഷി ഋഗ്വേദത്തിലും ജൈമിനി സാമവേദത്തിലും നിപുണരായിത്തീര്‍ന്നു, കൂടാതെ വൈശമ്പായനന്‍ ഒറ്റയ്ക്ക് യജുര്‍വേദത്തിലും പരമപദ പ്രാപ്തി നേടി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 22&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;അതര്‍വങീരസം അസിത്&lt;br /&gt;സുമന്തുര്‍ ദാരുണോ മുനിഃ&lt;br /&gt;ഇതിഹാസ-പുരാണാനാം&lt;br /&gt;പിതാ മേ രോമഹര്‍ഷണഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;മന്ത്ര-തന്ത്രങ്ങളില്‍ ആത്മാര്‍പ്പണം ചെയ്ത് വിഹരിച്ച സുമന്തു മുനി അങീരയെ അഥര്‍വ്വവേദത്തിന്‍റെ ചുമതല ഏല്പിച്ചു. കൂടാതെ എന്‍റെ പിതാവായ രോമഹര്‍ഷണയ്ക്കായി പുരാണങ്ങളുടെയും മറ്റ് ചരിത്ര സാക്ഷ്യ്ങ്ങളുടെയും ചുമതല.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലൊകം 23&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ത ഏത ഋഷയോ വേദം&lt;br /&gt;സ്വം സ്വം വ്യസ്യണ്‍ അനേകധ&lt;br /&gt;ശിഷ്യൈ പ്രശിഷ്യൈസ് തച്-ചിഷ്യൈര്‍&lt;br /&gt;വേദസ് തേ സഖിനോ അഭവാന്‍&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;ജ്ഞാനികളായ ഈ എല്ലാ പണ്ഡിത രത്നങ്ങളും തങ്ങളുടേതായ രീതിയില്‍ തങ്ങള്‍ക്കു ലഭിച്ച വേദ ത്തെ പലേ ശിഷ്യന്മാര്‍ക്കും, അവരുടെ ശിഷ്യഗണങ്ങള്‍ക്കും അവരുടെ ശിഷ്യ ഗണങ്ങ ള്‍ക്കും പകര്‍ന്നു നല്‍കി, അങ്ങനെ വേദങ്ങളുടെ ഓരോ ശാഖയ്ക്കും അനുവാദകരുണ്ടാവാന്‍ തുടങ്ങി.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 24&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;ത ഏവ വേദ ദുര്‍മേധൈര്‍&lt;br /&gt;ധാര്യന്തേ പുരുഷൈര്‍ യഥ&lt;br /&gt;ഏവം ചകര ഭഗവാന്‍&lt;br /&gt;വ്യാസഃ കൃപണ-വത്സലഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ മഹായോഗിയായ വ്യാസദേവന്‍, അജ്ഞനായവരോട് ദയാവായ്പ് തോന്നി വേദങ്ങളെ പരിശോധിയ്ക്കുകയും ബൌദ്ധികമായി താണ മനുഷ്യര്‍ക്കു പോലും സ്വാശീകരിയ്ക്കാന്‍ തക്ക രീതിയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്തു.&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 25&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;സ്ത്രീ-ശൂദ്ര-ദ്വിജബന്ധൂനാം&lt;br /&gt;ത്രയി ന ശ്രുതി-ഗോചര&lt;br /&gt;കര്‍മ- ശ്രേയസി മുഢാനാം&lt;br /&gt;ശ്രേയ ഏവം ഭവേദ് ഇഹ&lt;br /&gt;ഇതി ഭരതം അഖ്യാനം&lt;br /&gt;കൃപയ മുനീനാം കൃതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;മനുഷ്യ കുലത്തിന് പരമ പദപ്രാപ്തി ലഭിയ്ക്കാന്‍ ഇതേയുള്ളൊരു മാര്‍ഗ്ഗം എന്ന് കണ്ടിട്ട് അനുകമ്പ തോന്നിയിട്ടാണ് വ്യാസദേവന്‍ ബൌദ്ധികമായി അങ്ങനെ ചെയ്തത്. അങ്ങനെ അദ്ദേഹം മഹാഭാരതമെന്ന ചരിത്ര പരമായ വിശകലനങ്ങളെ സമാഹരിയ്ക്കുകയും അവ സ്ത്രീകള്‍ക്കും, ബ്രഹ്മണ, ക്ഷത്രിയ, വൈശ്യ കുലങ്ങളില്‍ ജനിച്ചവര്‍ക്കും കൂടാതെ ആദ്ധ്യാത്മിക സംസ്കാരം നേടിയ കുടുംബങ്ങള്‍ക്കുമായി വിതരണം ചെയ്തു. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 26&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ഏവം പ്രവൃത്തസ്യ സദ&lt;br /&gt;ഭൂതാനാം ശ്രേയസി ദ്വിജഃ&lt;br /&gt;സര്‍വ്വാത്മകേനപി യദ&lt;br /&gt;നതുസ്യാദ് ദൃദയം തതഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="left"&gt;&lt;br /&gt;അല്ലയോ ദ്വിജാതരായ ബ്രാഹ്മണരേ, സര്‍വ്വരുടെയും ക്ഷേമൈശ്വര്യങ്ങള്ക്ക് വേണ്ടിയാണ് അദ്ദേഹം സ്വയം ഇങ്ങനെ ചെയ്തതെങ്കിലും അദ്ദേഹത്തിന്‍റെ മനസ്സ് ഒട്ടുംതന്നെ സംതൃപ്തമായിരുന്നില്ല. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 27&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;നതിപ്രസിദാദ് ദൃധയഃ&lt;br /&gt;സരസ്വത്യസ് തതേ സുചൌ&lt;br /&gt;വിതര്‍ക്കയന്‍ വിവിക്ത-സ്ഥ&lt;br /&gt;ഇദം കൊവച ധര്‍മ്മ-വിത്&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;അങ്ങനെ ആ മുനി വര്യന്‍ അസന്തുഷ്ടനായി കാണപ്പെട്ടു, അദ്ദേഹത്തിന്‍റെ ഹൃദയാന്തര്‍ഭാഗത്ത് അത് പ്രതിഫലിച്ച് നിന്നു, മതതത്വങ്ങളുടെ സാര സംഗ്രഹം മുഴുവന്‍ ഉള്‍ക്കോണ്ട അദ്ദേഹം സ്വയം ഇങ്ങനെ പറഞ്ഞു:&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 28-29&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;ദൃത-വ്രതേന ഹി മയ&lt;br /&gt;ചന്ദാംസി ഗുരവോ അഗ്നയഃ&lt;br /&gt;മനിത നിര്‍വ്യാലികേന&lt;br /&gt;ഗൃഹീതം ചാനുശാസനം&lt;br /&gt;ഭരത-വ്യാപദേസേന&lt;br /&gt;ഹി അമ്നയര്‍ത്ഥാസ് ച പ്രദര്‍ശിദഃ&lt;br /&gt;ദൃഷ്യതേ യത്ര ധര്‍മ്മാദി&lt;br /&gt;സ്ത്രീ-ശൂദ്രാദിഭിര്‍ അപി ഉത&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വളരെ ക്ലിപ്തമായ വ്രതാനുഷ്ഠാന പ്രതിജ്ഞകളിലൂടെയും നിര്‍വ്യാജമായുമാണ് ആദ്ധ്യാദ്മിക ഗുരുവും യജ്ഞാദിദേവനുമായ വേദത്തെ ഞാന്‍ ആരാധിച്ചിരുന്നത്, കൂടാതെ വ്യത്യസ്തങ്ങളായ നിയമ ക്രമങ്ങള്‍ പാലിയ്ക്കുകയും ഒരു ഗുരു പരമ്പരയെ പിന്തുടരേണ്ടതിന്‍റെ ആവശ്യം മഹാ ഭാരതത്തിന്‍റെ വിവരണത്തിലൂടെ വെളിവാക്കുകയും അതിലൂടെ സ്ത്രീകള്‍ക്കും, ശൂദ്രര്‍ക്കും മറ്റുള്ള വര്ക്കും(ദ്വിജ ബന്ധുവിനും) ഒരു പോലെ ധര്‍മ്മത്തിന്‍റെ പാത കണ്ടറിഞ്ഞ് പിന്തുടരാന്‍ പാക ത്തിലാക്കി. &lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 30&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;തതാപി ബത മേ ദൈഹ്യോ&lt;br /&gt;ഹി ആത്മ ചൈവത്മന വിഭുഃ&lt;br /&gt;അസമ്പന്ന ഇവഭാതി&lt;br /&gt;ബ്രഹ്മ-വര്‍ചസ്യ സത്തമഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;br /&gt;&lt;/strong&gt;വേദങ്ങളില്‍ പറഞ്ഞിട്ടുള്ള എല്ലാം അതിന്‍റെ പൂര്‍ണ്ണരൂപത്തില്‍ എന്നില്‍ സ്വയം ഉണ്ടായിരുന്നിട്ട് കൂടി എനിയ്ക്ക് ഞാന്‍ പലപ്പോഴും അപൂര്‍ണ്ണനായി തോന്നി. &lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;ശ്ലോകം 31&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;കിം വ ഭഗവത ധര്‍മ്മ&lt;br /&gt;ന പ്രായേണ നിരൂപിതഃ&lt;br /&gt;പ്രിയഃ പരമഹംസാനം&lt;br /&gt;ത ഏവ ഹി അച്യുത-പ്രിയഃ&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;അതിന് കാരണം ഒരു പക്ഷേ പരിപൂര്‍ണ്ണരായ ജീവസത്തകള്‍ക്കും അച്യുതനായ ഭഗവാനും ഏറ്റവും പ്രിയങ്കരമായ ഭക്തിയുത ഭഗവദ്സേവനത്തെക്കുറിച്ച് ഞാന്‍ ഒന്നും പറയാത്തതു കൊണ്ടാകാം.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 32&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തസ്യൈവം ഖിലം ആത്മനം&lt;br /&gt;മന്യമനസ്യ ഖിദ്യതഃ&lt;br /&gt;കൃഷ്ണസ്യ നാരദോ അഭ്യഗദ്&lt;br /&gt;ആശ്രമം പ്രാഗ് ഉദാഹൃതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;മുന്‍പ് സൂചിപ്പിച്ചത് പോലെ കൃഷ്ണ ദ്വൈപായന വ്യാസദേവന്‍ ഇത്തരത്തില്‍ അതൃപ്തികരമായ അവസ്ഥയിലിരിയ്ക്കുന്ന വേളയില്‍ നാരദ മഹര്‍ഷി ആ പര്‍ണ്ണശാലയിലേയ്ക്ക് കടന്നു വന്നു.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 33&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;തം അഭിജ്ഞയ സഹസ&lt;br /&gt;പ്രത്യുത്താഗതം മുനിഃ&lt;br /&gt;പൂജയം അസ വിധിവാന്‍&lt;br /&gt;നാരദം സുര-പൂജിതം&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;നാരദര്‍ അവിടേയ്ക്ക് പ്രവേശിച്ച മാത്രയില്‍ തന്നെ ശ്രീ വ്യാസദേവന്‍ വളരെ ബഹുമാന പുരസ്കരം തന്‍റെ പീഠം വിട്ടെഴുന്നേല്‍ക്കുകയും വിധി പൂര്‍വ്വം അദ്ദേഹത്തെ ആചരിയ്ക്കാനയിയ്ക്കുകയും ചെയ്തു, അങ്ങനെ വ്യാസദേവന്‍ സൃഷ്ടികര്‍ത്താവായ ബ്രഹ്മാവിന് നല്‍കുന്ന അതേ ആദരവാണ് നാരദ മഹര്‍ഷിയ്ക്കും നല്‍കിയത്.&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:85%;"&gt;ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം നാലിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="right"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4212771956470115767?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4212771956470115767/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4212771956470115767' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4212771956470115767'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4212771956470115767'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/04/1-4.html' title='ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:4'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RhYzJQTKGYI/AAAAAAAAAB8/WYrhfRa8rPs/s72-c/narada2.gif' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-1247217735959550803</id><published>2007-03-29T22:36:00.000-07:00</published><updated>2007-05-08T00:14:30.493-07:00</updated><title type='text'>ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:3</title><content type='html'>&lt;div align="justify"&gt;&lt;a href="http://4.bp.blogspot.com/_GcvnURv53Rc/RgzDaV1ER8I/AAAAAAAAAB0/EZ82qhtlv58/s1600-h/SP47.jpg"&gt;&lt;img id="BLOGGER_PHOTO_ID_5047624139679221698" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://4.bp.blogspot.com/_GcvnURv53Rc/RgzDaV1ER8I/AAAAAAAAAB0/EZ82qhtlv58/s400/SP47.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൃഷ്ണ ദ്വൈപായന വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;strong&gt;&lt;em&gt;ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:&lt;br /&gt;&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;സ്കന്ധം ഒന്ന് &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:180%;"&gt;സൃഷ്ടി&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;അദ്ധ്യായം:3&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="center"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;എല്ലാ അവതാരങ്ങളുടെയും പ്രഭവസ്ഥാനം-ശ്രീ കൃഷ്ണന്‍&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 1&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സൂത ഉവാച&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ജഗൃഹേ പൌരുഷം രൂപം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഭഗവാന്‍ മഹദാദിഭിഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സംഭൂതം ഷോഡശകലം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ആദൌ ലോകസിസൃക്ഷയാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;സൂതന്‍ പറഞ്ഞു: സൃഷ്ടിയുടെ ആരംഭത്തില്‍, ഭഗവാന്‍ സ്വയം വികസിയ്ക്കുകയും പുരുഷാവതാരിയായ വിരാട രൂപം കൈക്കൊണ്ട് ഭൌതിക സൃഷ്ടിയ്ക്കാവശ്യമായ എല്ലാ വസ്തുക്കളും അവിടെ പ്രത്യക്ഷമാക്കി. അങ്ങനെ അവിടെ ആദ്യമായി ഭൌതിക പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പതിനാറ് മൂല സൂത്രങ്ങളെ സൃഷ്ടിച്ചു. ഭൌതിക പ്രപഞ്ചത്തെ സൃഷ്ടിയ്ക്കാന്‍ വേണ്ടിയാണ് ഭഗവാന്‍ അങ്ങനെ ചെയ്തത്.&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 2&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യസ്യാംഭസി ശയാനസ്യ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യോഗനിദ്രാം വിതന്വതഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നാഭിഹ്രദാംബുജാദാസീത്&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ബ്രഹ്മാ വിശ്വസൃജാം പതിഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ആ പുരുഷാവതാരിയുടെ ഒരു ഭാഗം പ്രപഞ്ചജലത്തിനടിയിലായാണ് സ്ഥിതിചെയ്യുന്നത്, അവിടുത്തെ നാഭിയില്‍ നിന്നും ഒരു താമര താര് മുളച്ചു പൊന്തിയിരിയ്ക്കുന്നു, ആ താമരതണ്ടിന് മുകളിലായി ഒരു പദ്മം വിടര്‍ന്നു നില്‍ക്കുന്നു, അതിനു മുകളിലായി സൃഷ്ടിയുടെ നാഥനായ ബ്രഹ്മാവ് അവതരിച്ചിരിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 3&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യസ്യാവയവസംസ്ഥാനൈഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കല്പിതോ ലോകവിസ്തരഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തദ്വൈ ഭഗവതോ രൂപം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വിശുദ്ധം സത്വമൂര്‍ജ്ജിതം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;br /&gt;&lt;div align="justify"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;വികസിതരൂപമായ ആ പുരുഷാവതാരിയിലാണ് എല്ലാ പ്രപഞ്ച സൌരയൂഥങ്ങളുടെയും സ്ഥിതിയെന്ന് കരുതിപ്പോരുന്നു, അവിടുത്തെ സൃഷ്ടിയുടെ ഫലമായുണ്ടായ ഭൌതിക ഘടകങ്ങളുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല. സനാതനമായി ആത്മീയതലത്തില്‍ വിരാജിയ്ക്കുന്ന അവിടുത്തെ ശരീരം അതിവിശിഷ്ടമായിരിയ്ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 4&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പശ്യന്ത്യദോ രൂപമദഭ്രചക്ഷുഷാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സഹസ്രപാദോരുഭുജാനനാദ്ഭുതം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സഹസ്രമൂര്‍ദ്ധശ്രവണാക്ഷിനാസികം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സഹസ്രമൌല്യംബരകുണ്ഡലോല്ലസത്‌&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ആയിരക്കണക്കിന് പാദങ്ങളും, തുടകളും, കരങ്ങളും, മുഖങ്ങളും ഉള്‍ക്കൊണ്ടിരിയ്ക്കുന്ന ആ ആത്മീയരൂപം ഭക്തന്മാരുടെ പൂര്‍ണ്ണ നേത്രങ്ങള്‍ക്ക് മാത്രമേ ആ പുണ്യാത്ഭുതരൂപ ദര്‍ശന സൌഭഗം ലഭിയ്ക്കുകയുള്ളൂ. അനവധി ശിരസ്സും, കര്‍ണ്ണങ്ങളും, നേത്രങ്ങളും, നാസികകളും അതിലുണ്ട്. ആയിരക്കണക്കിന് കിരീടങ്ങളും, തിളങ്ങുന്ന കര്‍ണ്ണാഭരണങ്ങളും, പുഷ്പഹാരങ്ങളും കൊണ്ട് അതെല്ലാം മനോഹരമായി അലങ്കരിച്ചിരിയ്ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 5&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഏതന്നാനാവതാരാണാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നിധാനം ബീജമവ്യയം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യസ്യാംശാംശേന സൃജ്യന്തേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദേവതിര്യങ്നരാദയഃ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;പരമ പുരുഷന്‍റെ ദ്വിതീയവതാരമായ ഈ രൂപം പ്രസ്തുത പ്രപഞ്ചത്തിലെ, ബഹുവിധമായ വിനാശമില്ലാത്ത ബീജമാണ്. ഈ വിരാടരുപത്തിന്‍റെ ഭാഗങ്ങളില്‍ നിന്നും ഘടക വസ്തുക്കളില്‍ നിന്നുമാണ് മറ്റ് പല ജീവ സത്തകളായ ഉപദൈവതങ്ങളും, മനുഷ്യനും മറ്റുള്ളവയും സൃഷ്ടിയ്ക്കപ്പെട്ടത്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 6&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സ ഏവ പ്രഥമം ദേവഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കൌമാരം സര്‍ഗ്ഗമാസ്ഥിതഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചചാര ദുശ്ചരം ബ്രഹ്മാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ബ്രഹ്മചര്യമഖണ്ഡിതം&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;സൃഷ്ടീയുടെ ആദ്യ ഘട്ടത്തില്‍ ബ്രഹ്മാവിന്‍ നാല്‍ പുത്രന്മാരുണ്ടായിരുന്നു, അവര്‍ വിവാഹം കഴിയ്ക്കാതെയും പരമസത്യത്തെ മനസ്സിലാക്കുന്നതിന്‍ പലേ കഠിനാനുഷ്ഠാനങ്ങള്‍ നടത്തിയും ബ്രഹ്മചാര്യ വ്രതത്തില്‍ കഴിഞ്ഞുപോന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 7&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദ്വിതീയം തു ഭവായാസ്യ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;രസാതലഗതാം മഹീം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഉദ്ധരിഷ്യന്നുപാധത്ത&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യജ്ഞേശഃ സൌകരം വപുഃ&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം &lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;യജ്ഞ സ്വീകാരിയായ ഭഗവാന്‍ അതിനുശേഷം ശൂകര രുപം സ്വീകരിച്ചു(ദ്വിതീയവതാരം), കൂടാതെ ഭൂമിദേവിയുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി അവിടുന്ന് നരക ലോകങ്ങളില്‍ നിന്ന് ഭൂമിയെ ഉയര്‍ത്തി വച്ചു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 8&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തൃതീയമൃഷിസര്‍ഗ്ഗം ച&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദേവര്‍ഷിത്വമുപേത്യ സഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തന്ത്രം സാത്വതമാചഷ്ട&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നൈഷ്കര്‍മ്മ്യം കര്‍മ്മണാം യതഃ&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഋഷിമാരുടെ ആയിരം വര്‍ഷത്തില്‍ അവിടുന്ന്, പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ തന്‍റെ മൂന്നാമത്തെ അവതാരമായി ഉപദേവന്മാരില്‍ ശ്രേഷ്ടനായ ദേവര്‍ഷി നാരദരുടെ രൂപം കൈക്കൊള്ളുകയും ചെയ്തു. കൂടാതെ ഭക്തിയുത ഭഗവദ് സേവനത്തെയും അതിലൂടെ നമുക്കു കൈവരിയ്ക്കവുന്ന ഫലേച്ഛകൂടാതെയുള്ള ധര്‍മ്മത്തെയും സ്വാംശീകരിച്ചിരിയ്ക്കുന്ന വേദഭാഗങ്ങളെ സ്വരൂപിയ്ക്കുകയും അവ മറ്റുള്ളവര്‍ക്കായി വിതരണം ചെയ്യുകയും ച്യ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 9&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തുര്യേ ധര്‍മ്മകലാസര്‍ഗ്ഗേ &lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നരനാരായണാവൃഷീ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഭൂത്വാത്മോപശമോപേത-&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മകരോദ്ദുശ്ചരം തപഃ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;നാലാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധര്‍മ്മ മഹാരാജാവിന്‍റെ പത്നിയുടെ ഇരട്ട പുത്രന്മാരായ നര, നാരായണന്മാരായി അവതരിച്ചു. അങ്ങനെ അവിടുന്ന് കാഠിന്യമേറിയതും ശ്രേഷ്ഠവുമായ തപശ്ചര്യകള്‍ അനുഷ്ഠിച്ച് ഇന്ദ്രിയങ്ങളെ എങ്ങനെ നിയന്ത്രിയ്ക്കാം എന്നത് കാണിച്ചു തന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 10&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പഞ്ചമഃ കപിലോ നാമഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സിദ്ധേശഃ കാലവിപ്ലുതം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പ്രോവാചാസുരയേ സാംഖ്യം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തത്വഗ്രാമവിനിര്‍ണ്ണയം&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അഞ്ചാമതായി പരിപൂര്‍ണ്ണത കൈവരിച്ച ശ്രേഷ്ഠരായ വ്യ്ക്തികളില്‍ ഭഗവാന്‍ കപില ദേവനായി അവതരിച്ചു. അവിടുന്ന് തത്ത്വമീമാംസയെയും സൃഷ്ടിമൂലകങ്ങളെയും വ്യാഖ്യാനിച്ചു, പക്ഷെ കാലം കടന്നു പോകുന്നതിനിടയില്‍ ആ ജ്ഞാന ശാഖ നശിയ്ക്കുകയാണുണ്ടായത്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 11&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഷഷ്ഠമത്രേരപത്യത്വം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വൃതഃ പ്രാപ്തോऽനസൂയയാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ആന്വീക്ഷികീമളര്‍ക്കായ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പ്രഹ്ലാദാദിഭ്യ ഊചിവാന്‍&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അത്രി പുത്രനായ ദത്താത്രേയനായിരുന്നു പുരുഷാവതാരങ്ങളില്‍ ആറാമത്തേത്. ഭഗവാന്‍റെ ഒരവതാരത്തിനു വേണ്ടി പ്രാര്‍ത്ഥിച്ച അനസൂയയുടെ ഗര്‍ഭത്തിലായിരുന്നു അവിടുന്ന് ജന്മം കൊണ്ടത്. അദ്ധ്യാത്മിക വിഷയങ്ങളില്‍ അവിടുന്ന് അളാര്‍ക്കനും, പ്രഹ്ലാദനും, യദുവിനും, ഹൈഹയനും അങ്ങനെ മറ്റുപലര്‍ക്കും അങ്ങ് ഗുരുവായി. &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 12&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തതസ്സപ്തമ ആകൂത്യാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;രുചേര്യജ്ഞോഭ്യജായത&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സ യാമാദ്യൈസ്സുരഗണൈ-&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;രപാത്‌സ്വായംഭുവാന്തരം&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;പ്രജാപതി രുചിയുടെയും പത്നി ആകുതിയുടെയും പുത്രനായ യജ്ഞന്‍ ആയിരുന്നു ഭഗവാന്‍റെ എഴാമത്തെ അവതാരം. സ്വയംഭൂവമനുവിന്‍റെ പരിവര്‍ത്തന സമയമാണദ്ദേഹത്തിന്‍റെ ഭരണകാലം. ഉപദേവന്മാരില്‍ അവിടുത്തെ പുത്രനായിരുന്ന യമനും മറ്റ് ഉപദേവന്മാരും അദ്ദേഹത്തിനെ ഭരണകാര്യങ്ങളില്‍ സഹായിച്ചിരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 13&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;അഷ്ടമേ മേരുദേവ്യാം തു&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നാഭേര്‍ജ്ജാ‍ത ഉരുക്രമഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദര്‍ശയന്‍ വര്‍ത്മ ധീരാണാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സര്‍വാശ്രമനമസ്കൃതം&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;എട്ടാമത്തെ അവതാരമായ ഋഷഭ മഹാരാജാവ്, നഭി മഹരാജാവിന്‍റെയും പത്നി മേരുവതിയുടെയും പുത്രനായിരുന്നു. പൂര്‍ണ്ണമായുള്ള ഇന്ദ്രിയ നിയന്ത്രണം വര്‍ണ്ണാശ്രമ ധര്‍മ്മങ്ങളുടെ പാലനം എന്നിവയിലേയ്ക്കുള്ള പാതയാണദ്ദേഹം ഈ അവതാരത്തിലൂടെ കാണിച്ചുകൊടുത്തത്, അതുവഴി പരിപൂര്‍ണ്ണത എന്താണെന്ന് ജീവാത്മക്കള്‍ക്ക് കാണിച്ചു കൊടുത്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 14&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഋഷിഭിര്‍‌യാചിതോ ഭേജേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നവമം പ്രാര്‍ഥിവം വപുഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദുഗ്ദ്ധേമാമോഷധീര്‍വിപ്രാ-&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സ്തേനായം സ ഉശത്തമഃ&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അല്ലയോ ബ്രാഹ്മണരേ, മുനിമാരുടെ പ്രാര്‍ത്ഥനകളുടെ ഫലമായി അവിടുന്ന് തന്‍റെ ഒന്‍പതാമത്തെ അവതാരത്തിലൂടെ ഒരു രാജാവിന്‍റെ(പൃഥു മഹരാജാവ്) ശരീരം സ്വീകരിയ്ക്കുകയും ഭൂമിയില്‍ കൃഷിയിറക്കി പലതരത്തിലുള്ള ഉല്പന്നങ്ങള്‍ കൊയ്തെടുത്തു, അക്കാരണത്താല്‍ തന്നെ ഭൂമി വളരെ സുന്ദരിയായും ആകൃഷ്ടയായും കാണപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 15&lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;രൂപം സ ജഗൃഹേ മാത്സ്യം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചാക്ഷുഷോദധിസം‌പ്ലവേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നാവ്യാരോപ്യ മഹീമയ്യാ-&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മപാദ്‌ വൈവസ്വതം മനും&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/strong&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ചക്ഷുസ മനുവിന്‍റെ കാലഘട്ടത്തിനുശേഷം എപ്പോഴാണോ ഇവിടെ പ്രളയം ബാധിച്ചത് ഈ ലോകം മുഴുവനും ജലത്തിനടിയില്‍ അകപ്പെട്ടുപോയി, അങ്ങനെ ഭഗവാന്‍ ഒരു മത്സ്യരൂപത്തില്‍ വന്ന് വൈവസ്വതമനുവിനെ സം രക്ഷിച്ച്, ഒരു നൌകയിലെടുത്തു വച്ചു. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 16&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;                                                              &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സുരാസുരാണാമുദധിം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മഥ്നതാം മന്ദരാചലം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദധ്രേ കമഠരൂപേണ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പൃഷ്ഠ ഏകാദശേ വിഭുഃ&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം &lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/strong&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;പതിനൊന്നാമത്തെ അവതാരമായി ഭഗവാന്‍ ഒരു ആമയുടെ രൂപം സ്വീകരിയ്ക്കുകയും അതിന്‍റെ പുറം ചട്ടയിന്മേല്‍ സുരന്മാരും അസുരന്മാരും ചേര്‍ന്ന് അമൃത് കടഞ്ഞെടുക്കുന്നതിന് വേണ്ടി മന്ധരാചല പര്‍വ്വതത്തെ ഉറപ്പിയ്ക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 17&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ധാന്വന്തരം ദ്വാദശമം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ത്രയോദശമമേവ ച&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;അപായയത്‌ സുരാനന്യാന്&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;‍മോഹിന്യാ മോഹയന്‍ സ്ത്രിയാ&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;br /&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;പന്ത്രണ്ടാമത്തെ അവതാരത്തില്‍ ഭഗവാന്‍ ധന്വന്തരിയായും പതിമൂന്നാമത്തേതില്‍ ഭഗവാന് അസുരന്മാരെ വശീകരിയ്ക്കുന്നതിനായി സുര സുന്ദരിയായ മോഹിനിയായും അവതരിച്ച് അമൃത് ദേവന്മാരെക്കൊണ്ട് പാനം ചെയ്യിയ്ക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 18&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചതുര്‍ദ്ദശം നാരസിംഹം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ബിഭ്രദ്ദൈത്യേന്ദ്രമൂര്‍ജ്ജിതം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദദാര കരജൈര്‍വക്ഷ-&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സ്യേരകാം കടകൃദ്യഥാ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;br /&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;പതിനലാമത്തെ അവതാരത്തില്‍ ഭഗവാന്‍ നരസിംഹമൂര്‍ത്തിയായി അവതരിയ്ക്കുകയും അസുരചക്രവര്‍ത്തിയും ബലവാനുമായ ഹിരണ്യകശിപുവിനെ ഒരു തച്ചന്‍ കരിമ്പുതണ്ടിനെ രണ്ടായി കീറിമുറിയ്ക്കുന്ന ലാഘവത്തോടെ തന്‍റെ നഖങ്ങള്‍കൊണ്ട് ഹിരണ്യകശിപുവിനെ രണ്ടായി മാന്തി പിളര്‍ന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 19&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പഞ്ചദശം വാമനകം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കൃത്വാऽഗാദധ്വരം ബലേഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പദത്രയം യാചമാനഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പ്രത്യാദിത്സുസ്ത്രിവിഷ്ടപം&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;br /&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പതിനഞ്ചാമത്തെ അവതാരത്തില്‍ ഭഗവാന്‍ കുള്ള ബ്രഹ്മണനായ വാമനനായി അവതരിയ്ക്കുകയും ബലി മഹാരാജാവ് ഒരുക്കിയ യാഗത്തില്‍ പങ്കെടുക്കുകയും ചെയ്തു. ത്രിലോകങ്ങളുടെയും അധിപനായ അദ്ദേഹം അതൊക്കെ ഹൃത്തിലൊതുക്കി വെറും മൂന്നടീ ഭൂമിയാണ് ദാനമായി യാചിച്ചത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 20&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;അവതാരേ ഷോഡശമേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പശ്യന്‍ ബ്രഹ്മദ്രുഹോ നൃപാന്&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;‍ത്രിസ്സപ്തകൃത്വഃ കുപിതഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നിക്ഷത്രാമകരോന്മഹീം&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഭഗവാന്‍റെ പതിനാറാമത്തെ അവതാരത്തില്‍ അവിടുന്ന് ക്ഷത്രിയ നിഗ്രഹത്തിനായി ഭൃഗുപതിയായി അവതരിയ്ക്കുകയും പതിനൊന്ന് പ്രാവശ്യം ക്ഷത്രിയ നിഗ്രഹം നടത്തുകയും ചെയ്തു. ക്ഷത്രിയര്‍ അഹംങ്കാരത്താല്‍ ശ്രേഷ്ഠരായ ബ്രഹ്മണരെ ഉപദ്രവിയ്ക്കാന്‍ തുടങ്ങിയപ്പോഴാണ് ഭഗവാന്‍ ഇങ്ങനെ ചെയ്തത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 21&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തതസ്സപ്തദശേ ജാതഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സത്യവത്യാം പരാശരാത്‌&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചക്രേ വേദതരോശ്ശാഖാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദൃഷ്ട്വാ പുംസോऽല്പമേധസഃ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="left"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അതിനുശേഷം തന്‍റെ പതിനേഴാമത്തെ അവതാരത്തിലൂടെ അവിടുന്ന്, ശ്രീ വ്യാസദേവനായി പരാശരമുനിയിലൂടെ സത്യവതിയുടെ ഗര്‍ഭത്തില്‍ പ്രവേശിയ്ക്കുകയും, വേദങ്ങളെ പലേ വിഭാഗങ്ങളായും ഉപ വിഭാഗങ്ങളായും വിഭജിയ്ക്കുകയും ചെയ്തു, സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണദ്ദേഹം ഇങ്ങനെ ചെയ്തത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 22&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നരദേവത്വമാപന്നഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സുരകാര്യചികീര്‍ഷയാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സമുദ്രനിഗ്രഹാദീനി&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചക്രേ വീര്യാണ്യതഃ പരം&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;div align="left"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;തന്‍റെ പതിനെട്ടമത്തെ അവതാരത്തില്‍ അവിടുന്ന് മര്യാദാ പുരുഷോത്തമനായ ശ്രീരാമനായി അവതരിച്ചു. ഉപദേവന്മാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായി അവിടുന്ന് അമാനുഷിക കഴിവുകള്‍ പ്രയോഗിയ്ക്കുകയും, ഭാരത സമുദ്രം കടന്ന് അവിടുന്ന് അസുര ചക്രവര്‍ത്തിയായ രാവണനെ നിഗ്രഹിയ്ക്കുകയും ചെയ്തു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 23&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഏകോനവിംശേ വിംശതിമേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വൃഷ്ണിഷു പ്രാപ്യ ജന്മനീ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;രാമകൃഷ്ണാവിതി ഭുവോ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഭഗവാനഹരദ്‌ഭരം&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;പത്തൊന്‍പതാമത്തെയും ഇരുപതാമത്തെയും അവതാരങ്ങളില്‍ ഭഗവാന്‍ സ്വയം കൃഷ്ണ ബലരാമന്മാരായി വൃഷ്ണികുലത്തില്‍(യദു കുലം) അവതരിച്ചു, പ്രസ്തുത അവതാരത്തിലൂടെ ഭഗവാന്‍ ലോകത്തിലെ പലേ പ്രശ്നങ്ങളും ദുരീകരിച്ചു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 24&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;തതഃ കലൌ സം‌പ്രവൃത്തേ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സമ്മോഹായ സുരദ്വിഷാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ബുദ്ധോ നാ മ്നാऽജനസുതഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കീകടേഷു ഭവിഷ്യതി&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;കലിയുഗാരംഭത്തില്‍ ഭഗവാന്‍ ഗയ എന്ന സ്ഥലത്ത് അജ്ഞനാപുത്രനായ ശ്രീബുദ്ധനായി അവതരിയ്ക്കേണ്ടിയിരിയ്ക്കുന്നു. ഈശ്വരവിശ്വാസികളില്‍ അസൂയാലുക്കളായവരെ ഉന്മൂലനം ചെയ്യുന്നതിനായിരിയ്ക്കും അവിടുത്തെ ആ ഉദ്യമം. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 25&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;അഥാസൌ യുഗസന്ധ്യായാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദസ്യുപ്രായേഷു രാജസു&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നിതാ വിഷ്ണുയശസോ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;നാ മ്നാ കല്‍ക്കിര്‍ജഗത്‌പതിഃ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;/strong&gt;&lt;br /&gt;അനന്തരം രണ്ടു യുഗങ്ങളുടെയും സന്ധി വേളയില്‍ സൃഷ്ടികര്‍ത്താവായ ഭഗവാന്‍ വിഷ്ണു യശന്‍റെ പുത്രനായി കല്‍ക്കിയായി അവതരിയ്ക്കും. അക്കാലത്ത് ഭൂമിയിലെ ഭരണകര്‍ത്താക്കളെല്ലാം തന്നെ കവര്‍ച്ചക്കരായി തരംതാഴുകയും ചെയ്യും. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 26&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;അവതാരാഹ്യസംഖ്യേയാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഹരേഃ സത്വനിധേര്‍ദ്വിജാഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യഥാऽവിദാസിനഃ കുല്യാഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സരസസ്സ്യുഃ സഹസ്രശഃ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;div align="left"&gt;&lt;br /&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം &lt;/strong&gt;&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;br /&gt;&lt;/strong&gt;അല്ലയോ ബ്രാഹ്മണരേ, ഒരിയ്ക്കലും വറ്റാത്ത നീരുറവകളില്‍ നിന്നുദ്ഭവിയ്ക്കുന്ന ചെറു നദികള്‍ കണക്കെ ഭഗവാന്‍റെ അവതാരങ്ങളും എണ്ണമറ്റതാണ് .&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 27&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഋഷയോ മനവോ ദേവാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മനുപുത്രാ മഹൌജസഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കലാഃ സര്‍വേ ഹരേരേവ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സപ്രജാപതയസ്തഥാ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;വളരെ ശക്തന്മാരായ ഋഷിവര്യരും, മനുക്കളും കൂടാതെ മനുവംശത്തില്‍ വരുന്ന മറ്റുള്ളവരും എല്ലാം ഭഗവാന്‍റെ തന്നെ തുല്യശക്തി പേറുന്ന വിഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണ് . പ്രജാപതികളും ഈ ഗണത്തില്‍ പ്പെടുന്നവരാണ് .&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 28&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഏതേ ചാംശകലാഃ പുംസഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;കൃഷ്ണസ്തു ഭഗവാന്‍ സ്വയം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഇന്ദ്രാരിവ്യാകുലം ലോകം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മൃഡയന്തി യുഗേ യുഗേ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;മുകളില്‍ പറഞ്ഞവരെല്ലാം തന്നെ ഭഗവാന്‍റെ ഭാഗങ്ങളോ ഭാഗഭാഗഥേയങ്ങളോ ആണെങ്കിലും ഭഗവാന്‍ ശ്രീ കൃഷ്ണനാണ് യഥാര്‍ത്ഥത്തില്‍ പരമ ദിവ്യോത്തമ പുരുഷന്‍. അസുരന്മാരാല്‍ സൃഷ്ടിയ്ക്കപ്പെടുന്ന കൌശലങ്ങള്‍ക്കൊക്കെയും പരിഹാരം കാണുന്നതിന് ഇവരും അതാത് ഗ്രഹങ്ങളില്‍ പ്രത്യക്ഷമാകുന്നു. ഭക്തവത്സനായ ഭഗവാന്‍ എല്ലായ്പ്പോഴും സുരന്മാരുടെ രക്ഷയ്ക്കായി അവതാരമെടുത്തുകൊണ്ടേയിരിയ്ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 29&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ജന്മ ഗുഹ്യം ഭഗവതോ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യ ഏതത്‌പ്രയതോ നരഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സായം പ്രാതര്‍ഗൃണന്‍ ഭക്ത്യാ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദുഃഖഗ്രാമാദ്‌വിമുച്യതേ&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഇത്തരത്തിലുള്ള ഭഗവാന്‍റെ അജ്ഞേയമായ പ്രത്യക്ഷപ്പെടലുകളെക്കുറിച്ച് ആരാണോ ശ്രദ്ധയോടെയും ഭക്തിയോടെയും പ്രഭാതത്തിലും പ്രദോഷത്തിലും അങ്ങയെ വഴ്ത്തി സ്തുതിയ്ക്കുന്നത് അക്കൂട്ടരെ ഭവസാഗരത്തില്‍ നിന്നും ഭഗവാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ സംരക്ഷിയ്ക്കുന്നതാണ് . &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 30&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഏതദ്രൂപം ഭഗവതോ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഹ്യരൂപസ്യ ചിദാത്മനഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മായാഗുണൈര്‍വിരചിതം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;മഹദാദിഭിരാത്മനി&lt;/span&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;/strong&gt;&lt;span style="font-size:130%;"&gt; &lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭഗവാന്‍റെ, ഈ പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന വിരാടസ്വരൂപം ഒരു സാമാന്യ സങ്കല്പം മാത്രമാണ്, ഭൌതികലോകത്തില്‍ പ്രത്യക്ഷമാകുന്ന ആ രൂപം വെറും ഭാവനാസൃഷ്ടം മാത്രവും. അല്പബുദ്ധികളുടെ (അവിശ്വാസികളുടെ) മുന്നില്‍ ഭഗവാന് രൂപമുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള ഒരുപായം മാത്രമാണത്. എന്നാല്‍ വാസ്ഥവത്തില്‍ ഭഗവാന് ഭൌതികമായൊരു നിയതരൂപമില്ല. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt; &lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 31&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;യതാ നഭസി മേഘൌഘോ&lt;br /&gt;രേണുര്‍ വ പാര്‍ത്ഥിവോ അനിലേ&lt;br /&gt;ഏവം ദൃഷ്ഠാരി ദൃശ്യത്വം&lt;br /&gt;ആരോപിതം അബൂദ്ധിഭിഃ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;മേഘങ്ങളും പൊടിപടലങ്ങളും കാറ്റില്‍ പറക്കുന്നു, എന്നാല്‍ അല്പബുദ്ധികളായവര്‍ പറയും ആകാശം മേഘങ്ങളെക്കൊണ്ടു നിറഞ്ഞതാണെന്നും വായു മലിനമാണെന്നും മറ്റും. അതുപോലെ അത്തരക്കാര്‍ ഭൌതിക ശാരീരിക കല്പനകളിലൂടെ ആത്മാശത്തെക്കുറിച്ചും നിരൂപിയ്ക്കുന്നു. &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 32&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അതഃ പരം യദ് അവ്യക്തം&lt;br /&gt;അവ്യൂഢ-ഗുണ-ബ്രിംഹിതം&lt;br /&gt;അദൃഷ്ടാശ്രുത-വസ്തുത്വത്&lt;br /&gt;സ ജീവോ യത് പുനര്‍-ഭാവഃ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഭഗവാന്‍റെ രൂപത്തെക്കുറിച്ചുള്ള ഇത്തരം സ്ഥൂല കല്പനകള്‍ക്കപ്പുറം അതി സൂക്ഷ്മവും, തനതായ രുപമില്ലാത്തതും, ഗോചരമല്ലാത്തതും, കേട്ടിട്ടില്ലത്തതും, അവതരിച്ചിട്ടില്ലത്തതുമായ മറ്റൊരു രുപം മുണ്ട്. ഈ സ്ഥൂലതയ്ക്കും ഉപരിയാണ് ജീവസത്തയുടെ രൂപം അല്ലെങ്കില്‍ അവയ്ക്ക് ജനിമൃതികളേ ഉണ്ടാകുമായിരുന്നില്ല.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 33&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;യത്രേമേ സദ്-അസദ്-രൂപേ&lt;br /&gt;പ്രതീസിദ്ധേ സ്വ-സം‌വിദ&lt;br /&gt;അവിദ്യാത്മനി കൃതേ&lt;br /&gt;ഇതി തദ് ബ്രഹ്മ-ദര്‍ശനം&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അങ്ങനെ എപ്പോഴാണോ ഒരു വ്യക്തി ആത്മസാക്ഷാത്കാരത്തിലൂടെ സൂക്ഷ്മവും സ്ഥൂലവുമായ ശരീരത്തിന് ആത്മാംശവുമായി ബന്ധമില്ല എന്ന് മനസ്സിലാക്കുന്നത് ആസമയത്ത് അയാള്‍ സ്വയം തനിയ്ക്കും ഭഗവാനും തമ്മില്‍ വ്യത്യാസമില്ല എന്ന് കാണുന്നു.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 34&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;യദി ഈശോപരാത ദേവി&lt;br /&gt;മായ വൈശരദി മതിഃ&lt;br /&gt;സമ്പന്ന ഏവേദി വിദുര്‍&lt;br /&gt;മഹീംനി സ്വേ മഹീയതേ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അധമോര്‍ജ്ജം നമ്മില്‍ അടങ്ങുകയാണെങ്കില്‍ ആ ജീവസത്തയ്ക്ക് ഭഗവാന്‍റെ ആശീര്‍വാദത്താല്‍ ജ്ഞാനാര്‍ജ്ജനം സാദ്ധ്യമാകുന്നു. കൂടാതെ വളരെ പെട്ടെന്ന് തന്നെ ആത്മസാക്ഷാത്കാരം കൈവരുകയും ശ്രേയസ്സില്‍ വര്‍ത്തിയ്ക്കുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 35&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഏവം ജന്മനി കര്‍മ്മണി&lt;br /&gt;ഹി അകര്‍തുര്‍ അഞ്ജനസ്യ ച&lt;br /&gt;വര്‍ണയന്തി സ്മ കവയോ&lt;br /&gt;വേദ-ഗുഹ്യാനി ഹൃത്-പതെഃ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അങ്ങനെ ജ്ഞാനിയായ മനുഷ്യന് ഇനിയും ജനിയ്ക്കാനിരിയ്ക്കുന്ന നിഷ്ക്രിയമായ ജീവസത്തകളുടെ ജനനത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിവരിയ്ക്കാന്‍ സാധിയ്ക്കുന്നു, അതൊക്കെ ഒരുപക്ഷെ വൈദിക സാഹിത്യങ്ങളില്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞു എന്ന് വരില്ല. ഭഗവാന്‍ നമ്മുടെ ഹൃത്തില്‍ വസിയ്ക്കുന്നത് കൊണ്ട് മാത്രമാണിങ്ങനെ സാധിയ്ക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 36&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ വ ഇദം വിശ്വം അമോഘ-ലീലഃ&lt;br /&gt;സൃജതി അവത്യ അത്തി ന സജ്ജതേ അസ്മിന്‍&lt;br /&gt;ഭൂതേഷു ചന്ദാര്‍ഹിത ആത്മ-തന്ത്രഃ&lt;br /&gt;സദ്-വര്‍ഗികം ജിഘ്രാതി സദ്-ഗുണേശഃ &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഭഗവാനേ, പഞ്ചേന്ദ്രിയങ്ങളുടെയും നാഥനായ അവിടുന്ന് ഷഢൈശ്വര്യങ്ങളാല്‍ സര്‍വ്വവ്യാപിയും അവിടുത്തെ ലീലകളൊക്കെയും കളംങ്കരഹിതവുമാകുന്നു. ലവലേശംപോലും അവിടുത്തെ സ്വയം ബാധിയ്ക്കാത്ത രീതിയില്‍ അങ്ങ് പ്രത്യക്ഷ പ്രപഞ്ചത്തിന്‍റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ യഥാവിധി നടപ്പില്‍ വരുത്തുന്നു. എല്ലാ ജീവത്മാവിന്റ്റെയും ഉള്ളില്‍ സ്ഥിതി ചെയ്യുന്ന അവിടുന്ന് എല്ലായ്പ്പോഴും സ്വതന്ത്രനുമാണ് .&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 37&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ന ചാസ്യ കസ്ചിന്‍ നിപുണേന ധാതുര്‍&lt;br /&gt;അവൈതി ജന്തുഃ കുമനീശ ഉതിഃ&lt;br /&gt;നാമാനി രൂപാണി മനോ-വചോഭിഃ&lt;br /&gt;ശാന്തന്വതോ നാത-ചാര്യം ഇവജ്ന &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഒരു നാടകത്തിലേ അഭിനേതാവിനെപ്പോലെ നടമാടുന്ന ഭഗവാന്‍റെ ആത്മീയരൂപത്തെയും, നാമങ്ങളെയും ലീലകളെയും ഒന്നും തന്നെ അല്പ ബുദ്ധികളായവര്‍ക്ക് മനസ്സിലാകുകയില്ല, മാത്രവുമല്ല അത്തരം കാര്യങ്ങളവര്‍ക്ക് വാക്കിലൂടെയോ ചിന്തയില്‍ക്കുടിയോ പോലും അനുവര്‍ത്തിയ്ക്കുക സാദ്ധ്യവുമല്ല.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 38&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;സ വേദ ധാതുഃ പദവീം പരസ്യ&lt;br /&gt;ദുരാന്ത-വീര്യസ്യ രഥാങ-പാനേഃ&lt;br /&gt;യൊ അമയായ ശാന്തതായാനുവൃത്യ&lt;br /&gt;ഭജേത തത്-പാദ-സരോജ-ഗന്ധം &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരിയ്ക്കലും മാറ്റിവയ്ക്കാത്ത, അനര്‍ഗ്ഗളം തുടരുന്ന പരോപകാരപ്രദമായ ഭക്തിയുത പാദാനുസേവനം അതിനു മാത്രമേ കരങ്ങളില്‍ രഥചക്രം ധരിച്ച പ്രപഞ്ച സൃഷ്ടാവായ ഭഗവാനെ പൂര്‍ണൈശ്വര്യങ്ങളാലും, പൂര്‍ണ്ണ ശക്തിയിലും ആത്മീയ വിധാനത്തിലും വീക്ഷിയ്ക്കാന്‍ സാധിയ്ക്കുകയുള്ളൂ.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 39&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അതേഹ ധന്യ ഭഗവന്ത ഇത്തം&lt;br /&gt;യദ് വസുദേവേ അഖില-ലോക-നാഥേ&lt;br /&gt;കുര്‍വന്തി സര്‍വ്വാത്മകം ആത്മ-ഭാവം&lt;br /&gt;ന യത്ര ഭൂയഃ പരിവര്‍ത്ത ഉഗ്രഃ &lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഈ ലൌകിക ലോകത്തില്‍ ഇത്തരം സംശയങ്ങളിലൂടെ മുന്നേറുന്നവര്‍ക്ക് മാത്രമേ ജീവിതവിജയം കൈവരിച്ച് പൂര്‍ണ്ണമായും കാര്യങ്ങളെ ഗ്രഹിച്ച് മുന്നേറുവാന്‍ സാധിയ്ക്കുകയുള്ളൂ, കൂടാതെ ഇത്തരം അന്വേഷണങ്ങള്‍ നമ്മെ ആദ്ധ്യാത്മിക ഹര്‍ഷോന്മാദത്തിലേയ്ക്ക് നയിയ്ക്കുകയും അത്തരത്തിലുള്ള ഒരു ചര്യയിലൂടെ സഞ്ചരിയ്ക്കുന്ന ജീവാത്മാവിനെ ഭഗവാന്‍ ഭയാനകമായ ജനിമൃതികളാകുന്ന ആവൃത്തി ചക്രത്തില്‍ നിന്നും പരിപൂര്‍ണ്ണ മുക്തി നല്‍കുമെന്ന് ഭഗവാന്‍ ആവര്‍ത്തിച്ചുറപ്പിയ്ക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 40&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;ഇദം ഭാഗവതം നാമ&lt;br /&gt;പൂരണം ബ്രഹ്മ-സമ്മിതം&lt;br /&gt;ഉത്തമ-ശ്ലോക-ചരിതം&lt;br /&gt;ചകര ഭഗവാന്‍ ഋഷിഃ&lt;br /&gt;നിഃശ്രേയസയ ലോകസ്യ&lt;br /&gt;ധന്യം സ്വസ്തി-അയനം മഹത്&lt;/span&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ശ്രീമദ് ഭാഗവതം ഭഗവാന്‍റെ സാഹിതീയ അവതാരങ്ങളില്പ്പെടുന്നു, കൂടാതെ അത് സാരഗ്രഹണം ചെയ്തിരിയ്ക്കുന്നത് ഭഗവാന്‍റെ തന്നെ അവതാരമായ ശ്രീല വ്യാസദേവനും. എല്ലാ ജനങ്ങളുടെയും ആത്യന്തികമായ നന്മ ഉദ്ദേശിച്ചുള്ളതാണീ ഗ്രന്ഥം, കൂടാതെ ഇത് പരമാനന്ദവും, പരിപൂര്‍ണ്ണതയും അതിലുപരി ജീവിത വിജയവും നേടിത്തരുന്നു.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 41&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;തദ് ഇദം ഗ്രഹായം അശ&lt;br /&gt;സൂതം അത്മവതം വരം&lt;br /&gt;സര്‍വ്വ-വേദേതിഹാസനം&lt;br /&gt;സാരം സാരം സമുദ്ദൃതം&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;എല്ലാ വൈദിക സാഹിത്യങ്ങളുടെയും പ്രപഞ്ച ചരിത്രങ്ങളുടെയും സത്തയെടുത്തതിനുശേഷം ശ്രീല വ്യാസദേവന്‍ ഈ ജ്ഞാനസാക്ഷാത്കാരത്തെ ആത്മസാക്ഷാത്കാരം ലഭിച്ചവരില്‍ ഏറ്റവു നിപുണനായ തന്റ്റെ പുത്രനായ ശ്രീല ശുകദേവ ഗോസ്വാമിയ്ക്ക് കൈമാറുകയാണുണ്ടായത്.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 42&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;സ തു സംശ്രവായം അശ&lt;br /&gt;മഹാരാജം പരീക്ഷിതം&lt;br /&gt;പ്രായോപവിഷ്ടം ഗംഗായം&lt;br /&gt;പരിതം പരമര്‍ഷിഭിഃ&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;വ്യാസ പുത്രനായ ശുകദേവ ഗോസ്വാമി, തനിയ്ക്ക് ലഭിച്ച ഭാഗവതത്തെ ഗംഗാതടത്തില്‍ തന്‍റെ മരണവും കാത്ത് മുനിമാരുടെ നടുവില്‍ നീരാഹാര വ്രതം അനുഷ്ഠിയ്ക്കുന്ന മഹാനായ ചക്രവര്‍ത്തി പരീക്ഷിത്തിന് കൈമാറി.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 43&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;കൃഷ്ണേ സ്വ-ധാമോപഗതേ&lt;br /&gt;ധര്‍മ്മ-ജ്ഞാനാദിഭിഃ സഹ&lt;br /&gt;കാലൌ നഷ്ട-ദൃഷം ഏശ&lt;br /&gt;പുരാണാര്‍ക്കോ അധുനോദിതഃ&lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;/strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഈ ഭാഗവത പുരാണം സൂര്യനെ പോലെ പ്രശോഭിതമാണ്, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്‍റെ ധാമത്തിലേയ്ക്ക് ജ്ഞാനധര്‍മ്മാദികളോടൊപ്പം തിരിച്ചു പോയതിനുശേഷം ആവിര്‍ഭവിച്ചതാണിത്. കലിയുടെ ഉഗ്രപ്രഭാവത്താല്‍ ജ്ഞാനാന്ധത ബാധിച്ച് ഉള്‍ക്കാഴ്ച നഷ്ടമായ വ്യക്തികള്‍ക്ക് ഈ പുരാണത്തില്‍ നിന്ന് പ്രകാശം പകരാന്‍ സാധിയ്ക്കും.&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 44&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="center"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;തത്ര കീര്‍തയതോ വിപ്ര&lt;br /&gt;വിപ്രാര്‍ശേര്‍ ഭൂരി-തേജസഃ&lt;br /&gt;അഹം ചാദ്ധ്യാഗമം തത്ര&lt;br /&gt;നിവിസ്തസ് തദ്-അനുഗ്രഹാത്&lt;br /&gt;സോ അഹം വഃ ശ്രവയിശ്യാമി&lt;br /&gt;യദാദിതം യത-മതി &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;div align="justify"&gt;&lt;br /&gt;&lt;/span&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;strong&gt;&lt;div align="justify"&gt;&lt;br /&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;അല്ലയോ ജ്ഞാനികളായ ബ്രാഹ്മണരേ, എപ്പോഴാണോ ശുകദേവ ഗോസ്വാമി ഗംഗാതടത്തില്‍ വച്ച് പരീക്ഷിത് ചക്രവര്‍ത്തിയുടെ സാമീപ്യത്താല്‍ ഭാഗവതം ഉരുവിട്ടത് ഞാനത് സശ്രദ്ധം ശ്രവിയ്ക്കുകയായിരുന്നു, അങ്ങനെ അദ്ദേഹത്തിന്‍റെ കൃപയാല്‍ ആ മഹാനും ശക്തനുമായ സന്യാസി വര്യനില്‍ നിന്നും നമുക്ക് ഭാഗവതം പഠിയ്ക്കാന്‍ സാധിച്ചു. നാമിപ്പോള്‍ അതെ രീതിയില്‍ നമ്മുടെ സാക്ഷാത്കാരങ്ങളിലൂടെ നിങ്ങളെ കേള്‍പ്പിയ്ക്കാന്‍ പോകുകയാണ്. &lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;em&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/em&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;em&gt;&lt;strong&gt;&lt;/strong&gt;&lt;/em&gt;&lt;/span&gt;&lt;/div&gt;&lt;div align="justify"&gt;&lt;span style="font-size:130%;"&gt;&lt;span style="font-size:85%;"&gt;&lt;em&gt;&lt;strong&gt;ഭക്തി വേദാന്ത സ്വാമിയാല്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ശ്രീമദ് ഭാഗവതത്തിന്‍റെ ഒന്നാം സ്കന്ധത്തിലെ അദ്ധ്യായം മൂന്നിലെ ശ്ലോകങ്ങളുടെ മലയാള വിവര്‍ത്തനം ഇവിടെ പൂര്‍ണ്ണമാകുന്നു.&lt;br /&gt;&lt;/div&gt;&lt;/strong&gt;&lt;/em&gt;&lt;/span&gt;&lt;/span&gt;&lt;div align="justify"&gt;&lt;/div&gt;&lt;div align="justify"&gt;&lt;br /&gt;&lt;/div&gt;&lt;div align="justify"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-1247217735959550803?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/1247217735959550803/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=1247217735959550803' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1247217735959550803'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1247217735959550803'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/1-3.html' title='ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:3'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_GcvnURv53Rc/RgzDaV1ER8I/AAAAAAAAAB0/EZ82qhtlv58/s72-c/SP47.jpg' height='72' width='72'/><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-605995881147599126</id><published>2007-03-29T06:06:00.000-07:00</published><updated>2007-03-29T06:27:17.413-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:4.ബദ്ധാത്മാവിന്‍റെ ന്യൂനതകള്‍</title><content type='html'>&lt;div align="center"&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:85%;"&gt;തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!! &lt;/span&gt;&lt;/em&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;/em&gt;&lt;/strong&gt; &lt;/div&gt;&lt;div align="center"&gt; &lt;/div&gt;&lt;div align="center"&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:85%;"&gt;&lt;/span&gt;&lt;/em&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;പതിതനെന്നിരിയ്ക്കെത്തന്നെ നമുക്ക് ഒരുപാട് പരിമിതികളുണ്ട്. ഒരു ബദ്ധനായ ജീവാത്മാവിനെ പ്രധാനമായും നാല് ന്യൂനതകള്‍ ഉണ്ടാവാമെന്നാണ് വൈദിക ശാസ്ത്രം പറയുന്നത്.&lt;br /&gt;&lt;br /&gt;*അപക്വമായ ഇന്ദ്രിയങ്ങളാണതിലൊന്ന്&lt;strong&gt;&lt;em&gt;(കാരണാപതവം )&lt;/em&gt;&lt;/strong&gt; : നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കൊക്കെ തന്നെ പലേ പരിമിതികളും ഉണ്ട്, അതുകൊണ്ട് തന്നെ നാം വളരെ എളുപ്പത്തില്‍ വഞ്ചിതരാകുന്നു. കലിയുഗത്തില്‍ വഞ്ചന വളരെ സാധാരണമായിക്കൊണ്ടിരിയ്ക്കുകയാണ് .&lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;br /&gt;&lt;span style="font-size:130%;"&gt;*വ്യാമോഹം അല്ലെങ്കില്‍ മിഥ്യാബോധമാണ് (പ്രമാദം) ഇനിയൊന്ന്: യഥാര്‍ത്ഥമല്ലാത്ത ഒന്നിനെ യാഥാര്‍ത്ഥ്യമായി കരുതുക. മിന്നുന്നതെല്ലാം പൊന്നല്ല എന്ന പഴംചൊല്ലാണിവിടെ ഓര്‍മ്മിച്ചു പോകുന്നത്.&lt;br /&gt;&lt;br /&gt;*തെറ്റുകളാണ് (ഭ്രമം) മറ്റൊന്ന്: തെറ്റുകള് മനുഷ്യ സഹജമാണെന്ന് നമുക്കെല്ലവര്‍ക്കും അറിവുള്ളതാണ് .&lt;br /&gt;&lt;br /&gt;*ചതി (വിപ്രലിപ്സം) യാണ് അവസാനത്തേത്: നാം എന്തല്ലയോ അതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ നാം പ്രചരിപ്പിയ്ക്കുന്ന തെറ്റിനെയാണത് സൂചിപ്പിയ്ക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-605995881147599126?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/605995881147599126/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=605995881147599126' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/605995881147599126'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/605995881147599126'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/4.html' title='ചര്‍വ്വിത ചര്‍വ്വണം:4.ബദ്ധാത്മാവിന്‍റെ ന്യൂനതകള്‍'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-3461382658986370988</id><published>2007-03-26T23:52:00.000-07:00</published><updated>2007-03-29T06:04:58.675-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:3.ജ്ഞാന പന്ഥാവ്</title><content type='html'>&lt;div align="center"&gt;&lt;em&gt;&lt;strong&gt;തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!&lt;/strong&gt;&lt;/em&gt; &lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഒരുവിഷയം ആധികാരികമായി ചര്‍ച്ചചെയ്യപ്പെടുമ്പോള്‍ നാം അറിഞ്ഞിരിയ്ക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട വാദമുഖം ജ്ഞാനത്തിന്‍റെ ആധാര ശിലയെ ഉറപ്പിയ്ക്കലാണ് അല്ലെങ്കില്‍ ആ ഉറവിടത്തെ കണ്ടെത്തലാണ്. &lt;a href="http://2.bp.blogspot.com/_GcvnURv53Rc/RgjCDSEidDI/AAAAAAAAABs/lD6tqtA_7zo/s1600-h/gurukulam.jpg"&gt;&lt;img id="BLOGGER_PHOTO_ID_5046496744114910258" style="FLOAT: right; MARGIN: 0px 0px 10px 10px; WIDTH: 111px; CURSOR: hand; HEIGHT: 162px" height="190" alt="" src="http://2.bp.blogspot.com/_GcvnURv53Rc/RgjCDSEidDI/AAAAAAAAABs/lD6tqtA_7zo/s400/gurukulam.jpg" width="144" border="0" /&gt;&lt;/a&gt;അങ്ങനെയാണെങ്കില്‍ മാത്രമേ ആ അറിവിനെ നമുക്ക് വേണ്ടയിടത്ത് പ്രയോജനപ്പെടുത്തുന്നതിനും മറ്റുള്ളവര്‍ക്ക് പകര്‍ന്ന് കൊടുക്കുന്നതിനും സാധിയ്ക്കുകയുള്ളൂ, അല്ലെങ്കില്‍ അവയോക്കെ വെറും സംശയങ്ങളായി അവശേഷിയ്ക്കുകയേയുള്ളൂ. ജീവഗോസ്വോമി തന്‍റെ &lt;em&gt;&lt;strong&gt;സത്-സന്ദര്‍ഭ&lt;/strong&gt;&lt;/em&gt; എന്ന ഗ്രന്ഥത്തില്‍ ജ്ഞാനാര്‍ജ്ജനത്തിനുള്ള പത്ത് വ്യത്യസ്തങ്ങളായ വഴികള്‍ ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്: പരമ്പരയായി കൈമാറികിട്ടുന്നത്, ചരിത്രത്തില്‍ നിന്ന് ലഭിയ്ക്കുന്നത്, ഊഹങ്ങളില്‍ നിന്ന് മെനഞ്ഞെടുക്കുന്നത്, താരതമ്യത്തിലൂടെ ലഭിയ്ക്കുന്നത്, സാധ്യതകളില്‍ നിന്നുളവാകുന്നത്, യുക്തിയിലൂടെ ഉരുത്തിരിയുന്നത് എന്നിങ്ങനെ. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ഇവയെല്ലാം കൂടി നമുക്ക് താഴെപ്പറയുന്ന മൂന്ന് രീതികളില്‍ സംക്ഷേപിയ്ക്കാം:&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;പ്രത്യക്ഷം: പഞ്ചേന്ദ്രിയങ്ങളിലൂടെ നേരിട്ട് നേടുന്ന അറിവുകളെയാണ് ഈ വിഭാഗത്തിലുള്‍പ്പെടുത്തിയിരിയ്ക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;br /&gt;അനുമാനം: മനസ്സിന്‍റെ അനുമാനങ്ങളിലൂടെ നാം എത്തിച്ചേരുന്ന നിഗമനങ്ങളുള്‍ക്കൊള്ളുന്ന അറിവ്. &lt;em&gt;&lt;strong&gt;&lt;span style="font-size:100%;"&gt;അനു&lt;/span&gt;&lt;/strong&gt;&lt;/em&gt; എന്നാല്‍ &lt;em&gt;&lt;strong&gt;&lt;span style="font-size:100%;"&gt;പിന്തുടരുക&lt;/span&gt;&lt;/strong&gt;&lt;/em&gt; എന്നും &lt;strong&gt;&lt;em&gt;&lt;span style="font-size:100%;"&gt;മാനം&lt;/span&gt;&lt;/em&gt;&lt;/strong&gt; എന്നാല്‍ &lt;em&gt;&lt;strong&gt;&lt;span style="font-size:100%;"&gt;മനസ്സ്&lt;/span&gt; &lt;/strong&gt;&lt;/em&gt;എന്നുമാണര്‍ത്ഥം.&lt;br /&gt;&lt;br /&gt;ശബ്ദം: ആധികാരികമായ പ്രമാണങ്ങളില്‍ നിന്ന് (ശബ്ദപ്രമാണങ്ങളിലൂടെ) ലഭിയ്ക്കുന്നവ.&lt;br /&gt;&lt;br /&gt;വൈദികമാനങ്ങളുടെ അടിസ്ഥാനത്തില്‍:ഭൌതിക ലോകത്തിന് ലഭിച്ചിട്ടുള്ള ലഘുഗ്രന്ഥമാണ്(ലഘുലേഖകള്‍) വേദങ്ങള്‍. സൃഷ്ടികര്‍ത്താവിന് തന്‍റെ സൃഷ്ടിയെക്കുറിച്ച് നന്നായറിയാം, അതുകൊണ്ട് തന്നെ പ്രേരകമായ(സ്വപ്രയത്നത്താലുളവാകുന്നത്)അല്ലെങ്കില് അനുമേയമായ(പരമ്പരയായി തുടര്‍ന്നു വരുന്ന) ജ്ഞാനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അതു ശ്രവണത്തിലൂടെ സ്വീകരിയ്ക്കുന്നത് നല്ലതു തന്നെ പക്ഷെ അവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആ ജ്ഞാനം വരുന്നവഴിയാണ് അല്ലെങ്കില്‍ പരമ്പരയെയാണ് .നമുക്ക് പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും ആചാര്യവപുക്കള്‍ കൈമാറിയ അതേ ജ്ഞാനത്തില്‍ തന്നെ എത്തിച്ചേരാന്‍ സാധിയ്ക്കും എന്നാല്‍ അതിനെടുക്കുന്ന സമയം വളരെ വലുതാണ് . ആയതിനാല്‍ സമയലാഭത്തിനായി നമുക്ക് ഇത്തരം ശരിയായിട്ടുള്ള പരമ്പരയില്‍ വരുന്ന അചാര്യന്മാരെ ജ്ഞാനാര്‍ജ്ജനത്തിനായി സമീപിയ്ക്കാവുന്നതാണ് .വൈദികജ്ഞാനം അപൌരുഷേയം എന്നാണറിയപ്പെടുന്നത് അതായത് മാനുഷിക തലത്തിനും അപ്പുറം സ്ഥിതിചെയ്യുന്നത്. കൂടാതെ വേദങ്ങളെ പ്രത്യക്ഷ പ്രമാണങ്ങളായാണ് സ്വീകരിയ്ക്കപ്പെട്ടിരിയ്ക്കുന്നതും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-3461382658986370988?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/3461382658986370988/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=3461382658986370988' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/3461382658986370988'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/3461382658986370988'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/blog-post_7900.html' title='ചര്‍വ്വിത ചര്‍വ്വണം:3.ജ്ഞാന പന്ഥാവ്'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_GcvnURv53Rc/RgjCDSEidDI/AAAAAAAAABs/lD6tqtA_7zo/s72-c/gurukulam.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-7786748778152032115</id><published>2007-03-26T03:48:00.000-07:00</published><updated>2007-03-27T00:11:24.487-07:00</updated><title type='text'>സായന്തനം</title><content type='html'>&lt;div align="center"&gt;&lt;a href="http://1.bp.blogspot.com/_GcvnURv53Rc/RgeuCSEidCI/AAAAAAAAABk/HDWJIWFgYGU/s1600-h/7art-00015_goa-evening-sun.jpg"&gt;&lt;img id="BLOGGER_PHOTO_ID_5046193261725774882" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_GcvnURv53Rc/RgeuCSEidCI/AAAAAAAAABk/HDWJIWFgYGU/s400/7art-00015_goa-evening-sun.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;span style="font-size:130%;"&gt;അമ്മതന്‍ നെഞ്ചിലെ താരിളം തെന്നലായ്&lt;br /&gt;ചന്ദ്രിക ചാര്‍ത്തിന്‍റെ കുളിര്‍മകള്‍ ചൂടുന്ന&lt;br /&gt;സായന്തനത്തിനിന്നെന്തുപറ്റി?&lt;br /&gt;&lt;br /&gt;ആരോടു മോതാതെ മാനസ പൊയ്കയില്‍&lt;br /&gt;സ്വപ്നം നിറയ്ക്കുന്ന മാലാഖ പ്പെണ്ണിന്‍റെ&lt;br /&gt;ദുഃഖങ്ങളൊക്കെ കേട്ടുവോ നീ?&lt;br /&gt;&lt;br /&gt;ചാഞ്ചാടിയാടുന്ന താത്തിരിക്കുട്ടിയെ&lt;br /&gt;തിത്തന്നം ചാടീച്ച വാദ്യാരുകോലം&lt;br /&gt;വഴിപിഴപ്പിയ്ക്കുന്ന കഥയറിഞ്ഞോ നീ?&lt;br /&gt;&lt;br /&gt;കാല്പവന്‍ പൊന്നൊന്ന് കണ്ണില്‍ തെളിയാഞ്ഞ്&lt;br /&gt;ആട്ടിയൊടിയ്ക്കുന്ന കൊച്ചമ്മ വര്‍ഗ്ഗം&lt;br /&gt;ആരുമറിയാതെ മദിയ്ക്കുന്ന കണ്ടോ നീ?&lt;br /&gt;&lt;br /&gt;മുന്നില്‍ കുതിയ്ക്കുന്ന അധികാര വര്‍ഗ്ഗത്തിന്‍&lt;br /&gt;നാവിന്‍ തുമ്പത്തെ വാള്‍മുന കണ്ടിട്ട്&lt;br /&gt;പിന്നില്‍ കുത്തുന്നോരശരീരി കേട്ടോ നീ?&lt;br /&gt;&lt;br /&gt;നക്ഷത്ര ലോകത്തെ നാഗസുന്ദരിയാളവള്‍&lt;br /&gt;വാര്‍ദ്ധക്യം വന്നതിന്‍ കദന കഥ പാടിയ&lt;br /&gt;മിന്നും ശരീരം കൊഴിയുന്ന കണ്ടോ നീ?&lt;br /&gt;&lt;br /&gt;യക്ഷികള്‍ യക്ഷികള്‍ ലോകത്തിന്‍ നാഥരിവര്‍&lt;br /&gt;യക്ഷികുലങ്ങള്‍ സൃഷ്ടീയ്ക്കുന്നവരുടെ&lt;br /&gt;മാളോരു പാടിയ വായ്പ്പാട്ട് കേട്ടോ നീ?&lt;br /&gt;&lt;br /&gt;രാഷ്ട്രങ്ങളില്‍ രാഷ്ട്രതന്ത്രം പ്രയോഗിച്ച-&lt;br /&gt;രാഷ്ട്രീയ മേല്ക്കോയ്മ പാറിപറപ്പിച്ച&lt;br /&gt;രാഷ്ട്ര തന്ത്രജ്ഞന്‍റെ പിന്‍പുറം കണ്ടോ നീ?&lt;br /&gt;&lt;br /&gt;ഇന്നലെ വീശിയ കാറ്റിന്‍റെ ഗതിയതില്‍&lt;br /&gt;പൂമണം പോയിട്ട് രൂക്ഷഗന്ധം വമിച്ച്&lt;br /&gt;ആടിതിമിര്‍ത്തൊരു കാറ്റിനെ കണ്ടോ നീ?&lt;br /&gt;&lt;br /&gt;അല്ലെങ്കിലെന്താണ് ചൊല്ലുക സന്ധ്യേ നീ&lt;br /&gt;രാത്രിയാം കാമനെ കാണുന്ന ഈ വേള&lt;br /&gt;കരളലിയിയ്ക്കുന്ന ദൈന്യമാംമീ ഭാവം!!&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-7786748778152032115?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/7786748778152032115/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=7786748778152032115' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7786748778152032115'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/7786748778152032115'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/blog-post_26.html' title='സായന്തനം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_GcvnURv53Rc/RgeuCSEidCI/AAAAAAAAABk/HDWJIWFgYGU/s72-c/7art-00015_goa-evening-sun.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4180451769127653386</id><published>2007-03-25T01:03:00.000-07:00</published><updated>2007-03-31T03:10:14.156-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:2.പരമ സത്യം‍‍-ഒരന്വേഷണം</title><content type='html'>&lt;em&gt;&lt;strong&gt;തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!&lt;/strong&gt;&lt;/em&gt;&lt;br /&gt;&lt;em&gt;&lt;/em&gt;&lt;br /&gt;&lt;span style="font-size:130%;"&gt;1.പരമ സത്യത്തെ മനസ്സിലാക്കുന്നതിനുള്ള സൂചനകള്‍ എന്തൊക്കെയാണ്? അല്ലെങ്കില്‍ അതിന്‍റെ ആവശ്യകത എന്താണ്? ഭഗവദ് ഗീതയില്‍ കൃഷ്ണന്‍ പറയുന്നു:‘പരമസത്യത്തെ തേടിയുള്ള തത്വികമായ അന്വേഷണം” അത് പണ്ഡിത ലക്ഷണങ്ങളിലൊന്നാണ്(ഭ.ഗീ:13:12). ബ്രഹ്മ ജിജ്ഞാസ അല്ലെങ്കില്‍ പരമ സത്യത്തെ തേടിയുള്ള അന്വേഷണം ഒരുവനെ ഈശ്വരനിലേയ്ക്ക് നയിയ്ക്കുന്നു എന്നും പക്ഷെ അത് ബഹൂനാം ജന്മനാം അന്തെ, പല ജന്മങ്ങള്‍ക്കുശേഷം ആയിരിയ്ക്കാമെന്നും ഗീത പറയുന്നുണ്ട്.&lt;br /&gt;&lt;br /&gt;2.താത്കാലികമായ ഭൌതിക വസ്തുക്കളില്‍ നിന്നും കരഗത മാകുന്ന ആനന്ദം കേവലം നൈമിഷികം മാത്രമാകുന്നു, എന്നാല്‍ പരമ സത്യത്തില്‍ നിന്നുളവാകുന്ന ആനന്ദം സ്ഥായിയാണ് . നാം ആരാണെന്ന് മനസ്സില്ലാക്കാത്തിടത്തോളം അല്ലെങ്കില്‍ എന്താണിവിടെ നടക്കുന്നതെന്നറിയാത്തിടത്തോളം നമുക്ക് സംതൃപ്തി എന്നത് കിട്ടാക്കനിയാവുകയും ബദ്ധതയില്പ്പെട്ട് നട്ടം തിരിയേണ്ടതായും വരുന്നു. എല്ലാവരും പ്രയത്നിയ്ക്കുന്നത് പൂര്‍ണ്ണത കൈവരിയ്ക്കുവാനാണ് അല്ലെങ്കില്‍ അവിടേയ്ക്ക് എത്തിച്ചേരുവാനാണ്. ആത്മീയ ലോകത്തുള്ള ജീവിതമാണ് പരിപൂര്‍ണ്ണതയുടെ ആത്യന്തികമായ ലക്ഷ്യം. എന്നാല്‍ അത് കൈവരിയ്ക്കുന്നതിന് പരമസത്യത്തെക്കുറിച്ചുള്ള അറിവ് അത്യന്താപേക്ഷിതവുമാണ് .&lt;br /&gt;&lt;br /&gt;3.യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയലാണ് എപ്പോഴും നല്ലത്. സംശയനിവാരണം നടത്തുമ്പോള്‍ പോലും നമ്മളാരും തെറ്റിലേയ്ക്ക് അല്ലെങ്കില്‍ മായയിലേയ്ക്ക് വ്യതിചലിയ്ക്കപ്പെടാന്‍ ആഗ്രഹിയ്ക്കുന്നില്ല. അല്ലെങ്കില്‍ അങ്ങനെ ചെയ്യാന്‍ നാമാരോടും ആവശ്യപ്പെടുന്നുമില്ല.&lt;br /&gt;ഈ ഭൌതിക ലോകത്തില്‍ രണ്ടു തരത്തിലുള്ള ആള്‍ക്കരാണ് നിത്യാനന്ദം അനുഭവിയ്ക്കുന്നത്, ഒന്ന് പൂര്‍ണ്ണമായും മായയിലിരിക്കുന്ന ഭ്രാന്തനും ഇനിയൊന്ന് തികച്ചും ജ്ഞാനാര്‍ജ്ജനത്താല്‍ പ്രബുദ്ധത കൈവരിച്ച യോഗിയും.&lt;br /&gt;&lt;br /&gt;4.ഭൌതിക തലത്തില്‍ പോലു ജ്ഞാനി സന്തോഷവാനാണ് , തന്‍റെ ലക്ഷ്യ്മെന്താണെന്ന് അയാള്‍ക്ക് നന്നായറിയാമായിരിയ്ക്കും. അതില്‍ നിന്നവന്‍ ഒരിയ്ക്കലും വ്യതിചലിയ്ക്കുന്നില്ല, അഥവാ സ്വല്പം വഴി പിഴച്ചാല്‍ തന്നെ പെട്ടെന്നത് മനസ്സിലാക്കി തിരിച്ചു വരുന്നു. അജ്ഞത എല്ലായ്പ്പോഴും വിനകളെ വരുത്തിവയ്ക്കുന്നു.&lt;br /&gt;&lt;br /&gt;5.തെറ്റായ അടിസ്ഥാനത്തില്‍ രൂപപ്പെടുന്ന ഒരു ഗണിത വാക്യം തെറ്റായ ഫലം തരുന്നത് പോലെ ഇഹലോകത്തെക്കുറിച്ച് നമുക്ക് തെറ്റായ ഒരു മാനദണ്ഡമാണുള്ളതെങ്കില്‍ ജീവിതത്തില്‍ നാം ചിന്തിച്ചുറപ്പിയ്ക്കേണ്ട കാര്യങ്ങള്‍, അതായത് നാം ആരാണ് ? ഇവിടെ നമ്മുടെ കര്‍ത്തവ്യങ്ങളെന്തൊക്കെയാണ് ? ഇത്തരം ചോദ്യങ്ങള്‍ക്കൊക്കെ നാം തെറ്റായ ആശയങ്ങളിലായിരിയ്ക്കും നമ്മുടെ ചിന്താധാരയിലൂടെ ചെന്നെത്തുന്നത്. സത്യത്തിനോടുള്ള നമ്മുടെ സാമീപ്യം നമ്മുടെ പ്രവൃത്തികളെ മുഴുവാനായും സ്വധീനിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;6.സനാതനമായ പ്രപഞ്ച സത്യങ്ങളില്‍ കെട്ടിപ്പടുക്കുന്ന ജീവിതം ശിലാ നിര്‍മ്മിതമായൊരു ഗൃഹം പോലെ ഉറപ്പേറിയതാകും; എന്നാല്‍ താത്കാലികമായ, സാഹചര്യങ്ങളുടെ ബദ്ധതയില്‍ അഥവാ മായയിലധിഷ്ഠിതമായ സത്യങ്ങളിലുള്ള ജീവിതം മണലാല്‍ നിര്‍മ്മിതമായ സൌധങ്ങള്‍മാതിരി ക്ഷണികമാണ്. അപ്പോള്‍ സ്ഥായിയാത് ഏതാണെന്ന് നിങ്ങള്‍ തന്നെ ഒന്ന് ചിന്തിച്ചു നോക്കൂ!&lt;br /&gt;&lt;br /&gt;7.നാം സ്വയം നിര്‍മ്മിച്ച ചെറു കുമിളകളിലിരിയ്ക്കുമ്പോഴാണ് നമുക്ക് കൂടുതല്‍ സുരക്ഷിതരാണെന്ന് തോന്നല് ഉണ്ടാകുന്നത്. പക്ഷെ സത്യം എപ്പോഴും മായയെക്കാള്‍ ശക്തമാണ് കൂടാതെ അത് ആത്യന്തികമായി മായയാകുന്ന കുമിളകളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാറുമുണ്ട്.&lt;br /&gt;&lt;br /&gt;8.യഥാര്ത്ഥ ജ്ഞാനത്തില്‍ നാം നിലനിന്നില്ലെങ്കില്‍ മനുഷ്യന് വിഭ്രാന്തിയിലേയ്ക്ക് നയിക്കപ്പെടാനുള്ള സാദ്ധ്യത ഏറുന്നു. മനസ്സിന്‍റെ ആഴങ്ങളില് അത്തരക്കാര്‍ക്ക് തോന്നും എന്‍റെ പ്രവൃത്തികളില്‍ എന്തൊ ശരികേടുണ്ട് എന്ന്. അവര്‍ക്കൊരുപക്ഷെ വിരല്‍ ചൂണ്ടി പറയാന്‍ കഴിഞ്ഞു എന്നു വരുകയില്ല പക്ഷെ തങ്ങളുടെ ചെയ്തികളെ ദിവസേന നിരീക്ഷിയ്ക്കുന്ന ഒരാള്‍ക്ക് മുന്നോട്ട് പോയിക്കോണ്ടിരിക്കുന്ന ജീവിതത്തില്‍ ഉപരിപ്ലവമായിരിയ്ക്കുന്ന ആവശ്യകതയെ തീര്‍ച്ചയായും പുറത്തുകൊണ്ടു വരുവാന്‍ സാധിയ്ക്കും. അത്തരത്തിലുള്ള ഉറപ്പും മറ്റനേകം ഊര്‍ജ്ജ സ്വരൂപങ്ങളും സത്യാധിഷ്ഠിത ജ്ഞാനത്തില്‍ കണ്ടെത്താനായെന്നു വരും.&lt;/span&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4180451769127653386?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4180451769127653386/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4180451769127653386' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4180451769127653386'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4180451769127653386'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/blog-post_25.html' title='ചര്‍വ്വിത ചര്‍വ്വണം:2.പരമ സത്യം‍‍-ഒരന്വേഷണം'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-4281557316845610672</id><published>2007-03-22T21:45:00.000-07:00</published><updated>2007-03-29T06:02:15.990-07:00</updated><title type='text'>ചര്‍വ്വിത ചര്‍വ്വണം:1.ഈശ്വരന്‍റെ നിലനില്പ്പ്</title><content type='html'>&lt;div align="center"&gt;&lt;em&gt;തനിയെയിരിയ്ക്കുമ്പോള്‍ വെറുതെ ചിന്തിയ്ക്കാന്‍ കുറച്ചു കാര്യങ്ങളിവിടെ രേഖപ്പെടുത്തുകയാണ് . നിങ്ങളും ചിന്തിയ്ക്കൂ!!!&lt;br /&gt;&lt;/em&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;വേദാന്ത സൂത്രം പറയന്നതുപോലെ എവിടെ നിന്നാണോ എല്ലാം ഉത്ഭവിയ്ക്കുന്നത് അതാണ് പരമ സത്യം അതായത് ഈശ്വരന്‍, അതാണ് എല്ലാറ്റിനും ആധാരം. ആദ്യത്തെ ഉറവിടവും അസ്ഥിവാരവുമാണത്. ഒരിയ്ക്കല്‍ നോബേല്‍ സമ്മാന ജേതാവായ ഇര്‍വിന്‍ ഷ്രോഡിങര്‍ പറയുകയുണ്ടായി “ ഒരു മനുഷ്യ ദൈവത്തിന്, താന്‍ സ്വന്തമാക്കിയതിനെയെല്ലാം ഒഴിവാക്കിക്കൊണ്ട് അതില്‍ ജീവിയ്ക്കാന്‍ കഴിയുന്ന ഒരു ലോകത്തിന്‍റെ ഒരു ഭാഗം മാതൃകയായിട്ടുപോലും രൂപംകൊടുക്കാന്‍ സാദ്ധ്യമല്ല“ എന്ന്.&lt;br /&gt;&lt;br /&gt;നമ്മുടെ ജനങ്ങള്‍ പൊതുവായി ഈശ്വരന്‍റെ നിലനില്പുമായി ബന്ധമുള്ള കാര്യങ്ങള്‍ കൂടുതല്‍ ഋണതയോടെ ചിന്തിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. പക്ഷെ ഓരോരുത്തരും തങ്ങളുടെ വാഗ്വാദങ്ങള്‍ കൂടുതലായി സ്ഥാപിയ്ക്കാന്‍ കഴിയാതെ വരുന്ന സാഹചര്യത്തില്‍ മാത്രമേ അതു വിശ്വസിയ്ക്കാന്‍ തയ്യാറാകുന്നുള്ളൂ. ഈശ്വരനെക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ പ്രധാനമായും ചോദിയ്ക്കപ്പെടുന്ന ചില ചോദ്യങ്ങളാണ്: &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;.&lt;/strong&gt;&lt;/span&gt;ഈശ്വരനുണ്ടായിട്ടും ഈ ലോകത്തിലെ ജനങ്ങള്‍ ഇത്രയേറെ കഷ്ടപ്പെടുന്നതെന്തുകൊണ്ടാണ്? &lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;&lt;span style="font-size:180%;"&gt;&lt;strong&gt;.&lt;/strong&gt;&lt;/span&gt;നിങ്ങള്‍ക്ക് ഇശ്വരനുണ്ടെന്നുള്ളതിന് തെളിവുകളുണ്ടോ?&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;.&lt;/strong&gt;&lt;/span&gt;നിങ്ങള്‍ വിശ്വാസങ്ങളിലാണ് മുറുകെപ്പിടിയ്ക്കുന്നത് പക്ഷെ ഞങ്ങള്‍ക്ക് യഥാര്‍ത്ഥ്യങ്ങളുള്‍ക്കോള്ളുന്ന&lt;/span&gt;&lt;/em&gt;&lt;/p&gt;&lt;p&gt;&lt;em&gt;&lt;span style="font-size:100%;"&gt;അറിവുണ്ട്(ശാസ്ത്രത്തിന്‍റെ പിന്ബലം).&lt;br /&gt;&lt;span style="font-size:180%;"&gt;&lt;strong&gt;.&lt;/strong&gt;&lt;/span&gt;ഈശ്വരനെന്നത് അബലരുടെ മനശ്ശാസ്ത്രപരമായ ഒരു ആവശ്യം മാത്രം&lt;/span&gt;. &lt;/em&gt;എന്നിവ&lt;br /&gt;&lt;br /&gt;സത്താമീമാംസ(Ontology)(പ്രകൃതിയെയും, അതിലുള്ള വസ്തുക്കളുടെ മൂല തത്വങ്ങളെയും കുറിച്ച് പഠിയ്ക്കുന്ന ഭൌതികശാസ്ത്രത്തിന്‍റെ ഒരു ശാഖ) പറയുന്നത് പരമമായ ഒന്ന് തീര്‍ച്ചയായും ഊണ്ടായിരിയ്ക്കണമെന്നാണ്—അങ്ങനെയെങ്കില്‍ ഈ പ്രപഞ്ചത്തിനൊരു നാഥനുണ്ടാവണം; അതെന്താണെന്ന് കണ്ടുപിടിയ്ക്കുകയെ വേണ്ടൂ നാം. ആ ഉത്ഭവം ഒരുപക്ഷെ ശൂന്യമാകാം, വ്യക്തിത്വമുള്ളതാകാം ഇല്ലാത്തതാകാം. പരമസത്യത്തിന്‍റെ വിവക്ഷ അനന്ദം എന്നാണ്. അതുകൊണ്ട് തന്നെ വ്യക്തവും അവ്യക്തവു മായതെല്ലാം അതിലടങ്ങിയിരിയ്ക്കുന്നു. എല്ലാറ്റിന്‍റെയും ഉത്ഭവത്തിന് പിന്നിലും ഒരു പിതാവുണ്ടായിരിയ്ക്കും, എന്നാല്‍ അവിടെ നിന്നും നാം പിന്നോക്കം സഞ്ചരിയ്ക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ പരം പിതാവിനെ അല്ലെങ്കില്‍ ആദി ബീജത്തെ കണ്ടെത്താനാകും.&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;div align="left"&gt;&lt;br /&gt;നാം പ്രകൃതിയാകുന്ന അമ്മയെക്കുറിച്ച് പറയാറുണ്ട് എന്നാല്‍ ആരാണ് പിതാവ്? ഈ ഭൌതിക ശരീരങ്ങള്‍ സ്വീകരിയ്ക്കാനായി കോടാനുകോടി ആത്മാക്കളെവിടെ നിന്നു വരുന്നു? ലോകത്തിലെ എല്ലാ മഹദ് ഗ്രന്ഥങ്ങളും ഈശ്വരന്‍റെ നിലനില്പിനെക്കുറിച്ച് അടിവരയിട്ട് പറയുന്നുണ്ട്.&lt;br /&gt;പരമാത്മായ ഭഗവാന്‍ കൃഷ്ണനാണ് നമ്മുടെ ഓര്‍മ്മയ്ക്കും, മറവിയ്ക്കും, നമ്മുടെ ജ്ഞാനത്തിനുമെല്ലാം കാരണ ഭൂതന്‍. “പൊതുനിയമങ്ങള്‍ക്ക് പിന്നിലുള്ള നിയമജ്ഞനെ നാം അറിയുന്നത് വിരളമാണ് പക്ഷെ നിയമങ്ങള്‍ നാം പാലിയ്ക്കപ്പെടുന്നു. ദ്രവ്യത്തിന് ഒരിയ്ക്കലും ഒരു സചേതനമായ വസ്തുവിന്‍റെ സഹായ ഹസ്തമില്ലാതെ സ്വയം പ്രവര്‍ത്തിയ്ക്കാന്‍ സാദ്ധ്യമല്ല, അതുകൊണ്ട് നാം അതിനെ അംഗീകരിയ്ക്കുക തന്നെ വേണം, പ്രകൃതി നിയമങ്ങള്‍ക്ക് പിന്നിലുള്ള ആ പരമമായ ജീവസത്തയെ നാം അംഗീകരിയ്ക്കുക തന്നെ വേണം“ എന്ന് “ഭാഗവതത്തിന്‍റെ വഴിയില്‍“എന്ന ഗ്രന്ഥത്തില്‍ ശ്രീല പ്രഭുപാദര്‍ പറയുന്നുണ്ട്.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്ക് ഘടികാരങ്ങളെക്കുറിച്ച് ഒന്നും അറിയുകയില്ല എന്ന് വിചാരിയ്ക്കുക, വഴിയില്‍ വീണു കിടക്കുന്ന ഒരു വാച്ച് നിങ്ങളുടെ ശ്രദ്ധയില്പ്പെട്ടു എന്നും വയ്ക്കുക, ആ വാച്ചിന്‍റെ രൂപവും ജടിലമായ അതിലെ വസ്തുക്കളുടെ വിന്യാസവും, അതിലെ ചലന നിയമങ്ങളും ആകസ്മികമായി രൂപമെടുത്തതാണെന്ന് നിങ്ങള്‍ ചിന്തിയ്ക്കുമോ?, ഒരിയ്ക്കലും ഇല്ല പകരം ഇതാരോ ഒരു പ്രത്യേക ഉപയോഗം മനസ്സില്‍ വച്ചുകൊണ്ട് രൂപകല്പന ചെയ്തതാണെന്നായിരിയ്ക്കും നാം ചിന്തിയ്ക്കുക.&lt;br /&gt;&lt;br /&gt;അതുപോലെ, ജഢിലവും സങ്കീര്‍ണ്ണവും ഒപ്പം പരിപൂര്‍ണ്ണവുമായ സൃഷ്ടികള്‍ അതി വിദഗ്ദ്ധവും ബൌദ്ധികവുമായ രൂപകല്പനെയാണ് സൂചിപ്പിയ്ക്കുന്നത്: ഏറ്റവും ചെറുതായ ആറ്റങ്ങള്‍, തന്മാത്രകള്‍, കോശങ്ങളുടെ പ്രവര്‍ത്തനങ്ങളും അവയുടെ ജീവശാസ്ത്ര പരമായ ചുമതലകള്, വിവിധാനങ്ങളായ ജീവന്‍റെ തുടിപ്പുകള്‍, പ്രകൃതിയുടെ സന്തുലനാവസ്ഥ, പ്രപഞ്ചം, സൌരയൂഥവും അതിലെ ഗ്രഹങ്ങളും, പ്രപഞ്ച നിയമങ്ങള്‍ തുടങ്ങിയവയെ ക്കുറിച്ച് നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ അപ്പോള്‍ ഈശ്വരന്‍റെ മഹത്വം നിങ്ങള്‍ക്കൊരുപക്ഷേ മനസ്സിലായെന്നിരിയ്ക്കും.&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ചിന്തിയ്ക്കൂ!!!&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-4281557316845610672?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/4281557316845610672/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=4281557316845610672' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4281557316845610672'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/4281557316845610672'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/blog-post_22.html' title='ചര്‍വ്വിത ചര്‍വ്വണം:1.ഈശ്വരന്‍റെ നിലനില്പ്പ്'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-1055308275901395561</id><published>2007-03-21T05:12:00.000-07:00</published><updated>2007-03-22T00:48:58.632-07:00</updated><title type='text'>കൃഷ്ണ സ്തുതി</title><content type='html'>&lt;div align="center"&gt;&lt;span style="font-family:times new roman;font-size:130%;"&gt;(1)&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:times new roman;font-size:130%;"&gt;പുകള്‍പെറ്റ നിന്‍ നാമങ്ങളോതുവാനടിയന്&lt;br /&gt;തിരുനാമങ്ങളരുളണെ ലക്ഷ്മീ പതേ!&lt;br /&gt;ആനന്ദ ദായകാ ആപല്‍ബാന്ധവാ&lt;br /&gt;അര്‍ത്ഥാദികളെല്ലാമേകുവോനേ&lt;br /&gt;കാളീയ മര്‍ദ്ദകാ ദയാപരാ കൃഷ്ണാ&lt;br /&gt;അഭയം ഞങ്ങള്‍ക്കു നല്‍കുവോനേ&lt;br /&gt;വൃന്ദാവനചാരീ ഭക്തപ്രിയാ നീ&lt;br /&gt;ജന്മാദി മുക്തികള്‍ നല്‍കുവോനേ&lt;br /&gt;ഈരേഴുലകിന്നും ഏകനാഥാ കൃഷ്ണാ&lt;br /&gt;ധരണിയെ കൈക്കുമ്പിളിലേറ്റിയോനേ&lt;br /&gt;നാഗശയനാ നീ കാത്തരുളേണമീ&lt;br /&gt;പതിതനെ കൂടെയെന്‍ വസുദേവ സൂനു!!&lt;br /&gt;&lt;br /&gt;(2)&lt;br /&gt;ദേവകീ നന്ദനാ വന്ദനം നിനക്ക്&lt;br /&gt;പരം പൊരുളേ നീ കാത്തീടണേ&lt;br /&gt;വൃഷ്ണികുലത്തിന്‍ നായകാ വന്ദനം&lt;br /&gt;ലോകപാലാ നീ കാത്തീടണേ&lt;br /&gt;തരള തനു മേഘവര്‍ണ്ണാങ്കിത ശോഭയാല്‍&lt;br /&gt;ചന്ദ്രക്കലയ്ക്കിന്ന് നീലിമ ഛായയായ്&lt;br /&gt;മുകുന്ദാ മുരാരി വന്ദനം നിനക്കു&lt;br /&gt;ധരണിയിന്‍ ദുരിതങ്ങളകറ്റുവോനേ&lt;br /&gt;ഗോപപാലാ നീ കാളിന്ദീ രക്ഷകന്‍&lt;br /&gt;അര്‍പ്പിയ്ക്കുന്നൂ മമ വന്ദനം മത്സഖേ!&lt;/span&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div align="center"&gt;&lt;span style="font-family:times new roman;font-size:130%;"&gt;(3)&lt;br /&gt;മുകുന്ദാ നമിയ്ക്കുന്നു നിന്മുന്നിലെന്‍ ശിരസ്സു&lt;br /&gt;എന്നുള്ളിലേറിടും ആഗ്രഹനിവൃത്തിയ്ക്കായ് കേണീടുന്നു&lt;br /&gt;ജന്മാന്തരങ്ങളില്‍ നിന്‍ പുകള്‍ പാടിപുകഴ്ത്തുവാന്‍&lt;br /&gt;നിന്‍ കാലടികളെന്നുമീ ഉള്ളത്തില്‍ വാഴ്ന്നിടേണം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:times new roman;font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;br /&gt;&lt;span style="font-family:times new roman;font-size:130%;"&gt;(4)&lt;br /&gt;ഭൌതിക ദ്വന്ദ്വങ്ങളില്‍ നിന്നു മുക്തി വേണ്ടെനിയ്ക്കിന്ന്&lt;br /&gt;കുംഭീപാകത്തില്‍ നിന്നേറിടേണ്ട&lt;br /&gt;അര്‍ത്ഥനയാണെന്‍റെ നാഥാ നിന്‍ മുന്നില്‍&lt;br /&gt;ഇന്ദ്ര സദസ്സിലെ സുന്ദരാംഗികളെ പ്രാപിയ്ക്കാനല്ലിത്&lt;br /&gt;ആ പാദപദ്മങ്ങളെ പുല്‍കി ഞാനര്‍ത്ഥിയ്ക്കുന്നു&lt;br /&gt;തവ പാദപദ്മങ്ങളാണിന്നെന്‍റെ ലക്ഷ്യം&lt;br /&gt;ജന്മങ്ങളോരോന്നിലും നിന്‍ പാദ സ്മരണ&lt;br /&gt;അകതാരിലേകണേ തമ്പുരാനേ!&lt;br /&gt;&lt;br /&gt;&lt;br /&gt;(5)&lt;br /&gt;ധര്മ്മാര്ത്ഥങ്ങളിലൊന്നും മോഹമില്ലെനിയ്ക്കിന്ന്&lt;br /&gt;ഇന്ദ്രിയാസ്വാദനത്തിലും ലവലേശമില്ല മോഹം&lt;br /&gt;കര്‍മ്മ ഫലങ്ങളെ ത്യജിയ്ക്കാനാളല്ല ഞാന്‍&lt;br /&gt;കര്‍മ്മങ്ങളോരോന്നു വന്നുപോട്ടെ!!&lt;br /&gt;അവിടുത്തെ പാദങ്ങളെ സേവിയ്ക്കാനൊരുവേള&lt;br /&gt;അതുമാത്രമാണിന്നെന്‍റെ ലക്ഷ്യം&lt;br /&gt;മാലിന്യമില്ലാത്ത നിന്‍ പാദസേവ&lt;br /&gt;&lt;br /&gt;(6)&lt;br /&gt;നരകാസുര ഹാരിണി ഭഗവാനേ അങ്ങ്&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-family:times new roman;font-size:130%;"&gt;അഗതിയാം അടിയന്‍റെ അര്‍ത്ഥന കേട്ടിടേണം&lt;br /&gt;ഉപദേവന്മാരോടൊപ്പം ഞാന്‍ വാണെന്നാകിലും&lt;br /&gt;മനുഷ്യകുലത്തില്‍ വീണ്ടുമിരുന്നെന്നാകിലും&lt;br /&gt;നരക ലോകങ്ങളിലേതില് ഞാന്‍ പോകിലും അത്-&lt;br /&gt;അവിടുത്തെയിശ്ചയായ് ഞാന്‍ കരുതും&lt;br /&gt;അടിയെന്‍റെ പ്രാര്‍ത്ഥനയൊന്നു മാത്രം&lt;br /&gt;ശരത്കാല കുസുമങ്ങളോടൊക്കുന്ന&lt;br /&gt;ആ പാദപദ്മങ്ങളെന്നുള്ളത്തിലേകണേ&lt;br /&gt;ദേവാ നീ എന്നുമെന്നും &lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;ജീവിതത്തിന്‍ പൊരുളറിയാതെ 
                    ഭ്രാന്തനെന്ന പോലെ 
                               അലഞ്ഞലഞ്ഞെന്‍ ജീവന്‍ പാഴായ് 
                                                     പോയിടുന്ന കാലേ...&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/33218816-1055308275901395561?l=entegurunathan.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://entegurunathan.blogspot.com/feeds/1055308275901395561/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=33218816&amp;postID=1055308275901395561' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1055308275901395561'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/33218816/posts/default/1055308275901395561'/><link rel='alternate' type='text/html' href='http://entegurunathan.blogspot.com/2007/03/blog-post_21.html' title='കൃഷ്ണ സ്തുതി'/><author><name>എന്‍റെ ഗുരുനാഥന്‍</name><uri>http://www.blogger.com/profile/03240503400413555372</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-33218816.post-542236318178524437</id><published>2007-03-21T00:09:00.000-07:00</published><updated>2007-04-06T00:18:12.244-07:00</updated><title type='text'>ശ്രീമദ് ഭാഗവതം(വിവര്‍ത്തനം): സ്കന്ധം-1 അദ്ധ്യായം:2</title><content type='html'>&lt;a href="http://1.bp.blogspot.com/_GcvnURv53Rc/RgDkKCEidBI/AAAAAAAAABc/UvKgjdJBe4Y/s1600-h/cc9.jpg"&gt;&lt;img id="BLOGGER_PHOTO_ID_5044282443660686354" style="DISPLAY: block; MARGIN: 0px auto 10px; CURSOR: hand; TEXT-ALIGN: center" alt="" src="http://1.bp.blogspot.com/_GcvnURv53Rc/RgDkKCEidBI/AAAAAAAAABc/UvKgjdJBe4Y/s400/cc9.jpg" border="0" /&gt;&lt;/a&gt;&lt;br /&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;വേദ വ്യാസനാല്‍ വിരചിതമായി എ സി ഭക്തിവേദാന്ത സ്വാമിയാല്‍ വിവര്‍ത്തനം(ഇംഗ്ലീഷ്) ചെയ്യപ്പെട്ട് ലോകമാകമാനം പ്രചുരപ്രചാരം നേടിയ ശ്രീമദ് ഭാഗവതം അനുവാദകര്‍ സമക്ഷം സാദരം സമര്‍പ്പിയ്ക്കുന്നു. വൈദിക വിജ്ഞാനത്തിന്‍റെ പരിപക്വമായ ഒരു പഴമാണിത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍റെ ലീലകളെയും, ഭക്തന്മാരുടെ വിവരങ്ങളും കൂടാതെ മറ്റു പ്രതിഭാസങ്ങളുടെയും, ഉല്പത്തിയുടെയും- സംഹാരത്തിന്‍റെയും വിവരണങ്ങളും വിശദമായി ഉള്‍ക്കൊള്ളുന്ന ഈ സൃഷ്ടി ഭാഗവത പുരാണം എന്നപേരിലും അറിയപ്പെടുന്നു. പരമകാരുണികനും മഹായോഗിയുമായ ശ്രീല പ്രഭുപാദര്‍ തന്‍റെ ജീവിതസാഫല്യമായാണ് ഈ സൃഷ്ടിയെ കണ്ടിരുന്നത്. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;em&gt;ആഗലേയത്തിലുള്ള ഈ അറിവിന്‍റെ ഭണ്ഠാരത്തെ മലയാളീകരിയ്ക്കാന്‍ ശ്രമിയ്ക്കുകയാണിവിടെ. ഈ താളിലേയ്ക്കു കടന്നു വരുന്ന ഓരോ ആളുടെയും അഭിപ്രായങ്ങള് പ്രതീക്ഷിച്ചുകൊണ്ട് തുടങ്ങുന്നു:&lt;br /&gt;&lt;/div&gt;&lt;/em&gt;&lt;/strong&gt;&lt;div align="left"&gt;&lt;strong&gt;&lt;em&gt;&lt;/em&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;strong&gt;&lt;em&gt;&lt;span style="font-size:130%;"&gt;സ്കന്ധം ഒന്ന്&lt;br /&gt;&lt;/span&gt;&lt;/em&gt;&lt;/strong&gt;&lt;br /&gt;&lt;strong&gt;&lt;span style="font-size:130%;"&gt;സൃഷ്ടി&lt;br /&gt;&lt;br /&gt;അദ്ധ്യായം:2&lt;br /&gt;&lt;br /&gt;ദിവ്യത്വവും ദിവ്യമായ സേവകളും&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 1&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വ്യാസ ഉവാച&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ഇതി സം‌പ്രശ്ന സംഹൃഷ്ടോ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;വിപ്രാണാം രൌമഹര്‍ഷണിഃ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പ്രതിപൂജ്യവചസ്തേഷാം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പ്രവക്തുമുപചക്രമേ&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="font-size:130%;"&gt;വ്യാസദേവന്‍ പറഞ്ഞു: അങ്ങനെ രോമഹര്‍ഷണ സുതനായ ഉഗ്രസ്രവന്‍(സുത ഗോസ്വാമി) അവിടെ കൂടിയിരുന്ന ബ്രഹ്മണരുടെ ചോദ്യങ്ങളില്‍ പൂര്‍ണ്ണമായും തൃപ്തനായി അവര്‍ക്കു നന്ദി പ്രകാശിപ്പിക്കുകയും ഒപ്പം ആ ശ്രേഷ്ഠമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളോരൊന്നായി നല്‍കുവാനാരംഭിച്ചു. &lt;/span&gt;&lt;/div&gt;&lt;div align="left"&gt;&lt;span style="font-size:130%;"&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;ശ്ലോകം 2&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സൂത ഉവാച&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;യം പ്രവ്രജന്തമനുപേതമപേതകൃത്യം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;ദ്വൈപായനോ വിരഹകാതര ആജുഹാവ&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;പുത്രേതി തന്മയതയാ തരവോऽഭിനേദു-സ്തം&lt;/span&gt;&lt;/div&gt;&lt;div align="center"&gt;&lt;span style="font-size:130%;"&gt;സര്‍വഭൂതഹൃദയം മുനിമാനതോऽസ്മി&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;div align="center"&gt;&lt;br /&gt;&lt;/div&gt;&lt;div align="left"&gt;&lt;strong&gt;&lt;span style="font-size:130%;"&gt;വിവര്‍ത്തനം&lt;br /&gt;&lt;/span&gt;&lt;/strong&gt;&lt;br /&gt;&lt;span style="font-size:130%;"&gt;ശ്രീല സുത ഗോസ്വാമി പറഞ്ഞു: എല്ലാ ജീവസത്തകളുടെയും ഹൃദയത്തില്‍ കടന്നുചെല്ലാന്‍ കഴിവുള്ള ആ മഹാമുനി (ശുകദേവ ഗോസ്വാമി) യ്ക്ക് ആദ്യമായി എന്നെ സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ അനുവദിച്ചാലും. ഉന്നതകുല ജാതരായ ബ്രഹ്മണര്‍ അനുഷ്ഠിയ്ക്കുന്ന പരികര്‍മ്മങ്ങളോ ഉപനയനക്രിയകളോ കൂടാതെ എപ്പോഴാണോ അദ്ദേഹമൊരു സര്‍വ്വസംഗപരിത്യാഗിയായി(സന്യാസിയായി) വീടുപേക്ഷിച്ച് പോകാന്‍ തുടങ്ങിയത്, തന്‍റെ പിതാവായ വ്യാസദേവന്‍ ആ വേര്‍പാടിനെ ഭയന്നിട്ട് കരഞ്ഞു കൊണ്ട് “എന്‍റെ പുത്രാ!!!”, എന്ന് നിലവിളിച്ചു, വാസ്തവത്തില്‍ അവിടെയുണ്ടായിരുന്ന മഹാതരുക്കളില്‍ പോലും ആ തീവ്രദുഖത്തിന്‍റെ നിഴല്‍ ആ വൃദ്ധപിതാവിനു വേണ്ടി പ്രതിധ്വനിച്ചു നിന്നു. &lt;/span&gt;&lt;/div&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;br /&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 3&lt;/strong&gt;&lt;/span&gt;&lt;span style="font-size:130%;"&gt; &lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;യസ്സ്വാനുഭാവമഖിലശ്രുതിസാരമേക-&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;മദ്ധ്യാത്മദീപമതിതിതീര്‍ഷതാം തമോന്ധം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;സംസാരിണാം കരുണയാഹ പുരാണഗുഹ്യം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;തം വ്യാസസൂനുമുപയാമി ഗുരും മുനീനാം&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;strong&gt;&lt;/strong&gt;&lt;span style="font-size:130%;"&gt;&lt;strong&gt;&lt;p&gt;&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;എല്ലാ യോഗിവര്യന്മാരുടെയും ആദ്ധ്യാത്മിക ഗുരുവായ, അതിഭാവുകത്വം നിറഞ്ഞ ഭൌതികതയുടെ ഇരുണ്ട മേഖലയില്‍ മുങ്ങിത്താഴുന്ന പതിതാത്മാക്കളെ തന്‍റെ അനുകമ്പയാല്‍ മറുകര കടക്കാന്‍ സഹയിയ്ക്കാന്‍ തയ്യാറായ ആ മഹാനുഭാവന് (ശുകന്‍)വൈദിക ജ്ഞാനമിശ്രണത്തിന്‍റെ ഉപരിപ്ലവമായ ഗൂഢമായ അറിവിനെക്കുറിച്ച് സ്വന്തം അനുഭവങ്ങളില്‍ നിന്ന് പകര്‍ന്നു നല്കിയ അദ്ദേഹത്തിന് സാദര പ്രണാമങ്ങളര്‍പ്പിയ്ക്കാന്‍ നിങ്ങളെന്നെ അനുവദിച്ചാലും.&lt;/span&gt; &lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 4&lt;/strong&gt; &lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;നാരായണം നമസ്കൃത്യ&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;നരം ചൈവ നരോത്തമം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ദേവീം സരസ്വതീം വ്യാസം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;തതോ ജയമുദീരയേത്&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;/strong&gt;&lt;br /&gt;അറിവിന്‍റെ ജഢരാഗ്നിയെ ശമിപ്പിയ്ക്കാന്‍ കഴിവുള്ള ശ്രീമദ്-ഭാഗവതം ചൊല്ലിതുടങ്ങുന്നതിന് മുന്നോടിയായി ഓരോരുത്തരും പരമ ദിവ്യോത്തമ പുരുഷനായ നാരായണനും, പ്രഥമ മനുഷ്യനും ശ്രേഷ്ഠനുമായ നര-നാരായണ ഋഷിയ്ക്കും, വിദ്യാദേവിയായ സരസ്വതി മാതാവിനും, എഴുതിയ ശ്രീല വ്യാസദേവനും സാദര പ്രണാമങ്ങള്‍ അര്‍പ്പിയ്ക്കേണ്ടതാണ്.&lt;/span&gt;&lt;/p&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;ശ്ലോകം 5&lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;മുനയസ്സാധു പൃഷ്ടോऽഹം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ഭവദ്ഭിര്‍ല്ലോകമംഗളം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;യത്‌കൃതഃ കൃഷ്ണസം‌പ്രശ്നോ&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;യേനാത്മാ സുപ്രസീദതി&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;strong&gt;&lt;/strong&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;/strong&gt;&lt;br /&gt;അല്ലയോ മുനിവര്യന്‍മാരേ, സദാചാരപരമായും സാമൂഹ്യ നാന്മയ്ക്കുതകുന്നതുമായ ചോദ്യങ്ങളാണ് നിങ്ങളെന്നോട് ചോദിച്ചിരിയ്ക്കുന്നത്. നിങ്ങളുടെ ഈ സംശയങ്ങളൊക്കെത്തന്നെ വിലമതിയ്ക്കാനാകാത്തതാണ് കാരണം അവ ഭഗവാന്‍ കൃഷ്ണനുമായി ബന്ധപ്പെട്ടതും ലോകനന്മയ്ക്കുപയോഗ പ്രദവുമാകുന്നു. ഇത്തരം ചോദ്യങ്ങള്ക്കു മാത്രമേ ആത്മാവിനെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന് സാധിയ്ക്കുകയുള്ളൂ . &lt;/span&gt;&lt;/p&gt;&lt;span style="font-size:130%;"&gt;&lt;/span&gt;&lt;span style="font-size:130%;"&gt;&lt;p&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 6 &lt;/strong&gt;&lt;/p&gt;&lt;p align="center"&gt;സ വൈ പുംസാം പരോ ധര്‍മ്മോ&lt;/p&gt;&lt;p align="center"&gt;യതോ ഭക്തിരധോക്ഷജേ&lt;/p&gt;&lt;p align="center"&gt;അഹൈതുക്യപ്രതിഹതാ&lt;/p&gt;&lt;p align="center"&gt;യയാത്മാ സം‌പ്രസീദതി&lt;br /&gt;&lt;/p&gt;&lt;/span&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;/strong&gt;&lt;br /&gt;മാനവകുലത്തിന്‍റെ പരമമായ കര്‍ത്തവ്യം അഥവാ ധര്‍മ്മം എന്നത് സ്നേഹലിപ്തമായ ഭക്തിയുത ഭഗവദ് സേവനമാണ് . ആത്മാവിനെ സന്തുഷ്ടമാക്കുന്നതിലെയ്ക്കായി അത് ഫലേച്ഛയില്ലാതെയും നിര്‍ബാധം തുടരേണ്ടതുമാണ്.&lt;br /&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 7 &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;വാസുദേവേ ഭഗവതി&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ഭക്തിയോഗഃ പ്രയോജിതഃ&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ജനയത്യാശു വൈരാഗ്യം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ജ്ഞാനം ച യദൈഹൈതുകം&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/p&gt;&lt;/span&gt;&lt;p&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;/strong&gt;&lt;br /&gt;&lt;br /&gt;പരമദിവ്യോത്തമ പുരുഷനായ ഭഗവാന്‍ ശ്രീ കൃഷ്ണനുവേണ്ടി നാം അര്‍പ്പിയ്ക്കുന്ന ഭക്തിയുത ഭഗവദ് സേവനത്തിലൂടെ ഒരാള്‍ക്ക് അഹൈതുകമായ ജ്ഞാനവും ഇഹലോക വിരക്തിയും കരഗതമാകുന്നു.&lt;br /&gt;&lt;br /&gt;&lt;strong&gt;ശ്ലോകം 8 &lt;/strong&gt;&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ധര്‍മ്മസ്സ്വനുഷ്ഠിതഃ പുംസാം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;വിഷ്വക്സേനകഥാസു യഃ&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;നോത്പാദയേദ്യദി രതിം&lt;/span&gt;&lt;/p&gt;&lt;p align="center"&gt;&lt;span style="font-size:130%;"&gt;ശ്രമ ഏവ ഹി കേവലം.&lt;/span&gt;&lt;span style="font-size:130%;"&gt;&lt;/p&gt;&lt;/span&gt;&lt;p align="left"&gt;&lt;span style="font-size:130%;"&gt;&lt;strong&gt;വിവര്‍ത്തനം&lt;br /&gt;&lt;/strong&gt;&lt;br /&gt;പരമ ദിവ്യോത്തമപുരുഷന്‍റെ ഉപദേശങ്ങളിലേയ്ക്ക് ആകൃഷ്ടമാക
